Saturday, June 21, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഗുരുവായൂരപ്പന് മുന്നില്‍ എങ്ങനെയാണ് ഭജനമിരിക്കുന്നതെന്നറിയാമോ

Janmabhumi Online by Janmabhumi Online
Sep 20, 2024, 06:05 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

നിറഞ്ഞ ഭക്തിയോട് കൂടി വെളുപ്പിനെ നിര്‍മ്മാല്യത്തിനു മുമ്പായി കുളത്തില്‍ കുളി കഴിഞ്ഞ് നിര്‍മ്മാല്യം, വാകച്ചാര്‍ത്ത്, ഉഷപൂജ എന്നീ പൂജകള്‍ യഥാസമയം ദര്‍ശിച്ച് നാലമ്പലത്തിനുള്ളില്‍ (ഭഗവാന്റെ തൃപ്പാദം സങ്കല്‍പ്പിച്ച്) ഒരിടത്തിരുന്ന് ഭജനം ആരംഭിക്കുക.

ഭജനത്തിനു വേണ്ടി നാമ പുസ്തകങ്ങള്‍ കരുതണം. ഓരോ സമയത്തുമുള്ള പൂജകള്‍ക്കു വേണ്ടി മൈക്കില്‍ വിളിച്ച് അറിയിക്കും. അപ്പോള്‍ പൂജ ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുക. വെളുപ്പിനെ നിര്‍മ്മാല്യം മുതല്‍ രാത്രിയില്‍ നട അടക്കുന്നതു വരെയുള്ള പൂജകള്‍ യഥാസമയം ദര്‍ശിച്ച് പ്രാര്‍ത്ഥിക്കണം. പരിമിതികള്‍ ഉള്ളതിനാല്‍ ഓരോ പൂജകളും ശ്രീകോവിലിനുള്ളില്‍ ദര്‍ശിക്കുക അസാധ്യമായതിനാല്‍ കൊടിമരത്തിനു മുന്നില്‍ നിന്ന് ദര്‍ശിച്ച ശേഷം മുന്‍സ്ഥലത്ത് പോയി ഭജനം തുടരണം.

ഭജനം തുടങ്ങിക്കഴിഞ്ഞാല്‍ തീരുംവരെ യാതൊരു കാരണവശാലും പുറത്ത് നിന്ന് ആഹാരം കഴിക്കരുത്. പകരം ഭഗവാന്റെ അന്നദാനം കഴിക്കേണ്ടത്. കഴിവതും ആഹാരം ഒഴിവാക്കിയുള്ള ഭജനം കൂടുതല്‍ ഉത്തമം. കുളത്തില്‍ കുളിക്കാന്‍ കഴിയാത്ത സ്ത്രീകള്‍ മുറിയില്‍ കുളി കഴിഞ്ഞ് ഭഗവാന്റെ തീര്‍ത്ഥക്കുളത്തിലെ ജലത്തില്‍ ദേഹശുദ്ധി വരുത്തി വേണം ഭജനമിരിക്കാന്‍.

ശീവേലികളില്‍ ഭഗവാനെ നാമ ജപത്തോടെ അനുഗമിച്ച് ചുറ്റു പ്രദക്ഷിണം വെയ്‌ക്കണം. ദീപാരാധനക്കു മുമ്പായി ക്ഷേത്രത്തിനു ചുറ്റും, കൊടിമരത്തിന്റെ ഇടതു ഭാഗത്തുള്ള ആല്‍വിളക്കിലും ദീപം തെളിയിക്കാന്‍ പങ്കുചേരണം. ഗുരുവായൂരപ്പന് ദീപം തെളിയിച്ചാല്‍ നമ്മുടെ മനസ്സിലെ ഇരുട്ട് അകലും. അതിന്‍ കഴിവതും ഒരു തിരിയെങ്കിലും തെളിയിക്കണം.

തുടര്‍ന്നുള്ള പൂജകള്‍ ദര്‍ശിക്കുക. അയ്യപ്പനടയിലെ പൂജ, ഭഗവതിയുടെ അഴല്‍ പൂജ, തൃപ്പുക എന്നിവയും ദര്‍ശിക്കണം. അവസാന ശീവേലി കഴിഞ്ഞ് ആനപ്പുറത്തു നിന്നും ഭഗവാന്റെ തിടമ്പ് ഇറക്കിക്കഴിയുമ്പോള്‍ ശ്രീകോവിലില്‍ ഭഗവാനു നിവേദിച്ച നെയ്യ് മേല്‍ശാന്തി കൊടിമരത്തിന്റെ അടുത്ത് എത്തിക്കും. അത് വാങ്ങി കഴിച്ച് വേണം ഭജനം അവസാനിപ്പിക്കാന്‍. അപ്പോഴേക്കും തിരുനട അടക്കുന്ന സമയം ആകും. ആ സമയം ക്ഷീണമേ തോന്നില്ല. നല്ല ഉണര്‍വ്വും സന്തോഷവും സമാധാനവും ധൈര്യവും അനുഭവപ്പെടുകയും ചെയ്യും. ഭഗവദനുഗ്രഹത്തിന്റെ സൂചനയാണത്.

ഭജനം കഴിഞ്ഞ് പുറത്തു കടന്നാല്‍(നെയ്യ് സേവിച്ച ശേഷം) എപ്പോള്‍ വേണമെങ്കിലും എവിടെ നിന്നും ആഹാരം കഴിക്കാം. ഭഗവാന്‍ ഉണരുമ്പോള്‍ മുതല്‍ ഉറങ്ങുന്നതു വരെ (ക്ഷേത്ര നട അടക്കുന്നതു) ആണ് ഭജനം ഇരിക്കേണ്ടത്. ഇതാണ് ഒരു ദിവസത്തെ മാതൃകാ ഭജനം. ഭഗവാന്‍ ഭക്തര്‍ക്കു നല്ലതുവരുത്തട്ടെ. കൃഷ്ണാ ഗുരുവായൂരപ്പാ.

 

Tags: Guruvayoor FestivalGuruvayurappanbhajan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘മഹാത്മാഗാന്ധി പങ്കെടുത്ത കുംഭമേള; കുംഭമേളയ്‌ക്ക് പോയ വിവേകാനന്ദന്‍ അവിടുത്തെ മണ്ണ് ദേഹത്ത് വാരിപ്പൂശി; ആ കുംഭമേളയെ അധിക്ഷേപിച്ച് ബ്രിട്ടാസ്’

Kerala

സ്വയില്‍ സംഗീതം പെയ്തിറങ്ങി… സൂര്യഗായത്രിയുടെ പാട്ടിന് അച്ഛന്‍ അനില്‍കുമാറിന്റെ കൂട്ട്

Kerala

ഗുരുവായൂരില്‍ വോട്ടെടുപ്പ് ദിവസം 76 വിവാഹങ്ങള്‍; തുലാഭാരത്തില്‍ നിന്നും 16 ലക്ഷം; പ്രത്യേക ക്യൂവില്‍ നെയ് വിളക്ക് ചീട്ടാക്കിയ വകയില്‍ 13 ലക്ഷം

Samskriti

അവതാരലീലകളാടുന്ന കണ്ണന്‍

Samskriti

ഭൂലോകവൈകുണ്ഠത്തിലെ കണ്ണനുണ്ണി

പുതിയ വാര്‍ത്തകള്‍

മുസ്ലീം സ്ത്രീകൾക്ക് യോഗ ആവശ്യമില്ല : നിസ്ക്കാരം മാത്രം മതിയെന്ന് മുസ്ലീം ഉലമ ; നിർദേശം തള്ളി യോഗ ചെയ്യാൻ എത്തിയത് നൂറ് കണക്കിന് മുസ്ലീം സ്ത്രീകൾ

നൊബേല്‍ സമ്മാനത്തിന് ഡൊണാള്‍ഡ് ട്രംപിന്റെ പേര് നിര്‍ദേശിച്ചതിന് പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെ പാകിസ്ഥാനില്‍ വന്‍വിമര്‍ശനം

ലക്ഷ്യം തുർക്കി തന്നെ : ഇന്ത്യയിൽ നിന്നും നാ​ഗാസ്ത്ര വാങ്ങാൻ സൈപ്രസ് ; പകച്ച് എർദോഗൻ

മൊസ്സാദ് ഏജന്‍റുമാര്‍ നതാന്‍സ് എന്ന ഇറാന്‍റെ ആണവകേന്ദ്രത്തില്‍

ഇസ്രയേല്‍ ചാരസംഘടനയായ മൊസ്സാദ് ഇറാന്റെ നതാന്‍സ് ആണവകേന്ദ്രത്തില്‍ നിന്നും കടത്തിയത് 500 കിലോഗ്രാം തൂക്കം വരുന്ന രഹസ്യരേഖകള്‍

വയസുകാലത്ത് സഹായമാകുമെന്ന് വാഗ്ദാനം : 74 കാരനെ നിക്കാഹ് ചെയ്തത് തട്ടിയെടുത്തത് 25 ലക്ഷം : നിക്കാഹ് തട്ടിപ്പുകാരി ഹസീന ബീഗം അറസ്റ്റിൽ

അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് പാഞ്ഞുകയറി മൂന്നു സ്ത്രീകൾക്ക് പരിക്ക്; ബസ് ജീവനക്കാർ ഓടിരക്ഷപ്പെട്ടു

ബംഗാൾ രാജ്ഭവനിൽ ഗവർണറുടെ നേതൃത്വത്തിൽ ആവേശകരമായ യോഗാദിനാചരണം

ഉച്ച നേരത്ത് നിഴല്‍ നിലത്ത് വീഴില്ല ; രാത്രിയിൽ സ്വർണ്ണം പോലെ തിളങ്ങും ; നിഗൂഢതകള്‍ നിറഞ്ഞ പെരിയ കോവിൽ

ഭൂമിക്ക് ഇനി പത്തക്ക നമ്പര്‍, റവന്യൂ സേവനങ്ങള്‍ എളുപ്പത്തിലാക്കാന്‍ ഉതകുന്ന ഡിജിറ്റല്‍ കാര്‍ഡ് നവംബറില്‍

പാമ്പുകളില്ലാത്ത നാട് : അബദ്ധത്തിൽ പോലും പാമ്പുകൾ വരാതിരിക്കാൻ സൂക്ഷ്മ പരിശോധന നടത്തുന്ന നാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies