Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് തുടക്കം: സമാധാനത്തിനായി എന്തു ദൗത്യവും നിര്‍വഹിക്കാം; പുടിനോട് മോദി

സന്ദീപ്‌ എസ്. by സന്ദീപ്‌ എസ്.
Oct 23, 2024, 06:50 am IST
in News

ന്യൂദല്‍ഹി: പതിനാറാമത് ബ്രിക്സ് ഉച്ചകോടിക്കായി റഷ്യയിലെ കസാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി. റഷ്യ-ഉക്രൈന്‍ സംഘര്‍ഷ പരിഹാരത്തിന് എന്തു ദൗത്യവും വഹിക്കാമെന്ന് പ്രധാനമന്ത്രി മോദി പുടിനോടു പറഞ്ഞു. പ്രശ്ന പരിഹാരത്തിന് പുടിനുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു. ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിങ് അടക്കമുള്ള നേതാക്കളുമായി പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും.

മൂന്നു മാസത്തിനിടെ രണ്ടുതവണ കൂടിക്കാഴ്ച നടത്താനായത് നമ്മുടെ സൗഹൃദത്തിന്റെ ആഴം കാണിക്കുന്നു, മോദി പുടിനോടു സൂചിപ്പിച്ചു. ഉക്രൈനും റഷ്യയും തമ്മിലെ സംഘര്‍ഷത്തിന് പരിഹാരം സമാധാനപരമായ മാര്‍ഗത്തിലൂടെയേ കാണാനാവൂ എന്നതാണ് ഭാരത നിലപാട്. ശാന്തിയും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിന് എല്ലാ ശ്രമവും നടത്തും. മാനവരാശിക്കു മുന്‍ഗണന നല്കിയുള്ള പ്രവര്‍ത്തനങ്ങളാണ് ആവശ്യം. സമാധാനത്തിനായി എന്തു ദൗത്യം വഹിക്കാനും ഭാരതം തയാറാണ്. ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി കസാനിലെത്താനായത് ഏറെ സന്തോഷമുള്ള കാര്യമാണ്. കസാനില്‍ ഭാരതത്തിന് പുതിയ കോണ്‍സുലേറ്റ് ആരംഭിക്കാനായത് സന്തോഷം വര്‍ധിപ്പിക്കുന്നു,

മോദി തുടര്‍ന്നു. ഡിസം. 12ന് ദല്‍ഹിയില്‍ നിശ്ചയിച്ചിരിക്കുന്ന ഭാരത-റഷ്യ ഉദ്യോഗസ്ഥതല ചര്‍ച്ചകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനുള്ള തീരുമാനങ്ങളുണ്ടാകുമെന്ന് റഷ്യന്‍ പ്രസിഡന്റ് മറുപടി പറഞ്ഞു. കസാനിലെ ഭാരത വിദ്യാര്‍ത്ഥികള്‍ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ആരംഭിക്കാന്‍ തീരുമാനിച്ച ഭാരത നടപടി സ്വാഗതം ചെയ്യുന്നു. കസാനില്‍ കോണ്‍സുലേറ്റ് ആരംഭിക്കുന്നതും സന്തോഷകരമാണ്. റഷ്യയിലെത്തിയതില്‍ സന്തോഷമെന്നും പുടിന്‍ മോദിയോടു പറഞ്ഞു.

ആഗോള വികസന പദ്ധതികള്‍, കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക സഹകരണം, പുനരുജ്ജീവന ശേഷിയുള്ള വിതരണ ശൃംഖലയുടെ കെട്ടിപ്പടുക്കല്‍, രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കല്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ ബ്രിക്സ് ഉച്ചകോടിയില്‍ ചര്‍ച്ചകള്‍ നടക്കുമെന്ന് റഷ്യയിലേക്കു പുറപ്പെടും മുമ്പ് ദല്‍ഹിയില്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ മോദി വ്യക്തമാക്കിയിരുന്നു. കസാന്‍ സന്ദര്‍ശനം ഭാരതവും റഷ്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ കരുത്തുറ്റതാക്കുമെന്നും മോദി പ്രത്യാശിച്ചു. കസാനിലെത്തിയ മോദിക്ക് വലിയ സ്വീകരണമാണ് റഷ്യ നല്കിയത്. കസാനിലെ ഭാരത സമൂഹവും ഇസ്‌കോണ്‍ ഭക്തരും ആചാരപരമായ വരവേല്‍പും പ്രധാനമന്ത്രിക്കു നല്കി.

ബ്രസീല്‍, റഷ്യ, ഭാരതം, ചൈന, ദക്ഷിണാഫ്രിക്ക എന്നീ അംഗ രാജ്യങ്ങള്‍ക്കു പുറമേ ഈജിപ്ത്, എത്യോപ്യ, ഇറാന്‍, യുഎഇ എന്നിവയ്‌ക്കും ബ്രിക്സിലേക്ക് അംഗത്വം നല്കിയതോടെ പാശ്ചാത്യ താത്പര്യങ്ങള്‍ക്കു ബദലായ ആഗോള ശക്തിയായി ബ്രിക്സ് കൂട്ടായ്‌മ മാറിയിട്ടുണ്ട്.

Tags: Narendra ModiVladmir putin16th BRICS SummitModi to PutinMission for Peace
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്‍ഡോ-മെഡിറ്ററേനിയനിലെ തന്ത്രപരമായ പങ്കാളിത്തം

Kerala

സതീശൻജിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ; എല്ലാവിധ പിന്തുണയും ഉറപ്പ്, ആശംസകൾ നേർന്ന് പ്രധാനമന്ത്രി മോദി

India

ഭാരതവും നെതര്‍ലന്‍ഡ്സും17 കരാറുകളില്‍ ഒപ്പിട്ടു; ലക്ഷ്യം സാമ്പത്തികവ്യാപാര രംഗങ്ങളിലെ വന്‍ കുതിച്ചുചാട്ടം

India

പ്രധാനമന്ത്രിയെക്കുറിച്ചുള്ള പുസ്തകവുമായി കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍

വൈദേശിക ആക്രമണത്തില്‍ നിന്നുള്ള പുനരുദ്ധാരണത്തിന്റെ 75-ാം വാര്‍ഷികത്തില്‍ സോമനാഥ് ക്ഷേത്രം സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദിയെ വന്ദിക്കുന്നു
India

സ്വാഭിമാനം സോമനാഥം; പ്രീണനരാഷ്‌ട്രീയത്തിന് മേല്‍ രാഷ്‌ട്രാഭിമാനത്തിന്റെ വിജയം: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ജി സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു, പ്രോ ടേം സ്പീക്കർ ചുമതല ആയതിനാൽ ചടങ്ങ് ഗവർണർക്ക് മുന്നിൽ

കെ-റെയിലിന് അന്ത്യം; സിൽവർ ലൈൻ റദ്ദാക്കി, 3000 ഏക്കർ ഭൂമിയുടെ കുരുക്കഴിഞ്ഞു, മഞ്ഞക്കുറ്റികൾ നീക്കാൻ നിർദേശം

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് അത്താഴ വിരുന്നൊരുക്കി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജിയ മെലോണി

ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി ഗോവിന്ദൻ; ജില്ലാ കമ്മിറ്റികളിൽ പിണറായി വിരുദ്ധ സ്വരം, ധാർഷ്ട്യം പരാജയകാരണമായി

സ്വർണവില വീണ്ടും കൂടി: ഇന്ന് സ്വർണം വാങ്ങുമ്പോൾ നൽകേണ്ടത്…

കേന്ദ്രത്തിലെ ഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കുമെന്ന് വെല്ലുവിളിയുമായി മമത ബാനർജി, ബംഗാളിൽ രാഷ്‌ട്രപതി ഭരണം വേണമെന്നും ആവശ്യം

ഈ അവതാരത്തെ കരുതിയിരിക്കുക; റിനി ആൻ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി വിജിൽ മോഹനൻ

സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനാലപിച്ചത് സംഘപരിവാര വിധേയത്വം പ്രകടിപ്പിക്കാൻ, മതേതര മൂല്യം തകരുമെന്ന് പരാതി പറഞ്ഞ് എസ്ഡിപിഐ

കെ-റെയിൽ വിജ്ഞാപനം റദ്ദാക്കാൻ ആലോചന; മഞ്ഞക്കുറ്റികൾ സർക്കാർ തന്നെ വലിച്ചൂരും

നെയ്‌മര്‍ ഡാ സില്‍വ സാന്റോസ് ജൂനിയര്‍… തിരിച്ചുവരവുകളുടെ രാജകുമാരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.