Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

ഇനി ഇസ്ലാമിക ഭീകരർക്ക് ആകെ ശരണം അമ്പും വില്ലും; ആശയ വിനിമയത്തിന് പ്രാവിനെയോ, കാക്കയെയോ ഉപയോഗിക്കുക…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2024, 11:46 am IST
in Social Trend

ഇനിയിപ്പോൾ ലോകത്തുള്ള അവശേഷിക്കുന്ന ഇസ്ലാമിക ഭീകരർക്ക് ആകെ ശരണം അമ്പും വില്ലും മാത്രമാണ്. ആശയ വിനിമയത്തിന് വല്ല പ്രാവിനെയോ, കാക്കയെയോ ഉപയോഗിക്കുക…
ഒറ്റ വർഷം കൊണ്ട് ഇസ്ലാമിക ഭീകരരെ 6 ആം നൂറ്റാണ്ടിലേക്ക് ഇസ്രായേൽ എത്തിച്ചു എന്ന് വേണം പറയാൻ.
കുടിക്കുന്ന വെള്ളത്തെ പോലും വിശ്വസിക്കാൻ ഭയന്ന് നീറി നീറി കഴിയേണ്ടി വരുന്ന ഇസ്ലാമിക ഭീകരവാദികളുടെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ..!
ഇസ്രായേലിനെ പേടിച്ച് മൊബൈലും ടാബും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ തന്നെയും ഉപേക്ഷിച്ച്, പകരം ലോകം മുഴുവൻ ഉപേക്ഷിച്ച പേജറുകൾ വഴി ഭീകര പ്രവർത്തനം ആസൂത്രണം ചെയ്ത ഇസ്ലാമിക ഭീകരരെ എത്ര വിദഗ്ധമായാണ് ഇസ്രായേൽ ഉന്മൂലനം ചെയ്തത്..
തയ്‌വാൻ ആസ്ഥാനമായുള്ള ഗോൾഡ് അപ്പോളോ നിർമിച്ച 5000 പേജറുകളാണ് ഹിസ്ബുല്ല തീവ്രവാദികൾ ഓർഡർ ചെയ്തത്. ഈ പേജറുകൾക്കുള്ളിലാണ് സ്ഫോടക വസ്തു ഇസ്രായേൽ ചാര സംഘടനയായ മൊസാദ് ഒളിപ്പിച്ചത്. ഒറ്റ ക്ലിക്കിൽ 3000 ത്തിൽ അധികം ഇസ്ലാമിക തീവ്രവാദികൾ തവിടുപൊടി.
എന്നാലും ഹൂറികളുടെ അടുത്ത് എത്തിയാലും കാര്യമില്ല എന്ന അവസ്ഥയിൽ ആക്കിയല്ലോ നാഥാ… തീവ്രവാദികളുടെ പാന്റിന്റെ പോക്കറ്റിൽ കിടന്ന പേജറുകൾ ആണ് പൊട്ടിത്തെറിച്ചത്
മൊബൈൽ ഫോണും, കമ്മ്യൂണിക്കേഷൻ നെറ്റ്വർക്കും, ഒരുമാതിരി പെട്ട എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും ജൂതന്മാരുടെ കണ്ടുപിടുത്തം ആണ്. ഇസ്രായേൽ പൗരന്മാരെ ആക്രമിച്ചിട്ട് ലോകത്ത് എവിടെ പോയി ഒളിച്ചാലും ഇസ്രായേൽ അവരെ കണ്ടെത്തി ഉന്മൂലനം ചെയ്തിരിക്കും.
ലോകത്തിലെ ഏറ്റവും സുരക്ഷിതം എന്ന് ഇസ്ലാമിക തീവ്രവാദികൾ കരുതിയ ഇറാനിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ, ഇറാന്റെ ആത്മീയ നേതാവായ തീവ്രവാദിക്ക് ഉണ്ടായിരുന്ന അതേ സുരക്ഷ സന്നാഹങ്ങൾ ഉണ്ടായിട്ടും ഹമാസ് തീവ്രവാദി സംഘടന നേതാവ് ഇസ്മായിൽ ഹനിയയെ പൂ പറിക്കുന്ന ലാഘവത്തോടെ ഇറാനിൽ കയറി ഇസ്രായേൽ തീർത്തു കളഞ്ഞത്.
ഹമാസിന്റെ തലമുതിർന്ന തീവ്രവാദിയെ ഇറാനിൽ കയറി ഇസ്രായേൽ പണിതിട്ട് മാസം രണ്ട് കഴിഞ്ഞു. ഇസ്രായേലിനെ ഇപ്പോൾ തീർത്ത് കളയും എന്നൊക്കെ പറഞ്ഞ് ഇറാനും, ലോകത്തുള്ള സകല ഇസ്ലാമിക തീവ്രവാദികളും തള്ളാൻ തുടങ്ങിയിട്ട് നാളുകൾ ഒത്തിരി ആയി. ജ്യോതിയും വന്നില്ല തീയും വന്നില്ല..! ഇസ്രായേലിനെ ചൊറിഞ്ഞാൽ തവിട് പൊടി ആകും എന്ന് ഇറാന് അറിയാം.
ഇപ്പോൾ ദേ ഇസ്രായേൽ ലോകത്തെ മുഴുവൻ അത്ഭുതപ്പെടുത്തി കൊണ്ട് ഒരു ഇസ്ലാമിക തീവ്രവാദി സംഘടനയെ മുഴുവൻ ഒറ്റ മണിക്കൂർ കൊണ്ട് നശിപ്പിച്ചിരിക്കുന്നു.
ഇപ്പോൾ എന്ത് മനസിലായി..? 6 ആം നൂറ്റാണ്ടിലെ ബുദ്ധിയും കൊണ്ട് ജൂതന്റെ അടുക്കൽ യുദ്ധത്തിന് പോകരുത്.
പന്നികളെ പോലെ പെറ്റ് പെരുകിയിട്ട് കാര്യമില്ല, ഉള്ളത് വളരെ കുറവാണ് എങ്കിലും ക്വാളിറ്റിയിൽ ആണ് കാര്യം. 1000 ഇസ്ലാമിക തീവ്രവാദികൾക്ക് അര ജൂതൻ പോലും വേണ്ട എന്ന് മനസിലായില്ലേ..
ഇസ്രായേലിനെ ഇപ്പോൾ തീർത്തു കളയും എന്നൊക്കെ ഫേസ്ബുക്കിലൂടെയും മറ്റും തള്ളുന്നവന്മാർ ഓർത്തോ, പേജറിൽ കയറി പണി കൊടുക്കാം എങ്കിൽ, ജൂതന്റെ സ്വന്തം ഉൽപ്പന്നം ആയ ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റഫോം വഴിയും, മൊബൈൽ ഫോൺ വഴിയും ഒക്കെ അവർക്ക് എന്തൊക്കെ ചെയ്യാം എന്ന്.
ഏറ്റവും ക്രൂരമായ കാര്യം, തീവ്രവാദികളുടെ പേജറിൽ അവസാനം വന്ന മെസ്സേജ് ‘നിങ്ങൾക്ക് വേണ്ടി 72 ഹൂറിമാറി കാത്തിരിക്കുന്നു’ എന്നായിരുന്നു. മെസ്സേജ് വായിച്ച് കോൾമയിർ കൊണ്ട് സന്തോഷത്തോടെ പേജർ പാന്റിന്റെ പോക്കറ്റിൽ ഇട്ടതും…
ആദ്യം പറഞ്ഞത് പോലെ നിങ്ങൾക്ക് ഇനി ഒറ്റ വഴിയേ ഉള്ളൂ, ആറാം നൂറ്റാണ്ടിലേക്ക് തിരിച്ചു പോകുക. അമ്പും വില്ലും ആയുധം ആക്കുക, ആശയ വിനിമയത്തിന് വല്ല പ്രാവിനെയോ, കാക്കയെയോ ഉപയോഗിക്കുക..
പിൻകുറിപ്പ് :- ലെബനിലെ 3000 ത്തിൽ അധികം വരുന്ന ഹിസ്ബുള്ള തീവ്രവാദികളുടെ പാന്റിന്റെ പോക്കറ്റിൽ കിടന്ന പേജർ പൊട്ടിത്തെറിപ്പിച്ച് കുറെ തീവ്രവാദികളെ ഹൂറികളുടെ അടുത്ത് എത്തിക്കുകയും, ആയിരത്തിലധികം തീവ്രവാദികൾക്ക് ഹൂറികളെ കിട്ടിയിട്ടും ഇനി കാര്യമില്ല എന്ന അവസ്ഥയിൽ ആക്കുകയും ചെയ്ത ഇസ്രായേലിന്റെ മാരക ഓപ്പറേഷന്റെ പേരിൽ ലെബനിലേക്കാൾ നിലവിളി ഇങ്ങ് കേരളത്തിൽ ആണ് എന്നതാണ് ഏറ്റവും സന്തോഷകരമായ കാര്യം…
ഇവറ്റകളുടെ കരച്ചിൽ കേൾക്കാൻ എന്താ സുഖം.

