Saturday, May 31, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ലബനൻ മിഡിൽ ഈസ്റ്റിലെ ‘പാരിസ്’: ഹിസ്‌ബുള്ളയെ തീർത്ത് ലബനനെയും ഇസ്രായേൽ രക്ഷിക്കും.

Janmabhumi Online by Janmabhumi Online
Sep 27, 2024, 08:07 am IST
in Article
ലെബനന്‍  സമാധാനത്തിലും സമാധാനത്തിലും ജീവിക്കുകയായിരുന്നു. 1976 ല്‍ അവിടുത്തെ ഒരു കടല്‍ തീരം

ലെബനന്‍ സമാധാനത്തിലും സമാധാനത്തിലും ജീവിക്കുകയായിരുന്നു. 1976 ല്‍ അവിടുത്തെ ഒരു കടല്‍ തീരം

FacebookTwitterWhatsAppTelegramLinkedinEmail

ലബനൻ എന്ന രാജ്യം 1970 കൾ വരെ മിഡിൽ ഈസ്റ്റിലെ ‘പാരിസ്’ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ബാങ്കിംഗ് ക്യാപിറ്റൽ ഓഫ് മിഡിൽ ഈസ്റ്റ്‌ എന്നും അറിയപ്പെട്ടിരുന്നു. പടിഞ്ഞാറൻ ഏഷ്യയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലബനലിൽ ആയിരുന്നു. സ്ത്രീകൾക്ക് എല്ലാവിധ സ്വാതന്ത്ര്യങ്ങളും, പൗരാവകാശങ്ങളും ഉണ്ടായിരുന്ന രാജ്യം.
ലബനന്റെ തലസ്ഥാനം ആയ ബയ്റൂട്ട് 1960 കളിൽ അറിയപ്പെട്ടിരുന്നത് a city of “little secrets, full of cinemas, full of theatres,”.. എന്നൊക്കെ ആയിരുന്നു. കലയെയും, കലാകാരന്മാരെയും വലിയ രീതിയിൽ പ്രോത്സാഹിപ്പിച്ചിരുന്ന നാട്. വലിയൊരു സംസ്ക്കാരിക കേന്ദ്രം ആയിരുന്നു ലബനൻ.
1970 വരെ ഒരു ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യം ആയിരുന്നു ലബനൻ. ക്രിസ്ത്യാനികൾക്കും, ഹിന്ദുക്കൾക്കും ഉള്ള ഒരു ‘വൃത്തികെട്ട’ പൊതു സ്വഭാവം ഉണ്ടല്ലോ, സഹിഷ്ണുത, എല്ലാവരെയും ഉൾക്കൊള്ളാൻ ഉള്ള മനോഭാവം..! അത് ലബനിലെ അന്നത്തെ പുരോഗമന ചിന്താഗതിയുള്ള മനുഷ്യരുടെ രക്തത്തിലും ഉണ്ടായിരുന്നു.
വിദ്യാഭ്യാസത്തിനും, ജോലിക്കും, അഭയാർത്ഥികൾ ആയും ഒക്കെ ലബനിൽ എത്തിയ ഒരു വിഭാഗം ചെറിയ കാലയളവ് കൊണ്ട് പെറ്റ് പെരുകി ഭൂരിപക്ഷം ആയി. പിന്നെ എന്തുണ്ടായി എന്ന് പറയേണ്ടല്ലോ. ആഭ്യന്തര കലാപം തുടങ്ങി. കുറെ മനുഷ്യർ പലായനം ചെയ്തു, രക്ഷപെടാൻ പറ്റാതിരുന്ന പാവം മനുഷ്യരെ ആ രാജ്യത്ത് വന്നു കയറിയ ‘സമാധാനക്കാർ’ കൂട്ടക്കൊല ചെയ്തു. ബാക്കി എല്ലാം എല്ലാവർക്കും അറിയാം.
ഇന്നിപ്പോൾ ലബനന്റെ അവസ്ഥ കണ്ടില്ലേ.. അവിടുത്തെ ജനതയുടെ ജീവിതം കണ്ടില്ലേ.. എങ്ങനെ കഴിഞ്ഞ സമൂഹം ആണ്..! സഹിഷ്ണുതയും, മാനവികതയും തള്ളി കൊണ്ടിരുന്നപ്പോൾ ഒരു സംസ്ക്കാരം തന്നെ ഇല്ലാതായി.
‘Cradle of Christianity’ എന്നായിരുന്നു സിറിയ എന്ന രാജ്യം അറിയപെട്ടിരുന്നത്. എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പലർക്കും പ്രയാസം ആയിരിക്കും.
കോളേജിൽ നിസ്ക്കാരം അനുവദിക്കാത്തതിന്റെ പേരിൽ വൈദികനെ തടഞ്ഞ മത തീവ്രവാദികൾ വൈദികനോട് കൈ ചൂണ്ടി പറഞ്ഞത് ‘ഞങ്ങൾ ഇപ്പോൾ ഭൂരിപക്ഷം ആണ്’ എന്നായിരുന്നു. അന്ന് മനസിലായി ഇവിടെയും ലബനനും, സിറിയയും ഒന്നും അകലയല്ല എന്നത്.
നല്ല മനുഷ്യരുടെ സഹിഷ്ണുതയും, എല്ലാത്തിനെയും ഉൾക്കൊള്ളാൻ ഉള്ള മനസിനെയും ആണ് ഇവർ മുതലെടുക്കുന്നത്.
സ്ത്രീകളെയും കുട്ടികളെയും കവചം ആക്കിയാണ് തീവ്രവാദികൾ എന്ന ഭീരുക്കൾ യുദ്ധം ചെയ്യുന്നത്. പണ്ട് മുതലേ ഇവരുടെ രീതി അതാണ്. ചത്തുപോയ പലസ്തീൻ തീവ്രവാദി നേതാവ് യാസർ അറഫത്ത് ജീവിതത്തിൽ നല്ലൊരു പങ്കും കഴിഞ്ഞത് സ്ത്രീവേഷം കെട്ടി ആയിരുന്നു. ഇപ്പോഴത്തെ തീവ്രവാദിനേതാക്കളും സ്ത്രീ വേഷം ധരിച്ച് സ്ത്രീകളെയും കുട്ടികളെയും മറയാക്കി ഒളിവിൽ ഇരിക്കുന്നു.
യുദ്ധത്തിൽ കൊല്ലപ്പെടുന്നവരിൽ കൂടുതൽ സാധാരണക്കാർ ആണ് എന്നതാണ് ദുഖകരം. ലബനൻ ജനത ഇങ്ങനെ നരകിക്കേണ്ടവർ ആയിരുന്നില്ല. അവർ ഉയർത്തിപ്പിടിച്ച പരിധിവിട്ട സഹിഷ്ണുതയും, മാനവികതയും ആണ് അവരെയും, അവരുടെ തലമുറകളെയും ഈ നിലയിൽ എത്തിച്ചത്.
യുദ്ധം വ്യാപിപ്പിക്കാൻ ഹിസ്ബുള്ള തീവ്രവാദികൾ പരമാവധി ശ്രമിക്കുന്നുണ്ട്. പക്ഷെ ഇസ്രായേലിനെ എതിർക്കാൻ ഒരു ഇസ്ലാമിക രാജ്യവും മുന്നോട്ട് വരില്ല. ഇസ്രായേലിനെ തോൽപ്പിക്കാൻ കഴിയില്ല എന്നതും, ഹമാസിനെയും, ഹിസ്ബുള്ളയെയും പോലുള്ള ഇസ്ലാമിക ഭീകരവാദികൾ ഇസ്ലാമിക രാജ്യങ്ങൾക്കും ശല്യമാണ് എന്നതും തന്നെ കാരണം.
ലബനൻ ജനത ഇസ്രായേലിന് ഒപ്പം ചേർന്ന് ഇസ്ലാമിക തീവ്രവാദികളെ തുരത്താൻ ആയുധം എടുക്കുമോ എന്നാണ് അറിയേണ്ടത്. അങ്ങനെ വന്നാൽ അത് ലബനൻ ജനതയുടെ വിമോചന മുന്നേറ്റം ആയി മാറും.
പഴയ ലബനൻ ഇനി ഉണ്ടാകാൻ സാധ്യത വിദൂരം ആണെങ്കിലും, ഹിസ്ബുള്ള തീവ്രവാദികളുടെ ശല്യം ഇനി ഇസ്രായേലിനും, ലബൻ ജനതയ്‌ക്കും ഉണ്ടാകില്ല എന്ന് ഇസ്രായേൽ ഈ യുദ്ധത്തോടെ ഉറപ്പ് വരുത്തും.
ഹമാസിനെ തീർത്ത് യഥാർത്ഥ പലസ്തീൻ ജനതയെ രക്ഷിച്ചത് പോലെ ഹിസ്‌ബുള്ളയെ തീർത്ത് ലബനനെയും ഇസ്രായേൽ രക്ഷിക്കും.എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ബാങ്കിംഗ് ക്യാപിറ്റൽ ഓഫ് മിഡിൽ ഈസ്റ്റ്‌ എന്നും അറിയപ്പെട്ടിരുന്നു. പടിഞ്ഞാറൻ ഏഷ്യയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലബനലിൽ ആയിരുന്നു. സ്ത്രീകൾക്ക് എല്ലാവിധ സ്വാതന്ത്ര്യങ്ങളും, പൗരാവകാശങ്ങളും ഉണ്ടായിരുന്ന രാജ്യം.
ലബനന്റെ തലസ്ഥാനം ആയ ബയ്റൂട്ട് 1960 കളിൽ അറിയപ്പെട്ടിരുന്നത് a city of “little secrets, full of cinemas, full of theatres,”.. എന്നൊക്കെ ആയിരുന്നു. കലയെയും, കലാകാരന്മാരെയും വലിയ രീതിയിൽ പ്രോത്സാഹിപ്പിച്ചിരുന്ന നാട്. വലിയൊരു സംസ്ക്കാരിക കേന്ദ്രം ആയിരുന്നു ലബനൻ.
1970 വരെ ഒരു ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യം ആയിരുന്നു ലബനൻ. ക്രിസ്ത്യാനികൾക്കും, ഹിന്ദുക്കൾക്കും ഉള്ള ഒരു ‘വൃത്തികെട്ട’ പൊതു സ്വഭാവം ഉണ്ടല്ലോ, സഹിഷ്ണുത, എല്ലാവരെയും ഉൾക്കൊള്ളാൻ ഉള്ള മനോഭാവം..! അത് ലബനിലെ അന്നത്തെ പുരോഗമന ചിന്താഗതിയുള്ള മനുഷ്യരുടെ രക്തത്തിലും ഉണ്ടായിരുന്നു.
വിദ്യാഭ്യാസത്തിനും, ജോലിക്കും, അഭയാർത്ഥികൾ ആയും ഒക്കെ ലബനിൽ എത്തിയ ഒരു വിഭാഗം ചെറിയ കാലയളവ് കൊണ്ട് പെറ്റ് പെരുകി ഭൂരിപക്ഷം ആയി. പിന്നെ എന്തുണ്ടായി എന്ന് പറയേണ്ടല്ലോ. ആഭ്യന്തര കലാപം തുടങ്ങി. കുറെ മനുഷ്യർ പലായനം ചെയ്തു, രക്ഷപെടാൻ പറ്റാതിരുന്ന പാവം മനുഷ്യരെ ആ രാജ്യത്ത് വന്നു കയറിയ ‘സമാധാനക്കാർ’ കൂട്ടക്കൊല ചെയ്തു. ബാക്കി എല്ലാം എല്ലാവർക്കും അറിയാം.
ഇന്നിപ്പോൾ ലബനന്റെ അവസ്ഥ കണ്ടില്ലേ.. അവിടുത്തെ ജനതയുടെ ജീവിതം കണ്ടില്ലേ.. എങ്ങനെ കഴിഞ്ഞ സമൂഹം ആണ്..! സഹിഷ്ണുതയും, മാനവികതയും തള്ളി കൊണ്ടിരുന്നപ്പോൾ ഒരു സംസ്ക്കാരം തന്നെ ഇല്ലാതായി.
‘Cradle of Christianity’ എന്നായിരുന്നു സിറിയ എന്ന രാജ്യം അറിയപെട്ടിരുന്നത്. എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പലർക്കും പ്രയാസം ആയിരിക്കും.
കോളേജിൽ നിസ്ക്കാരം അനുവദിക്കാത്തതിന്റെ പേരിൽ വൈദികനെ തടഞ്ഞ മത തീവ്രവാദികൾ വൈദികനോട് കൈ ചൂണ്ടി പറഞ്ഞത് ‘ഞങ്ങൾ ഇപ്പോൾ ഭൂരിപക്ഷം ആണ്’ എന്നായിരുന്നു. അന്ന് മനസിലായി ഇവിടെയും ലബനനും, സിറിയയും ഒന്നും അകലയല്ല എന്നത്.
നല്ല മനുഷ്യരുടെ സഹിഷ്ണുതയും, എല്ലാത്തിനെയും ഉൾക്കൊള്ളാൻ ഉള്ള മനസിനെയും ആണ് ഇവർ മുതലെടുക്കുന്നത്.
സ്ത്രീകളെയും കുട്ടികളെയും കവചം ആക്കിയാണ് തീവ്രവാദികൾ എന്ന ഭീരുക്കൾ യുദ്ധം ചെയ്യുന്നത്. പണ്ട് മുതലേ ഇവരുടെ രീതി അതാണ്. ചത്തുപോയ പലസ്തീൻ തീവ്രവാദി നേതാവ് യാസർ അറഫത്ത് ജീവിതത്തിൽ നല്ലൊരു പങ്കും കഴിഞ്ഞത് സ്ത്രീവേഷം കെട്ടി ആയിരുന്നു. ഇപ്പോഴത്തെ തീവ്രവാദിനേതാക്കളും സ്ത്രീ വേഷം ധരിച്ച് സ്ത്രീകളെയും കുട്ടികളെയും മറയാക്കി ഒളിവിൽ ഇരിക്കുന്നു.
യുദ്ധത്തിൽ കൊല്ലപ്പെടുന്നവരിൽ കൂടുതൽ സാധാരണക്കാർ ആണ് എന്നതാണ് ദുഖകരം. ലബനൻ ജനത ഇങ്ങനെ നരകിക്കേണ്ടവർ ആയിരുന്നില്ല. അവർ ഉയർത്തിപ്പിടിച്ച പരിധിവിട്ട സഹിഷ്ണുതയും, മാനവികതയും ആണ് അവരെയും, അവരുടെ തലമുറകളെയും ഈ നിലയിൽ എത്തിച്ചത്.
യുദ്ധം വ്യാപിപ്പിക്കാൻ ഹിസ്ബുള്ള തീവ്രവാദികൾ പരമാവധി ശ്രമിക്കുന്നുണ്ട്. പക്ഷെ ഇസ്രായേലിനെ എതിർക്കാൻ ഒരു ഇസ്ലാമിക രാജ്യവും മുന്നോട്ട് വരില്ല. ഇസ്രായേലിനെ തോൽപ്പിക്കാൻ കഴിയില്ല എന്നതും, ഹമാസിനെയും, ഹിസ്ബുള്ളയെയും പോലുള്ള ഇസ്ലാമിക ഭീകരവാദികൾ ഇസ്ലാമിക രാജ്യങ്ങൾക്കും ശല്യമാണ് എന്നതും തന്നെ കാരണം.
ലബനൻ ജനത ഇസ്രായേലിന് ഒപ്പം ചേർന്ന് ഇസ്ലാമിക തീവ്രവാദികളെ തുരത്താൻ ആയുധം എടുക്കുമോ എന്നാണ് അറിയേണ്ടത്. അങ്ങനെ വന്നാൽ അത് ലബനൻ ജനതയുടെ വിമോചന മുന്നേറ്റം ആയി മാറും.
പഴയ ലബനൻ ഇനി ഉണ്ടാകാൻ സാധ്യത വിദൂരം ആണെങ്കിലും, ഹിസ്ബുള്ള തീവ്രവാദികളുടെ ശല്യം ഇനി ഇസ്രായേലിനും, ലബൻ ജനതയ്‌ക്കും ഉണ്ടാകില്ല എന്ന് ഇസ്രായേൽ ഈ യുദ്ധത്തോടെ ഉറപ്പ് വരുത്തും.
ഹമാസിനെ തീർത്ത് യഥാർത്ഥ പലസ്തീൻ ജനതയെ രക്ഷിച്ചത് പോലെ ഹിസ്‌ബുള്ളയെ തീർത്ത് ലബനനെയും ഇസ്രായേൽ രക്ഷിക്കും.

