Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മുള്‍ട്ടാനില്‍ പാകിസ്ഥാന് ഇംഗ്ലണ്ടിന്റെ മാസ് മറുപടി; ഇംഗ്ലീഷ് 823

Janmabhumi Online by Janmabhumi Online
Oct 11, 2024, 05:21 am IST
in Cricket
ജോ റൂട്ടിനൊപ്പം ഹാരി ബ്രൂക്ക് സെഞ്ചുറി നേട്ടം ആഘോഷിക്കുന്നു

ജോ റൂട്ടിനൊപ്പം ഹാരി ബ്രൂക്ക് സെഞ്ചുറി നേട്ടം ആഘോഷിക്കുന്നു

FacebookTwitterWhatsAppTelegramLinkedinEmail

മുള്‍ട്ടാന്‍: ക്രിക്കറ്റിന്റെ ക്ലാസിക് രൂപമായ ടെസ്റ്റ് മത്സരത്തിന് ചരിത്രത്തില്‍ എന്നെന്നും ഓര്‍ത്തുവയ്‌ക്കാവുന്നൊരു മാസ് ത്രില്ലര്‍ പ്രകടനവുമായ് ഇംഗ്ലണ്ട്. പാക് മണ്ണിലെത്തിയ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് നാല് ദിവസം കഴിയുമ്പോള്‍ ആദ്യ ഇന്നിങ്‌സില്‍ അന്തസോടെ 550ന് മേല്‍ സ്‌കോര്‍ ചെയ്ത ആതിഥേയര്‍ തോല്‍വിയുടെ വക്കില്‍.

സ്‌കോര്‍: പാകിസ്ഥാന്‍- 556, 152/6(37ഓവറുകള്‍); ഇംഗ്ലണ്ട് 823/7(149 ഓവറുകള്‍) ഡിക്ലയേര്‍ഡ്.

267 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് ആണ് ഇംഗ്ലണ്ട് നേടിയത്. ഇതിനെതിരെ ബാറ്റിങ് തുടരുന്ന പാകിസ്ഥാന്‍ ആറ് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് തോല്‍വിയെ അഭിമുഖീകരിക്കുകയാണ്. പാകിസ്ഥാനെ ഈ ദുരവസ്ഥയിലേക്ക് തള്ളിവിട്ടത് ഇംഗ്ലണ്ടിന്റെ തകര്‍പ്പന്‍ ബാറ്റിങ് ആണ്. ക്രിക്കറ്റ് ഇന്നോളം പറഞ്ഞു തന്നെ വീരേതിഹാസങ്ങളെ കവച്ചുവയ്‌ക്കുന്ന പ്രകടനവുമായി മുന്നേറിയ ഇംഗ്ലണ്ടിന്റെ പവര്‍ ബാറ്റിങ്ങില്‍ ഒരുപിടി റിക്കാര്‍ഡുകള്‍ കൂടി പിറന്നു.

ടെസ്റ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ടോട്ടല്‍ ഇംഗ്ലണ്ട് കണ്ടെത്തി. 1997ല്‍ കൊളംബോയില്‍ ഭാരതത്തിനെതിരെ ശ്രീലങ്ക നേടിയ 952 റണ്‍സും 1938ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇംഗ്ലണ്ട് നേടിയ 903 റണ്‍സുമാണ് മുന്നിലുള്ള വമ്പന്‍ സ്‌കോറുകള്‍. ഈ വമ്പന്‍ ലെവലിലേക്ക് ടീമിനെ നയിച്ചത് ജോ റൂട്ടിന്റെ ഇരട്ട സെഞ്ചുറി(262)യും ഹാരി ബ്രൂക്കിന്റെ ട്രിപ്പിള്‍ സെഞ്ചുറി പ്രകടനവു(317)മാണ്. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ നേടിയ 454 റണ്‍സ് റിക്കാര്‍ഡ് സ്‌കോറായി. ഒമ്പത് വര്‍ഷം മുമ്പ് ഓസ്‌ട്രേലിയക്കുവേണ്ടി ആദം വോഗ്‌സും ഷോന്‍ മാര്‍ഷും ചേര്‍ന്നെടുത്ത നാലാം വിക്കറ്റിലെ 449 റണ്‍സാണ് പഴങ്കഥയായത്. ടെസ്റ്റില്‍ അതിവേഗം ട്രിപ്പിള്‍ സെഞ്ചുറി തികയ്‌ക്കുന്ന രണ്ടാമത്തെ താരമായി മാറാന്‍ ബ്രൂക്കിന് സാധിച്ചു. 310 പന്തുകളെടുത്താണ് ബ്രൂക്ക് 300 തികച്ചത്. സേവാഗ് 2008ല്‍ കരിയറിലെ രണ്ടാം ട്രിപ്പിള്‍ സെഞ്ചുറി നേടാന്‍ എടുത്തത് 278 പന്തുകളായിരുന്നു. 29 ബൗണ്ടറികളും മൂന്ന് സിക്‌സറും അടങ്ങുന്നതായിരുന്നു ബ്രൂക്കിന്റെ ഇന്നിങ്‌സ്. ഒടുവില്‍ സായിം അയൂബിന് വിക്കറ്റ് നല്‍കിയാണ് താരം പുറത്തായത്.

രണ്ടാം ഇന്നിങ്‌സില്‍ പാകിസ്ഥാന് ആറ് വിക്കറ്റുകള്‍ നഷ്ടപ്പെട്ടതാണ് ടീമിന്റെ തോല്‍വി ഏറെക്കുറേ ഉറപ്പിച്ചിരിക്കുന്നത്. രണ്ട് വീതം വിക്കറ്റുകള്‍ നേടി ഗുസ് അറ്റ്കിന്‍സണും ബ്രൈഡന്‍ കാഴ്‌സെയും ആണ് പാകിസ്ഥാനെ പൂട്ടിയിരിക്കുന്നത്.

Tags: pakistanCricket TestMultanEngland-Pakistan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാമായണം നാടകം പാകിസ്ഥാനിലെ കറാച്ചിയില്‍ അരങ്ങേറിയപ്പോള്‍ (ഇടത്ത്)
India

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാകിസ്ഥാന്‍ മാറിയോ? പാകിസ്ഥാനിലെ കറാച്ചിയില്‍ രാമയണം നാടകം അരങ്ങേറി

World

കാണികളുടെ മനം നിറച്ച് പാകിസ്ഥാനില്‍ രാമായണം അരങ്ങേറി; നാടകത്തിന് നല്ല പ്രതികരണമെന്ന് സംവിധായകന്‍ യോഹേശ്വര്‍ കരേര

India

റഫാൽ മോശം വിമാനമൊന്നുമല്ല , വളരെ ശക്തമാണത് : ഇന്ത്യയുടെ റഫാലിനെ പ്രശംസിച്ച് പാകിസ്ഥാൻ എയർ വൈസ് മാർഷൽ ഔറംഗസേബ് അഹമ്മദ്

India

പാകിസ്ഥാൻ ഭരണത്തിൻ കീഴിൽ ജീവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല ; ഓപ്പറേഷൻ ബാം ഒരു തുടക്കം മാത്രം : ബലൂച് നേതാവ് ഖാസി ദാദ് മുഹമ്മദ് റെഹാൻ

India

ചങ്കൂർ ബാബയുടെ പാക് ഐഎസ്ഐ ബന്ധം പുറത്തുവന്നു ; രാജ്യത്ത് മതപരിവർത്തനത്തിന്റെ വല വിരിച്ചത് മൂവായിരം അനുയായികൾക്കൊപ്പം 

പുതിയ വാര്‍ത്തകള്‍

കാലിക്കറ്റ് സ‍ർവകലാശാല സിലബസിൽ നിന്ന് വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ട് ഒഴിവാക്കാൻ വിദഗ്ധ സമിതിയുടെ ശുപാ‍ർശ

പുസ്തക പ്രകാശനത്തിന് പിന്നാലെ എഴുത്തുകാരി വിനീത കുട്ടഞ്ചേരി‌ തൂങ്ങിമരിച്ചനിലയിൽ

കീം ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും; അപ്പീല്‍ നല്‍കുമോയെന്ന് സംസ്ഥാനത്തോട് സുപ്രീംകോടതി

രാജ്യത്തെ ആദ്യ സഹകരണ സര്‍വകലാശാലയ്ക്ക് കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ നിലവിളക്ക് കൊളുത്തി തുടക്കം കുറിക്കുന്നു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ പട്ടേല്‍ സമീപം

സഹകരണ വിദ്യാഭ്യാസത്തിന് ഇനി പുതിയ സാധ്യതകള്‍

നാഷണല്‍ ഹെറാള്‍ഡ് സാമ്പത്തിക ക്രമക്കേട്: വിധി 29ന്

ബീഹാറില്‍ 6,60,67,208 പേരെ കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തും

കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന രാമായണ പാരായണ മാസാചരണത്തിന്റെ 
സംസ്ഥാന തല ഉദ്ഘാടനം ചിന്മയ മിഷന്‍ കേരളയുടെ മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി നിര്‍വഹിക്കുന്നു

രാമായണത്തിന്റെ പ്രസക്തി വര്‍ദ്ധിച്ച് വരുന്നു: സ്വാമി വിവിക്താനന്ദ സരസ്വതി

വിപഞ്ചിക കേസ്; ക്രൈംബ്രാഞ്ചിന് കൈമാറാന്‍ സാധ്യത

റഷ്യയുമായുള്ള വ്യാപാരം തുടർന്നാൽ ഉപരോധം ഏർപ്പെടുത്തും ; ഇന്ത്യ, ചൈന, ബ്രസീൽ എന്നീ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി നാറ്റോ 

കുപ്പിവെള്ളത്തില്‍ പ്ലാസ്റ്റിക് മാലിന്യം; മാരകരോഗങ്ങള്‍ക്ക് ഇടയാക്കും: നാഷണല്‍ അക്കാദമി ഓഫ് സയന്‍സിന്റെ പഠനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies