Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കടമെടുത്തും ധൂര്‍ത്തടിച്ചും ഇടതുസര്‍ക്കാര്‍; ട്രഷറിക്ക് കടുത്ത നിയന്ത്രണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2024, 12:45 am IST
in Kerala

തിരുവനന്തപുരം: ഖജനാവ് കാലിയായതോടെ ട്രഷറി ഇടപാടുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. ലൈഫ് ഭവന പദ്ധതി സ്തംഭിച്ചു. കിടപ്പാടത്തിനു വേണ്ടി ആറു വര്‍ഷത്തിലേറെയായി കാത്തിരിക്കുന്നവര്‍ നിരവധി. ജലജീവന്‍ പദ്ധതി പൂര്‍ത്തിയാക്കാനുള്ള സംസ്ഥാന വിഹിതം 17,000 കോടി മാറ്റിവയ്‌ക്കാനാകുന്നില്ല. ഗ്രാമീണ റോഡുകളെല്ലാം പൊട്ടിപ്പൊളിഞ്ഞു.

1500 കോടിയുടെ കടപ്പത്രം പുറപ്പെടുവിക്കുമെന്ന അറിയിപ്പു വന്നിട്ട് ഒരാഴ്ചയേ ആയുള്ളൂ. ഇതിനായുള്ള ലേലം ഈ മാസം 17ന് റിസര്‍വ് ബാങ്ക് മുംബൈ ഫോര്‍ട്ട് ഓഫീസില്‍ ഇ കുബേര്‍ സംവിധാനം വഴി നടക്കുമെന്നും അറിയിച്ചിരുന്നു. അതിനിടെയാണ് ട്രഷറികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ധനവകുപ്പ് അഡീഷണല്‍ സെക്രട്ടറി ഇന്നലെ ഉത്തരവിറക്കിയത്. അഞ്ചു ലക്ഷം രൂപയില്‍ അധികമുള്ള ബില്ലുകള്‍ ഇനി മാറില്ല. 25 ലക്ഷമായിരുന്ന പരിധിയാണ് വെട്ടിക്കുറച്ചത്. വിവിധ വകുപ്പുകളിലെ ആനുകൂല്യങ്ങളുടെ വിതരണത്തിലും താമസമുണ്ടാകും. ബില്ലുകള്‍ മാറുന്നതിന് അഞ്ചു ലക്ഷമെന്ന പരിധി തദ്ദേശ സ്ഥാപനങ്ങള്‍ക്കു ബാധകമാണെന്ന് പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്തിന് ഡിസംബര്‍ വരെ ഇനി കടമെടുക്കാനാകുന്നത് 1200 കോടി മാത്രം. അടുത്ത മാസത്തെ ശമ്പളം ഉള്‍പ്പെടെയുള്ള ചെലവുകള്‍ എങ്ങനെ വഹിക്കുമെന്നറിയാതെ ഉഴലുകയാണ് ധനവകുപ്പ്.

ഓണക്കാലത്തു ശമ്പളവും പെന്‍ഷനും ബോണസും നല്കുന്നതിനുള്‍പ്പെടെ ആശ്രയം കേന്ദ്രം അനുവാദം നല്കിയ 4500 കോടിയുടെ കടമെടുപ്പായിരുന്നു.

സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയിലാണ് തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാകുന്നത്. ഈ ഘട്ടത്തിലെ നിയന്ത്രണം പദ്ധതികളെ ബാധിക്കും. സര്‍ക്കാരിനു പണം നല്കാനാവാത്ത സാഹചര്യത്തില്‍ കരാറുകാരുടെ ബില്ലുകള്‍ ബാങ്ക് വഴി മാറാവുന്ന ബില്‍ ഡിസ്‌കൗണ്ടിങ് സംവിധാനത്തിലും ആദ്യമായി നിയന്ത്രണം ഏര്‍പ്പെടുത്തി. ബാങ്കില്‍ നിന്ന് 90 ശതമാനം തുക വരെയാണ് കിട്ടിയിരുന്നത്. ഇനി അഞ്ചു ലക്ഷം രൂപ വരെയേ കിട്ടൂ. തദേശ സ്ഥാപനങ്ങളിലെ കരാറുകാര്‍ക്കും ഇതു ബാധകമാണ്. പണം ബാങ്കുകള്‍ക്കു പിന്നീട് സര്‍ക്കാര്‍ നല്കണം. ഇതിനുള്ള പലിശ കരാറുകാര്‍ തന്നെ നല്കുകയും വേണം.

വയനാട് ദുരന്തത്തിന്റെ പേരില്‍ ഓണാഘോഷവും ടൂറിസം വാരാഘോഷവും വെട്ടിച്ചുരുക്കിയെങ്കിലും കേരള ട്രാവല്‍ മാര്‍ട്ടിന്റെ പേരിലുള്ള ചെലവ് ഒഴിവാക്കിയില്ല. ഇതിനിടെ ഡിസംബറില്‍ കേരളീയം ധൂര്‍ത്ത് നടത്താനുള്ള അണിയറ നീക്കങ്ങളും പുരോഗമിക്കുന്നു.

Tags: left governmentborrowing and squanderingTight control of treasury
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടത് സര്‍ക്കാര്‍ വൈദ്യുതി മേഖല തകര്‍ത്തു; കേന്ദ്ര പദ്ധതിയില്‍ സൗരോര്‍ജ പ്ലാന്റ് നടപ്പാക്കും: കുമ്മനം

Kerala

മന്ത്രി സമ്മതിച്ചു: മദ്യ നിരോധനം നടപ്പാക്കുമെന്ന് അവകാശപ്പെട്ട ഇടതു സര്‍ക്കാര്‍ ഭരണത്തില്‍ നിലവിലുള്ളത് 1442 മദ്യശാലകള്‍

Kerala

ഇടതുസര്‍ക്കാര്‍ കേരളത്തെ മദ്യശാലകളുടെ പെരുംപ്രളയത്തിലാക്കിയെന്ന് പള്ളികളില്‍ വായിച്ച സര്‍ക്കുലറില്‍ ബിഷപ്പ്‌സ് കൗണ്‍സില്‍

മുഖ്യമന്ത്രിയുടെ ഒഎസ്ഡി ശ്രീറാം സാംബശിവറാവു
വിന്റെ കത്തിന്റെ പകര്‍പ്പ്‌
Kerala

സ്ത്രീ സുരക്ഷാ പദ്ധതിയിലെ 15.88 ലക്ഷം ഡേറ്റയും ചോര്‍ത്തി

കേരള എന്‍ജിഒ സംഘ് സംസ്ഥാന നേതാക്കള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ നിരാഹാര നില്‍പ് സമരം മുന്‍ ഡിജിപി ഡോ. ടി.പി. സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ക്ഷാമബത്ത ഇടതു സര്‍ക്കാരിന്റെ ഔദാര്യമല്ല: സെന്‍കുമാര്‍

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.