ജിതിന്‍ ജേക്കബ്ബ്‌

Tags: isiterrorist organizationHezbollahlebononIslamicfundamentalist
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമേരിക്കയുടെ പതാകയില്‍ ചവുട്ടി കുതിയ്ക്കുന്ന യെമനിലെ ഹൂതി ഭീകരര്‍
World

ഇറാന് വേണ്ടി വൈകാതെ ഇറങ്ങും ഹൂതികള്‍; ഹൂതികളുടെ നിശ്ശബ്ദത വലിയ ആസൂത്രണത്തിന്റെ ഭാഗമാണെന്ന് വിലയിരുത്തല്‍

World

ആയത്തൊള്ള അലി ഖമേനിയ്‌ക്കൊപ്പം ഒടിഞ്ഞത് ഇസ്ലാമിക ഭീകരവാദത്തിന്റെ അച്ചുതണ്ട്

Editorial

കേരളത്തിലും വേണം ജാഗ്രത

തലയ്ക്ക് വെടിയേറ്റ് മരിച്ച നിലയില്‍ പാക് ലഫ്. കേണലും പഹല്‍ ഗാം ആക്രമണത്തിന് ചുക്കാന്‍ പിടിച്ച ഭീകരനുമായ ഇമ്രാന്‍ (ഇടത്ത്) ഇമ്രാന്‍ യാത്ര ചെയ്തിരുന്ന കാര്‍ (നടുവില്‍) ഇമ്രാന്‍റെ നേതാവായ ലഷ്കര്‍ ഇ ത്വയിബ ചീഫ് ഹഫീസ് സയിദ് (വലത്ത്)
India

പഹല്‍ ഗാം ആക്രമണത്തിന് ചുക്കാന്‍ പിടിച്ച പാക് ഭീകരന്‍ ഇമ്രാന്‍ ദയലിനെ അജ്ഞാതന്‍ വധിച്ചു; കൊല്ലപ്പെട്ടത് ലഷ്കര്‍ നേതാവ് ഹഫീസ് സയ്യിദിന്റെ അനുയായി

India

നിയന്ത്രണരേഖ കടന്ന് പാകിസ്ഥാനിൽ പോയി ഭീകരസംഘടനകളിൽ ചേർന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടും ; പുതിയ നീക്കവുമായി സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.