Sunday, June 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജമ്മു കശ്മീരിൽ നിലയുറപ്പിച്ചിരിക്കുന്നത് 119 ഭീകരർ : ഇവരിൽ ഭൂരിപക്ഷവും പാകിസ്ഥാനികൾ : തദ്ദേശീയരായ യുവാക്കൾക്ക് തീവ്രവാദ താത്പര്യം കുറയുന്നു

വിദേശ ഭീകരരിൽ ഭൂരിഭാഗവും പാകിസ്ഥാനികളാണെന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രാദേശിക തീവ്രവാദികളുടെ എണ്ണം കുറഞ്ഞുവരികയാണെന്നും ഇപ്പോൾ അത് അതിന്റെ ഏറ്റവും താഴ്ന്ന നിലയിലെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു

Janmabhumi Online by Janmabhumi Online
Nov 13, 2024, 10:45 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ശ്രീനഗർ : ജമ്മു കശ്മീരിൽ 119 ഭീകരർ പ്രവർത്തിക്കുന്നുണ്ടെന്ന് ഇൻ്റലിജൻസ് റിപ്പോർട്ട്. പാകിസ്ഥാനികളെ അപേക്ഷിച്ച് തദ്ദേശീയരായ തീവ്രവാദികളുടെ എണ്ണം വളരെ കുറവാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

പാകിസ്ഥാനിൽ നിന്നുള്ള 61 ഭീകരരും 18 സ്വദേശികളും ഉൾപ്പെടെ 79 ഭീകരർ പിർ പഞ്ചാൽ റേഞ്ചിനു വടക്ക് സജീവമാണെന്നും തെക്ക് പിർ പഞ്ചാലിൽ 34 പാക് ഭീകരരും ആറ് സ്വദേശികളുമടക്കം 40 സജീവമായി പ്രവർത്തിക്കുന്ന ഭീകരർ ഉണ്ടെന്നും ഇൻ്റലിജൻസ് വെളിപ്പെടുത്തി. വിദേശ ഭീകരരിൽ ഭൂരിഭാഗവും പാകിസ്ഥാനികളാണെന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രാദേശിക തീവ്രവാദികളുടെ എണ്ണം കുറഞ്ഞുവരികയാണെന്നും  ഇപ്പോൾ അത് അതിന്റെ ഏറ്റവും താഴ്ന്ന നിലയിലെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. തീവ്രവാദികളുടെ പ്രാദേശിക റിക്രൂട്ട്‌മെൻ്റിൽ കുത്തനെയുള്ള കുറവ് കാരണം അന്താരാഷ്‌ട്ര അതിർത്തിയും (ഐബി), നിയന്ത്രണ രേഖയും (എൽഒസി) ഉൾപ്പെടെയുള്ള വിവിധ ഇടങ്ങളിലൂടെ ഭീകരരെ ജമ്മു കശ്മീരിലേക്ക് തള്ളിവിടാൻ പാകിസ്ഥാൻ നിർബന്ധിതരാകുന്നു.

ഈ വർഷം ജമ്മു കശ്മീരിൽ ഇതുവരെ 25 ഓളം ഭീകരാക്രമണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് 24 സൈനികരുടെ രക്തസാക്ഷിത്വത്തിന് കാരണമായി. 2023ൽ ആകെ 25 സംഭവങ്ങളിലായി 27 ജവാൻമാർ ജീവൻ ബലിയർപ്പിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം 2024ൽ ഉൾപ്രദേശങ്ങളിൽ 45ഉം നിയന്ത്രണരേഖയിൽ 16ഉം ഉൾപ്പെടെ 61 ഭീകരരെ സുരക്ഷാസേന വധിച്ചു. കൊല്ലപ്പെട്ടവരിൽ 21 പേർ പാകിസ്ഥാനികളാണ്. 2023ൽ 60 ഭീകരർ കൊല്ലപ്പെട്ടു. 35 പേര ഉൾപ്രദേശങ്ങളിലാണ് കൊലപ്പെടുത്തിയത്. ഇവരിൽ 12 പേർ പാകിസ്ഥാനികളായിരുന്നു. ജമ്മു മേഖലയിലെ മിക്കവാറും എല്ലാ ജില്ലകളിലും സുരക്ഷാ സേനയ്‌ക്കെതിരായ ആക്രമണങ്ങൾ ഉൾപ്പെടെ നിരവധി ഭീകരാക്രമണ സംഭവങ്ങൾ ഈ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

അതേ സമയം ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ നിരവധി ഭീകരരെ ഈ വർഷം വധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Tags: armyJammu and KashmirterroristIntelligence report
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പഹൽ​ഗാം ഭീകരാക്രമണത്തിന് സൈന്യവും നരേന്ദ്രമോ​ദിയുടെ സർക്കാരും നൽകിയത് ഉചിതമായ പ്രതികരണം ; ഭാരത് മാതാ കീ ജയ് മുഴക്കി മോഹൻലാൽ

Kerala

പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ്ലിസ്റ്റിൽ കേരളത്തില്‍ നിന്നും 950 പേർ; പട്ടികയിൽ വത്സൻ തില്ലങ്കേരിയും കെ.പി ശശികല ടീച്ചറും

World

ഇന്ത്യയുമായി സംസാരിക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു ; അമേരിക്കയോട് ശുപാർശ ചെയ്ത്  പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്

India

ഓപ്പറേഷൻ സിന്ദൂറില്‍ പാക് സൈന്യത്തിന്റെ ഒമ്പത് വിമാനങ്ങൾ തകർത്തതായി ഇന്ത്യന്‍ വ്യോമസേന

World

പാകിസ്ഥാനിൽ സ്വകാര്യ കമ്പനിയിലെ 11 ജീവനക്കാരെ ഭീകരർ തട്ടിക്കൊണ്ടുപോയി : പിന്നിൽ തെഹ്രീക്-ഇ-താലിബാൻ തീവ്രവാദികളെന്ന് സംശയം

പുതിയ വാര്‍ത്തകള്‍

ഡോ ഹാരിസിന്റെ വെളിപ്പെടുത്തല്‍: അന്വേഷണ സമിതിയെ നിയോഗിച്ച് ഉത്തരവ്, പ്രശ്‌നങ്ങള്‍ മന്ത്രിയുടെ ഓഫീസിനും അറിയാമെങ്കിലും നടപടിയില്ല

മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ വിമര്‍ശനം: വാര്‍ത്ത തള്ളാതെ സിപിഎം നേതാവ് പി ജയരാജന്‍

ഹെബ്രോൺ നഗരത്തിൽ ഏറ്റവും വലിയ ഹമാസ് ശൃംഖല തകർത്ത് ഇസ്രായേൽ ; 60 ഓളം ഭീകരരെ ജീവനോടെ പിടികൂടി ഇസ്രായേൽ സൈന്യം

തൃശൂരില്‍ 2 നവജാത ശിശുക്കളെയും മാതാവ് കൊലപ്പെടുത്തിയെന്ന് എഫ്‌ഐആര്‍

പാകിസ്ഥാനികൾക്ക് മുന്നിൽ , പാകിസ്ഥാന്റെ മണ്ണിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ധരിച്ച് ബ്രിട്ടീഷ് യുവാവ്

തൃണമൂല്‍ എംപിമാരായ കല്യാണ്‍ ബാനര്‍ജി (ഇടത്ത്) മഹുവ മൊയ്ത്ര (വലത്ത്) എന്നിവര്‍.

തൃണമൂല്‍ യുവ നേതാവ് ലോകോളെജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ തൃണമൂല്‍ എംപിമാര്‍ തമ്മില്‍ വഴക്ക് മൂര്‍ച്ഛിക്കുന്നു

ഡി ജെ പാര്‍ട്ടിക്കിടെ യുവതി യുവാവിനെ ആക്രമിച്ചു: ബാറിനെതിരെയും കേസ്

കർണാടകയിൽ ഗർഭിണിയായ പശുവിനെ തലയറുത്ത് കൊന്നു ; വയറ്റിനുള്ളിലെ പശുക്കിടാവിനെ പുറത്തെടുത്ത് ഉപേക്ഷിച്ചു

തൃക്കോതമംഗലം ഓര്‍ത്തഡോക്സ് പള്ളിയില്‍ സൂക്ഷിച്ചിരുന്ന അടക്കിയ സ്ത്രീകളുടെ സ്വര്‍ണതാലികള്‍ കവര്‍ന്നു

തിങ്കളാഴ്ച മുതല്‍ മഴയുടെ തീവ്രത കുറയാന്‍ സാധ്യത, കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies