Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജമ്മുകശ്മീരില്‍ കൊലപ്പെടുത്തിയവരെ എന്ത്‌കൊണ്ട് ‘ഭീകരര്‍’ എന്ന് വിളിക്കാന്‍ മടിയ്‌ക്കുന്നു? സമൂഹമാധ്യമങ്ങളില്‍ ഒമര്‍ അബ്ദുള്ളയോട് ചോദ്യശരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2024, 06:10 am IST
in India

ജമ്മുകശ്മീര്‍: ഗഗന്‍ഗീറിലുണ്ടായ ഭീകരാക്രമണത്തെ ‘തീവ്രവാദി’ ആക്രമണമെന്ന് അഭിസംബോധന ചെയ്തതില്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ പ്രതിഷേധം രൂക്ഷമാകുന്നു. ഗന്ദേര്‍ബാളിലെ ഗഗന്‍ഗീറിലെ അതിഥി തൊഴിലാളികള്‍ക്ക് നേരെയാണ് ഭീകരാക്രമണമുണ്ടായത്. എന്നാല്‍ ഈ ഭീകരാക്രമണത്തെ ‘തീവ്രവാദി ആക്രമണം’ എന്നാണ് ഒമര്‍ അബ്ദുള്ള വിശേഷിപ്പിച്ചത്. അക്രമികളെ ‘ഭീകരര്‍’ എന്ന് വിളിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

’’ സോനമാര്‍ഗിലെ ഗഗന്‍ഗീറില്‍ അതിഥി തൊഴിലാളികള്‍ ആക്രമിക്കപ്പെട്ടിരിക്കുന്നു. പ്രദേശത്തെ അടിസ്ഥാനസൗകര്യവികസനവുമായി ബന്ധപ്പെട്ട സുപ്രധാന പദ്ധതിയുടെ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു ഇവര്‍. തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 2 പേര്‍ സംഭവസ്ഥലത്ത് വെച്ച് കൊല്ലപ്പെട്ടു. രണ്ടിലധികം പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നു,’’ എന്നാണ് ഭീകരാക്രമണത്തിന് തൊട്ടുപിന്നാലെ ഒമര്‍ അബ്ദുള്ള എക്‌സില്‍ കുറിച്ചത്.

ആക്രമണം നടത്തിയവരെ ‘ഭീകരര്‍’എന്ന് വിളിക്കുന്നതിന് പകരം ‘തീവ്രവാദികള്‍’ എന്ന് വിശേഷിപ്പിച്ചതില്‍ ഒമര്‍ അബ്ദുള്ളയെ ചോദ്യം ചെയ്ത് സോഷ്യല്‍ മീഡിയ രംഗത്തെത്തി.

‘അതുശരി. ‘തീവ്രവാദികള്‍’ തിരിച്ചെത്തി,’ ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

’ ഭീകരര്‍ ആണ്. നിങ്ങള്‍ ഒരു കേന്ദ്രഭരണപ്രദേശത്തിന്റെ മുഖ്യമന്ത്രിയാണെന്ന കാര്യം മറക്കരുത്. നിങ്ങളുടെ കോമാളിത്തരങ്ങള്‍ ചര്‍ച്ചയാകും,’’ എന്ന് മറ്റൊരാള്‍ കുറിച്ചു.

’’ അഭിനന്ദനങ്ങള്‍. നാഷണല്‍ കോണ്‍ഫറന്‍സും ഭീകരവാദവും ജമ്മുകശ്മീരില്‍ തിരിച്ചെത്തി. ഭീകരരോട് സഹതാപം കാണിക്കുന്ന കുടുംബ ചരിത്രമാണ് നിങ്ങളുടേത് എന്ന് അറിയാം. എന്നാല്‍ പൊതുയിടങ്ങളില്‍ എങ്കിലും തീവ്രവാദികള്‍ എന്നതിന് പകരം ഭീകരര്‍ എന്ന് വിളിക്കാന്‍ ശ്രമിക്കണം,’’ മറ്റൊരാള്‍ കമന്റ് ചെയ്തു.

പിഡിപി അധ്യക്ഷയും ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയും ഭീകരാക്രമണം എന്ന വാക്ക് ഉപയോഗിക്കാന്‍ മടിച്ചു. ഭീകരാക്രമണത്തിന് പിന്നാലെ എക്‌സിലൂടെയാണ് മെഹബൂബ മുഫ്തി പ്രതികരിച്ചത്.

’’ ഗന്ദേര്‍ബാളില്‍ അതിഥി തൊഴിലാളികള്‍ക്ക് നേരെ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നു,’’ മെഹബൂബ മുഫ്തി എക്‌സില്‍ കുറിച്ചു.

ഗന്ദേര്‍ബാള്‍ ജില്ലയില്‍ ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ഭീകരാക്രമണമുണ്ടായത്. ശ്രീനഗര്‍-ലേ ദേശീയപാതയില്‍ തുരങ്കനിര്‍മാണത്തിനെത്തിയ അതിഥി തൊഴിലാളികള്‍ക്ക് നേരെയാണ് ഭീകരര്‍ ആക്രമണം അഴിച്ചുവിട്ടത്.

Tags: Gagangir terror attackLATESTKashmir 'terrorists'Social MediaOmar Abdullah
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോഷ്യല്‍മീഡിയയില്‍ സുരേന്ദ്രന്റെ തീംസോങ് ട്രെന്‍ഡിങ്

Kerala

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….തമാശയ്‌ക്ക് പോലും ഇങ്ങിനെ പറയരുത്…അണുബോംബിട്ടാല്‍ സംഭവിക്കുക ഇതാണ്…

Kerala

നടി വീണാ നായര്‍ ട്വന്റി20 സ്ഥാനാര്‍ഥി: ഏറ്റുമാനൂരില്‍ മത്സരിക്കും, അഞ്ജലി നായര്‍ തൃപ്പൂണിത്തുറയിലും ലക്ഷ്മിപ്രിയ പെരുമ്പാവൂരിലും

Entertainment

ബിജെപി ഭരണത്തിൽ വന്നാൽ കേരളത്തിൻറെ ചരിത്രം മാറും, അത്രയും കെൽപ്പുള്ളതുകൊണ്ടാണ് ബിജെപി ഇന്ത്യ ഭരിക്കുന്നത്

Kerala

കിരീട നേട്ടവുമായി നാട്ടിലെത്തിയ സഞ്ജു സാംസണ് ഊഷ്മള സ്വീകരണം,ഇത്രയും സ്‌നേഹം താന്‍ അര്‍ഹിക്കുന്നോ എന്ന് സംശയമെന്ന് താരം

പുതിയ വാര്‍ത്തകള്‍

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.