Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ജന്മഭൂമി’യുടെ പിറവിക്കു പിന്നില്‍ ‘മാതൃഭൂമി’യുടെ ചതി

വിദേശ പര്യടനത്തിന് പോകുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ഒപ്പം പോകുന്ന ത് നരേന്ദ്ര മോദിയുടെ വരവോടെ ഇല്ലാതായി. ഇതാണ് മാധ്യമങ്ങളുടെ മോദി വിരോധത്തിന് കാരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2024, 06:07 pm IST
in Kerala, Kozhikode

കോഴിക്കോട്: ജന്‍മഭൂമി പത്രത്തിന്റെ പിറവിയിലേക്ക് വഴി തെളിയിച്ചത് മാതൃഭൂമി പത്രം ചെയ്ത കൊടിയ ചതിയാണെന്ന് മുന്‍് പത്രാധിപര്‍ കെ.വി.എസ് ഹരിദാസ്. തെരഞ്ഞെടുപ്പില്‍ ശക്തി തെളിയിക്കാനുള്ള ജനസംഘത്തിന്റെ സാധ്യതയെ അട്ടിമറിക്കാന്‍ മാതൃഭൂമി ചെയ്തത് ഇന്ത്യന്‍ മാധ്യമചരിത്രത്തിലെ ഏറ്റവും വലിയ വഞ്ചനയായിരുന്നുവെന്നും ‘ജന്മഭൂമി’ സുവര്‍ണ്ണ ജയന്തിയോടനുബന്ധിച്ചു നടന്ന മാധ്യമ സെമിനാറില്‍ ഹരിദാസ് പറഞ്ഞു.

1960 ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനസംഘം കോഴിക്കോടും ഗുരുവായൂരിലും ആയിരുന്നു സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്. ഗുരൂവായൂരില്‍ ജനസംഘം അധ്യക്ഷന്‍ ടി എന്‍ ഭരതന്‍ സ്ഥാനാര്‍ത്ഥി. കെ രാമന്‍പിള്ള ഉള്‍പ്പെടെ സംസ്ഥാന നേതാക്കള്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിച്ചു. പരസ്യ പ്രചാരണം തീര്‍ന്നതിന്റെ പിറ്റേന്ന് മാതൃഭൂമിയില്‍ ജനസംഘം സ്ഥാനാര്‍ത്ഥി പിന്മാറി എന്ന വാര്‍ത്ത വന്നു. തികച്ചും തെറ്റായ വാര്‍ത്ത ബോധപൂര്‍വം നല്‍കിയതാണ്.

വാര്‍ത്ത തെറ്റാണെന്ന കാര്യം ജനങ്ങളില്‍ എത്തിക്കാന്‍ ജനസംഘത്തിന് മറ്റ് മാര്‍ഗ്ഗം ഇല്ലായിരുന്നു. ഇതുസംബന്ധിച്ച് ചര്‍ച്ചയാണ് സ്വന്തമായി പത്രം ആരംഭിക്കാനുള്ള തീരുമാനത്തിലെത്തിയത്. ഹരിദാസ് പറഞ്ഞു.മാതൃഭൂമി അന്നു നടത്തിയ വഞ്ചന പലരൂപത്തില്‍ ഇന്നും മലയാള മാധ്യമങ്ങള്‍ ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് ഭരണകാലത്ത് കൈയ്യില്‍ നിന്ന് പണം മുടക്കാതെ ഭക്ഷണം കഴിക്കാമെന്ന അവസ്ഥ ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉണ്ടായിരുന്നു. വിദേശ പര്യടനത്തിന് പോകുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ഒപ്പം പോകുന്ന ത് നരേന്ദ്ര മോദിയുടെ വരവോടെ ഇല്ലാതായി. ഇതാണ് മാധ്യമങ്ങളുടെ മോദി വിരോധത്തിന് കാരണം. ദേശീയതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നു. ദേശവിരുദ്ധ മനസോടെയാണ് മാധ്യമങ്ങള്‍ പെരുമാറുന്നതെന്നും കെ വി എസ് പറഞ്ഞു.

മുനമ്പത്ത് വഖഫ് സ്ഥലമില്ലെന്ന് രേഖകള്‍ ഉണ്ടായിരിക്കെയാണ് 600 കുടുംബങ്ങള്‍ വഴിയാധാരമാകുന്നത്. ഇക്കാര്യങ്ങള്‍ മലയാളമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ല.
അപകടം പിടിച്ച മാധ്യമപ്രവര്‍ത്തനമാണ് ഇന്ന് നടക്കുന്നത്. ഈ അവസ്ഥ മറുവാനുള്ള സാധ്യതയും കുറവാണ്. സത്യത്തെ വാര്‍ത്തയാക്കുക. മറുവശം കൂടി മനസിലാക്കി എഴുതുക, സത്യമെന്ന് ബോധ്യമല്ലാത്ത ഒന്നും എഴുതരുത് തുടങ്ങി മൂന്നു കാര്യങ്ങളാണ് ജേര്‍ണലിസം ആദ്യം പഠിപ്പിക്കുന്നത്. എന്നാല്‍ ഇന്ന് മറുവശം അന്വേഷിക്കാനോ അറിയാനോ പോലും സമയമില്ല. ഹരിദാസ് പറഞ്ഞു.

Tags: Janmabhumi@50WakfKVS HaridasnarendramodiFraudJanasamghamJanmabhumimathrubhumiGolden Jubilee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൊഴില്‍ തേടി യുവാക്കള്‍ പുറത്ത് പോകുന്നതില്‍ ആശങ്ക, വ്യവസായങ്ങള്‍ വരണ്ടേിടത്ത് അഴിമതിയും വര്‍ഗീയതയും,ശബരിമല കൊള്ളയില്‍ ഇരുമുന്നണികള്‍ക്കും പങ്ക്-മോദി

Kerala

ഇടതു-വലതു മുന്നണികളുടെ ശത്രുത കപടം,ദേശീയപാത വികസനം സാധ്യമാക്കിയത് മോദി സര്‍ക്കാര്‍,പദ്ധതികള്‍ നടപ്പാക്കാതിരിക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കുന്നു

News

മന്നം സമാധിക്കു മുന്നിൽ, തിരുവല്ലഭന്റെ മണ്ണിൽ, തിരുവനന്തപുരത്തും വൻ സ്വാധീനമായി മോദി

Kerala

നരേന്ദ്രമോദി ശനിയാഴ്ച കേരളത്തില്‍,എന്‍ ഡി എ നിര്‍ണായകശക്തിയാകും

Kerala

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.