Jithin K Jacob

Tags: Jithin K JacobLebanon HezbollahIsrael
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ത്യയിൽ കാല് കുത്തിയാൽ എല്ലാത്തിനെയും പിടിച്ച് അകത്തിടണം ; രാജ്യത്തെ ഒറ്റുകൊടുക്കാൻ ഈ ക്രിമിനലുകൾക്ക് എന്താണ് ലഭിച്ചത് എന്ന് അന്വേഷിക്കണം

രവിചന്ദ്രന്‍ സി (വലത്ത്) ഹമാസ് തീവ്രവാദികള്‍ ഇസ്രയേലില്‍ ആക്രമണം നടത്തുന്നു (ഇടത്ത്)
Kerala

എല്ലാവരും കുറ്റപ്പെടുത്തുന്നത് ഇസ്രയേലിനെ…ഹമാസ് ബന്ദികളെ വിട്ടയയ്‌ക്കണമെന്ന് എന്തുകൊണ്ട് ആരും പറയുന്നില്ല?: യുക്തിവാദി രവിചന്ദ്രന്‍

US

താൽക്കാലിക വെടിനിർത്തൽ നിർദേശം ഇസ്രായേൽ അംഗീകരിച്ചതായി അമേരിക്ക

World

ഗാസയുടെ 77% വും പിടിച്ചെടുത്ത് ഇസ്രയേല്‍ ; സാമ്പത്തികമായി തളര്‍ന്ന് ഹമാസ് ; ശമ്പളം നൽകാൻ പോലും പണമില്ല

World

ഗാസയിൽ യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ ഇസ്രായേലിന് പിന്തുണയില്ലെന്ന് ട്രംപ്, ഇസ്രയേലുമായുള്ള വ്യാപാര ചർച്ചകൾ മരവിപ്പിച്ച് ബ്രിട്ടൻ

പുതിയ വാര്‍ത്തകള്‍

സൂപ്പർ താരം യാഷും മാഡ് മാക്സ് സ്റ്റണ്ട് ഡയറക്ടർ ഗൈ നോറിസും ഒന്നിക്കുന്ന നമിത് മൽഹോത്രയുടെ രാമായണ

അദാനി…എല്‍ഐസിയുടെ വിജയമന്ത്രം ; അദാനി ഓഹരികളില്‍ എല്‍ഐസി നിക്ഷേപിക്കുന്നതിനെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധി കണ്ടം വഴി ഓടിയിട്ടുണ്ട്

പരിയാരം ഗവ മെഡിക്കല്‍ കോളേജ് യൂണിയന്‍ കെ എസ് യു – എം എസ് എഫ് സഖ്യം നിലനിര്‍ത്തി

മണ്ണാര്‍ക്കാട് പൂട്ടിക്കിടന്ന വീട്ടില്‍ മോഷണം : 18 പവനും 10,000 രൂപയും നഷ്ടമായി 

വിപിൻ ചെയ്തത് പൊറുക്കാൻ പറ്റാത്ത കാര്യങ്ങളെന്ന് ഉണ്ണി മുകുന്ദൻ;’ഇതൊരു അടി കേസല്ല, ഭാവിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പ്രശ്നങ്ങളുണ്ടാക്കി

ഇന്‍ഫോസിസ് നാരായണമൂര്‍ത്തിയും ഗുരു പ്രൊഫ. ജസ്വന്ത് ജി കൃഷ്ണയ്യയും (ഇടത്ത്) ഇന്‍ഫോസിസ് നാരായണമൂര്‍ത്തി(വലത്ത്)

തന്നെ സ്വാധീനിച്ച ഗുരുവിന്റെ പേരില്‍ ഐഐഎം അഹമ്മദാബാദില്‍ പഠനമികവുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നാരാണമൂര്‍ത്തിയുടെ 12 കോടിയുടെ സ്കോളര്‍ഷിപ്പ്

അന്ന് കശ്മീരിലെ ഭീകരർ അശുദ്ധമാക്കി നദിയിൽ എറിഞ്ഞു ; 35 വർഷത്തിനു ശേഷം ശ്രീനഗറിലെ ജോഗേശ്വരി ശിവക്ഷേത്രത്തിൽ ശിവലിംഗം പുനഃസ്ഥാപിച്ചു

വിഴിഞ്ഞത്ത് നിന്ന് മീന്‍പിടിക്കാന്‍ പോയി കാണാതായ 8 മത്സ്യത്തൊഴിലാളികളെ കണ്ടെത്തി,ഇനി കണ്ടെത്തേണ്ടത് ഒരാളെ

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം, കേരളത്തില്‍ വ്യാപനം കൂടുതല്‍, ഒരു മരണം സ്ഥിരീകരിച്ചു

വീർ സവർക്കറുടെ കൊച്ചുമകന്റെ മാതൃപരമ്പരയെക്കുറിച്ചറിയണം ; രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജി പൂനെ കോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies