Tuesday, June 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ധനുഷിന് തുറന്ന കത്ത്; നയന്‍താരക്കെതിരെ സൈബറാക്രമണം

Janmabhumi Online by Janmabhumi Online
Nov 18, 2024, 06:57 am IST
in Entertainment
FacebookTwitterWhatsAppTelegramLinkedinEmail

ചെന്നൈ: വിവാഹ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് ധനുഷിനെ വിമര്‍ശിച്ചുള്ള തുറന്ന കത്തിന് പിന്നാലെ നടി നയന്‍താരക്കെതിരെ തമിഴ്‌നാട്ടില്‍ സൈബറാക്രമണം രൂക്ഷം. വിഷയത്തിലിതുവരെയും ധനുഷ് പ്രതികരിച്ചിട്ടില്ല. എന്നാല്‍ ധനുഷിനോട് അടുപ്പമുള്ളവര്‍ തമിഴ് ചാനലുകളിലും, സാമൂഹികമാധ്യമങ്ങളില്‍ ഒളിഞ്ഞിരുന്നും നയന്‍താരയെ വ്യക്തിപരമായി അധിക്ഷേപിക്കാനുള്ള ശ്രമത്തിലാണ്.

നാനും റൗഡി താന്‍ എന്ന സിനിമ, നിര്‍മാതാവായ ധനുഷിന് നഷ്ടമുണ്ടാക്കിയെന്നും സിനിമ പ്രൊമോഷന്‍ പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കാറുള്ള നയന്‍താരയാണ് പണത്തിന്റെ പേരില്‍ കത്തയയ്‌ക്കുന്നതെന്നുമാണ് വിമര്‍ശനം. നയന്‍താരയെ പിന്തുണച്ചത് മലയാളി നടിമാര്‍ മാത്രമാണെന്ന വ്യാജപ്രചാരണവും ഇവര്‍ നടത്തുന്നു. ധനുഷിനൊപ്പം അഭിനയിച്ച നിരവധി നടിമാര്‍ നയന്‍താരയുടെ പോസ്റ്റ് ലൈക്ക് ചെയ്തിരുന്നു. ശ്രുതി ഹാസന്‍, ദിയാ മിര്‍സ, ശില്‍പ റാവു, ഏകതാ കപൂര്‍ തുടങ്ങിയ മലയാളികളല്ലാത്ത നടികളും നയന്‍താരയെ പിന്തുണച്ച വിവരം മറച്ചുവച്ചാണ് ഇവരുടെ വ്യാജപ്രചാരണം.

നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട പകപ്പര്‍വകാശ തര്‍ക്കത്തില്‍ നയന്‍താരയുടെ തുറന്ന കത്തിന് ധനുഷ് മറുപടി നല്കുമെന്ന് അഭിഭാഷകന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല. തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നാണ് നടനും സംവിധായകനും നിര്‍മാതാവുമായ ധനുഷിനുള്ള നയന്‍താര മൂന്ന് പേജുള്ള തുറന്ന കത്ത് പങ്കുവച്ചത്. ധനുഷിനെ കസ്തൂരിരാജയുടെ മകനെന്നും സെല്‍വരാഘവന്റെ സഹോദരനെന്നും അഭിസംബോധന ചെയ്താണ് കത്ത് ആരംഭിക്കുന്നത്. പ്രിവിലേജ് ഉള്ള ഒരു കുടുംബത്തില്‍ നിന്ന് എല്ലാവരുടെയും പിന്തുണയോടെ സിനിമയിലെത്തി സൂപ്പര്‍ താരമായ ഒരാളുടെ അവസ്ഥയല്ല സിനിമാ പശ്ചാത്തലമൊന്നുമില്ലാത്ത ഒരു സ്ത്രീ ഒറ്റക്ക് ഇന്നത്തെ നിലയില്‍ എത്തിയതെന്നും നയന്‍താര കത്തില്‍ പറയുന്നു. ധനുഷിന്റെ സ്വേച്ഛാധിപത്യ പ്രവണകള്‍ തമിഴ്‌നാട് അംഗീകരിക്കില്ലെന്നും അവര്‍ കത്തില്‍ പറഞ്ഞിരുന്നു.

നയന്‍താരയുടെ വിവാഹ ഡോക്യുമെന്ററിയില്‍ നാനും റൗഡി താന്‍ ചിത്രത്തിന്റെ മൂന്ന് സെക്കന്റുള്ള പിന്നണി ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് വിവാദങ്ങള്‍ക്ക് തുടക്കം. താന്‍ നിര്‍മിച്ച സിനിമയുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ ഡോക്യുമെന്ററിയില്‍ നിന്ന് നീക്കണമെന്നും അല്ലെങ്കില്‍ 10 കോടി രൂപ നല്കണമെന്നും ആവശ്യപ്പെട്ട് ധനുഷ് വക്കീല്‍ നോട്ടീസയയ്‌ക്കുകയായിരുന്നു. പിന്നാലെയാണ് നയന്‍താര ധനുഷിനായി തുറന്ന കത്തെഴുതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.

ധനുഷിന്റെ പ്രവൃത്തി തന്റെ ഹൃദയം തകര്‍ത്തുവെന്ന് നയന്‍താര കത്തില്‍ പറഞ്ഞു. നടിയുടെ ജന്മദിനമായ ഇന്ന്, നയന്‍താര: ബിയോണ്ട് ദ ഫെയ്‌റി ടെയ്ല്‍ എന്ന ഡോക്യുമെന്ററി നെറ്റ്~ിക്‌സ് സംപ്രേഷണം ചെയ്യും.

Tags: Dhanush​​attack against NayantharaNayanthara
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

New Release

നൂറു കോടി ബഡ്ജറ്റിൽ നയൻ‌താര ചിത്രം “മൂക്കുത്തി അമ്മൻ 2” ന് ആരംഭം

Entertainment

മൂക്കുത്തി അമ്മന് വേണ്ടി വ്രതമെടുത്ത്‌ നയൻതാരയും കുഞ്ഞുങ്ങളും

Entertainment

നിങ്ങൾ ധരിച്ച വസ്ത്രങ്ങളുടെയും പകര്‍പ്പവകാശം ഞങ്ങള്‍ക്ക്; നയന്‍താരയ്‌ക്കെതിരെ ധനുഷ് കോടതിയില്‍

Entertainment

നയന്‍താരയ്‌ക്ക് മോഹന്‍ലാല്‍ വക നടന ക്ലാസ്; അങ്ങിനെ താന്‍ അഭിനയിക്കാന്‍ പഠിച്ചുവെന്നും നയന്‍താര

പുതിയ വാര്‍ത്തകള്‍

മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കിയ മകനെ അച്ഛന്‍ വെട്ടിക്കൊലപ്പെടുത്തി

ഫര്‍ഹാനും സഹോദരി സോയയും

64 പെണ്‍കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ എടുത്ത ഫര്‍ഹാന്‍; ലവ് ജിഹാദിനായി ഇരകളായ പെണ്‍കുട്ടികളെ ഫര്‍ഹാന്റെ സഹോദരി സോയ സമീപിക്കും

ഞാറയ്‌ക്കല്‍ വളപ്പ് ബീച്ചില്‍ കുളിക്കാനിറങ്ങിയ 2 വിദേശ വിദ്യാര്‍ഥികളെ കാണാതായി

എംഎംഡിഎംഎ യുമായി ആലപ്പുഴയില്‍ ഭാര്യയും ഭര്‍ത്താവും പിടിയില്‍

നിലമ്പൂരില്‍ 12 സ്ഥാനാര്‍ത്ഥികള്‍, പി വി അന്‍ വറിന് 52 കോടി രൂപയുടെ ആസ്തി

വിശ്വാസികള്‍ സ്ഥാപിച്ച കുരിശ് പൊളിച്ചുമാറ്റിയ സംഭവം : ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറെ സ്ഥലം മാറ്റി

മുനമ്പത്ത് യുവാവ് പങ്കാളിയെ വെട്ടിക്കൊലപ്പെടുത്തി

ഒന്നാം വര്‍ഷ ഹയര്‍സെക്കണ്ടറി-വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തി

ബംഗ്ലാദേശ് മുന്‍ മേജര്‍ ജനറലും ഇപ്പോള്‍ മുഹമ്മദ് യൂനസിന്‍റെ പ്രതിരോധഉപദേശകനുമായ ഫസ് ലൂര്‍ റഹ്മാന്‍ (വലത്ത്) നാല് ദിവസത്തെ ചൈനാസന്ദര്‍ശന വേളയില്‍ ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങിനൊപ്പം മുഹമ്മദ് യൂനസ് (ഇടത്ത്)

ഇന്ത്യയുടെ ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ആക്രമിക്കുമെന്ന ഫസ്ലൂര്‍ റഹ്മാന്റെ ഭീഷണി മുഹമ്മദ് യൂനസും ചൈനയും ആസൂത്രണം ചെയ്ത ഗൂഢപദ്ധതിയോ?

ജൂണ്‍ 15 ന് നടത്താനിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies