Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

20 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച വഴിയോര വിശ്രമകേന്ദ്രം പൂട്ടി ഇരിങ്ങാലക്കുട നഗരസഭ; ഇനി തുറക്കാന്‍ താല്‍പര്യമില്ലെന്ന് കരാറുകാരൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2024, 03:24 pm IST
in Thrissur

ഇരിങ്ങാലക്കുട: നഗരസഭ പൂതംകുളം വഴിയോര വിശ്രമകേന്ദ്രം പൂട്ടി. ഷൊര്‍ണ്ണൂര്‍- കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയില്‍ ഇരിങ്ങാലക്കുട ബൈപ്പാസ് റോഡ് ചെന്ന് ചേരുന്ന ജങ്ഷനില്‍ നഗരസഭയുടെ പൂതംക്കുളം ഷോപ്പിങ് കോംപ്ലക്‌സിന് അടുത്തായി 20 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച വഴിയോര വിശ്രമ കേന്ദ്രമാണ് പ്രവര്‍ത്തനം തുടങ്ങി അഞ്ച് മാസത്തിനുള്ളില്‍ പൂട്ടിയത്.

വഴിയോര വിശ്രമകേന്ദ്രത്തിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ പാഴായെന്നുമുള്ള ആക്ഷേപം ഉയര്‍ന്നതും സംസ്ഥാനപാത കോണ്‍ക്രീറ്റിങ്ങ് പ്രവൃത്തിയുടെ ഭാഗമായി പൂതംകുളം മുതല്‍ ക്രൈസ്റ്റ് കോളജ് ജങ്ഷന്‍ വരെ ഗതാഗത നിയന്ത്രണം വന്നതും തിരിച്ചടിയായി. വിശ്രമകേന്ദ്രത്തിലേക്കും ഭക്ഷണശാലയിലേക്കും ആരും കടക്കാതായതോടെ കരാറുകാരന്‍ കേന്ദ്രത്തിന് ഷട്ടറിടുകയായിരുന്നു.

വഴിയോരങ്ങളില്‍ പൊതു ടോയ്‌ലറ്റുകള്‍ അടങ്ങുന്ന വിശ്രമ കേന്ദ്രങ്ങള്‍ നിര്‍മിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായിട്ടാണ് രണ്ട് നിലകളിലായി എഴ് ടോയ്ലറ്റുകളും ബാത്ത്റൂമും വിശ്രമമുറിയുമടങ്ങുന്ന കെട്ടിടം നിര്‍മ്മിച്ചത്. താഴത്തെ നിലയില്‍ സ്ത്രീകള്‍ക്കായി മൂന്ന് ടോയ്‌ലറ്റുകളും ബാത്ത്‌റൂമും ഫീഡിംഗ് മുറിയും കഫറ്റേരിയയും മുകളില്‍ പുരുഷന്‍മാര്‍ക്ക് നാല് ടോയ്‌ലറ്റുകളും വിശ്രമമുറിയുമാണ് ഒരുക്കിയിരിക്കുന്നത്. കോഫി ഷോപ്പും റിഫ്രഷ്മെന്റ് സൗകര്യങ്ങളും പദ്ധതിയുടെ ഭാഗമായി ലക്ഷ്യമിട്ടിരുന്നു. 2022 ഡിസംബര്‍ നാലിന് ഉദ്ഘാടനം ചെയ്ത പദ്ധതിക്ക് നഗരസഭ നിശ്ചയിച്ച വാടകയ്‌ക്ക് ഏറ്റെടുക്കാന്‍ ആളില്ലാതായതിനെ തുടര്‍ന്ന് മാസങ്ങളോളം അടച്ചിട്ടു.

ഒരു വര്‍ഷത്തേക്ക് പത്തരലക്ഷം രൂപയാണ് വാടക നിശ്ചയിച്ചിരുന്നത്. എന്നാല്‍ ലേലത്തിലും പുനര്‍ലേലത്തിനും ഈ തുകയ്‌ക്ക് ഏറ്റെടുക്കാന്‍ ആരും തയ്യാറായില്ല. ഒടുവില്‍ നേരത്തെ നിശ്ചയിച്ചതില്‍ നിന്നും കുറച്ച് അഞ്ച് ലക്ഷം വാടക നിശ്ചയിച്ച് കരാര്‍ നല്‍കിയാണ് കഴിഞ്ഞ ഏപ്രിലില്‍ ഇതിന്റെ പ്രവര്‍ത്തനം തുടങ്ങിയത്. എന്നാല്‍ വഴിയോര വിശ്രമകേന്ദ്രത്തിലെ ടോയ്ലറ്റുകള്‍ ആരും ഉപയോഗിച്ചിരുന്നില്ല. കോഫിയും ലഘുഭക്ഷണങ്ങളുമായി തുടങ്ങിയ കോഫിഷോപ്പിലേക്കും ആളുകള്‍ എത്താതായതോടെയാണ് അത് മാറ്റി വൈകുന്നേരങ്ങളില്‍ തട്ടുകടയാക്കിയതെന്ന് കരാറുകാരന്‍ പറഞ്ഞു.

എന്നാല്‍ കെട്ടിടത്തിന്റെ കാഴ്ച മറച്ച് കൊണ്ടായിരുന്നു ഭക്ഷണശാലയുടെ പ്രവര്‍ത്തനമെന്നും ഇതുമൂലം പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ പാഴായിയെന്നും ആക്ഷേപമുയര്‍ന്നു. ഇതിനിടെ റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി ഗതാഗത നിയന്ത്രണങ്ങളും വന്നതോടെ തട്ടുകടയിലെ കച്ചവടവും നിലച്ചു. റോഡുപണി തുടങ്ങിയിട്ടും ഒന്ന് രണ്ട് ദിവസം തുറന്നെങ്കിലും ആരും വരാതായതോടെ കരാറുകാരന്‍ വിശ്രമകേന്ദ്രം അടച്ച് നഗരസഭയെ സമീപിച്ച് കരാറില്‍ നിന്നും പിന്‍മാറുകയാണെന്ന് അറിയിച്ച് കത്തുനല്‍കി.

2025 മാര്‍ച്ച് 31 വരെ കരാര്‍ കാലാവധി ഉണ്ടെങ്കിലും ഇനി തുറക്കാന്‍ താല്‍പര്യമില്ലെന്നും കരാറുകാരന്‍ പറഞ്ഞു.

Tags: ContractRest CenterIringalakuda Municipal Corporation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാപാര കരാറുകളെ എതിര്‍ക്കുന്നത് ചൈനീസ് താത്പര്യം സംരക്ഷിക്കാന്‍: രാജീവ് ചന്ദ്രശേഖര്‍

Editorial

വാണിജ്യ യുദ്ധത്തില്‍ ഭാരതം നേടിയ വിജയം

Career

നഴ്‌സുമാരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഡെന്മാര്‍ക്കില്‍ അവസരം, നോര്‍ക്കയുമായുള്ള കരാര്‍ കൈമാറി

Kerala

പാലിയേക്കര ടോള്‍ പിരിവ് തടഞ്ഞതിനെതിരെ അപ്പീല്‍ സുപ്രിം കോടതി തള്ളി

Kerala

സംസ്ഥാനത്ത് റേഷൻ വിതരണം പ്രതിസന്ധിയിൽ; വാതിൽപ്പടി സേവനം മുടങ്ങിയിട്ട് മുന്നാഴ്ച പിന്നിടുന്നു, കരാറുകാർക്ക് നൽകാനുള്ളത് ലക്ഷങ്ങൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.