Friday, June 27, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇതാണ് നെഗറ്റീവിനെ പോസിറ്റീവാക്കുന്ന മോദിയുടെ രാഷ്‌ട്രീയം…ശിവജി പ്രതിമ തകര്‍ന്ന സംഭവത്തില്‍ മാപ്പ് ചോദിച്ച് പ്രധാനമന്ത്രി

Janmabhumi Online by Janmabhumi Online
Aug 30, 2024, 10:39 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

മുംബൈ: പ്രധാനമന്ത്രി ഒമ്പത് മാസം മുന്‍പ് ഉദ്ഘാടനം ചെയ്ത ശിവജി മഹാരാജിന്റെ കൂറ്റന്‍ പ്രതിമ മഹാരാഷ്‌ട്രയില്‍ തകര്‍ന്ന സംഭവത്തില്‍ പരസ്യമായി മാപ്പ് ചോദിച്ച് പ്രധാനമന്ത്രി. ‘മാപ്പിനായി ഞാന്‍ തല കുനിക്കുന്നു’ എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. സത്യത്തെ സത്യമായി കാണുന്നതുവഴി മോദിയുടെ സത്യസന്ധത തന്നെയാണ് ഒരു പടി മുകളിലേക്ക് ഉയരുന്നത്. മോദിയുടെ മാപ്പില്‍ പ്രതിമയെ ചുറ്റിപ്പറ്റിയുള്ള നെഗറ്റീവ് വിവാദങ്ങളെ പോസിറ്റീവാക്കുകയായിരുന്നു മോദി. ഛത്രപതി ശിവജിയോടുള്ള തന്റെ ആദരവ് പ്രകടിപ്പിക്കുക വഴി ഹൈന്ദവ ബിംബങ്ങളോടുള്ള തന്റെ പ്രതിബദ്ധത ജനങ്ങള്‍ക്ക് മുന്‍പില്‍ അരക്കിട്ടുറപ്പിക്കുകയായിരുന്നു മോദി.

“ഛത്രപതി ശിവജി മഹാരാജ് എന്നത് എനിക്ക് ഒരു പേര് മാത്രമല്ല. അത് ഒരു ആരാധനാവിഗ്രഹമാണ്. സിന്ധുദുര്‍ഗില്‍ ഏതാനും ദിവസം മുന്‍പ് നടന്ന സംഭവത്തില്‍ ഞാന്‍ ദൈവമായ ശിവജി മഹാരാജിന്റെ പാദങ്ങളില്‍ തല കുമ്പിട്ട് മാപ്പിരക്കുന്നു. “- മഹാരാഷ്‌ട്രയിലെ പാല്‍ഘറില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകായിരുന്നു മോദി.

വാസ്തവത്തില്‍ ഈ പ്രതിമ തകര്‍ന്നതിന് പിന്നില്‍ രാഷ്‌ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന് ആരോപിക്കപ്പെടുന്നു. ഇതെല്ലാം വഴിയെ പുറത്തുവരും. ഒമ്പത് മാസം മുന്‍പ്, 2023 ഡിസംബര്‍ 4നാണ് നാവികസേനാ ദിനത്തില്‍ മഹാരാഷ്‌ട്രയിലെ സിന്ധുദുര്‍ഗില്‍ പ്രധാനമന്ത്രി ശിവജി മഹാരാജിന്റെ കൂറ്റന്‍ പ്രതിമ ഉദ്ഘാടനം ചെയ്തത്. കനത്ത കാറ്റില്‍ ഈയിടെയാണ് ഈ പ്രതിമ തകര്‍ന്ന് വീണത്.” 45 കിലോമീറ്റര്‍ വേഗതയില്‍ വീശിയ കാറ്റിലാണ് നാവികസേന ഉയര്‍ത്തിയ ഈ പ്രതിമ തകര്‍ന്നത്. പകരം പുതിയ പ്രതിമ ഇതേ ഇടത്തില്‍ ഉയര്‍ത്തും”- മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേ പറഞ്ഞു.

പ്രതിമയുടെ ഗുണനിലവാരം കാത്തുസൂക്ഷിച്ചില്ലെന്ന് കോണ്‍ഗ്രസ്, എന്‍സിപി, ഉദ്ധവ് താക്കറെ പക്ഷം ശിവസേന എന്നിവര്‍ ബിജെപിയെ കുറ്റപ്പെടുത്തുകയാണ്. അതിനിടയിലാണ് നെഗറ്റീവിനെ പോസിറ്റീവാക്കുന്ന മാപ്പ് ചോദിക്കലുമായി മോദി രംഗത്തെത്തിയത്. എന്തായാലും പ്രതിമാനിര്‍മ്മാണച്ചുമതലയുണ്ടായിരുന്ന ജയദീപ് ആപ്തെ, സ്ട്രക്ചറല്‍ കണ്‍സള്‍ട്ടന്‍റ് ചേതല്‍ പാട്ടീല്‍ എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി രവീന്ദ്ര ചവാന്‍ പറഞ്ഞു. പ്രതിമ പണിയാന്‍ ഉപയോഗിച്ച സ്റ്റീല്‍ തുരുമ്പെടുത്തിരുന്നു. പ്രതിമയില്‍ തുരുമ്പെടുക്കുന്നതായി നാവികസേനയ്‌ക്ക് പൊതുമരാമത്ത് എഴുതിയിരുന്നുവെന്നും ചവാന്‍ പറയുന്നു.

ഈ പ്രതിമ അറ്റകുറ്റപ്പണി ചെയ്ത് വീണ്ടും ഉയര്‍ത്താന്‍ വേണ്ടി പ്രത്യേക ടീമിനെ നിയോഗിച്ചതായി നാവികസേന അറിയിച്ചു.

 

 

 

Tags: #PMModimaharashtra#ShivajiMaharaj#ChatrapathiShivajiShivaji statue collapse
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉദ്ധവ് താക്കറെ ശിവസേന ക്ഷയിക്കുന്നു; ഉദ്ധവ് സേനയുടെ 50 കോര്‍പറേഷന്‍ അംഗങ്ങള്‍ ബിജെപിയിലേക്ക്

വധ്വാന്‍ എന്ന പ്രദേശത്ത് ഉയരുന്ന നാലാമത് മുംബൈ എന്ന് വിളിക്കപ്പെടുന്ന പുതിയ നഗരപ്രദേശം (ഇടത്ത്) മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസ് (വലത്ത്)
India

മുംബൈ നഗരത്തിന്റെ സമ്മര്‍ദ്ദം കുറയ്‌ക്കാന്‍ ‘നാലാം മുംബൈ’ നഗരം വരുമെന്ന് ദേവേന്ദ്ര ഫഡ്നാവിസ്; ചെലവ് 76,220 കോടി

India

‘ തിലകം ധരിച്ച്  മുസ്ലീം പ്രദേശത്തേക്ക് വരരുത്, ഞാൻ നിന്നെ വെടിവയ്‌ക്കും’ : ഹിന്ദു ജാഗരൺ മഞ്ച് നേതാവിനെ മർദ്ദിച്ച് അസിം ഖുറേഷി

India

ഐഡെക്സ് എന്ന 1500 കോടി പദ്ധതിയിലൂടെ മോദി തീര്‍ത്തത് നിശ്ശബ്ദ വിപ്ലവം…പ്രതിരോധരംഗത്തെ ഇന്നവേഷനും ടെക്നോളജിയും കണ്ട് ലോകം ഞെട്ടി

India

മദ്രസകൾക്ക് മുന്നിൽ സ്ഥാപിച്ച വ്യക്തിഗത ക്യുആർ കോഡുകൾ, രണ്ട് വർഷത്തിനുള്ളിൽ പിരിച്ചെടുത്തത് 68 ലക്ഷം ; തീവ്രവാദ ഫണ്ടിംഗ് സാധ്യത അന്വേഷിക്കുന്നു

പുതിയ വാര്‍ത്തകള്‍

ഹിന്ദുക്കളെ ബസ്റ്റാര്‍ഡുകള്‍ എന്ന് വിളിച്ചവന്‍, ശ്രീരാമദേവനെ അധിക്ഷിച്ചയാള്‍; ന്യൂയോര്‍ക്ക് മേയറായി മത്സരിക്കുന്ന സൊഹ്റാന്‍ മംദാനിയ്‌ക്കെതിരെ കങ്കണ

പഹൽ​ഗാം ഭീകരാക്രമണത്തിന് സൈന്യവും നരേന്ദ്രമോ​ദിയുടെ സർക്കാരും നൽകിയത് ഉചിതമായ പ്രതികരണം ; ഭാരത് മാതാ കീ ജയ് മുഴക്കി മോഹൻലാൽ

സബ് ഇൻസ്പെക്ടറെ വാഹനമിടിച്ച് വീഴ്‌ത്തിയ സംഭവം : പ്രതി ഇരുപത് വർഷത്തിന് ശേഷം പിടിയിൽ

പാലക്കാട് ജനവാസ മേഖലയില്‍ പുലിയിറങ്ങി

കിളികൊല്ലൂരില്‍ നിന്ന് കാണാതായ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ജഡം ഓടയില്‍ കണ്ടെത്തി

സിദ്ധാർത്ഥിന്റെ കുടുംബത്തിന് 7 ലക്ഷം രൂപ നൽകണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ ; ഒരു മാസമായി ഉത്തരവ് പൂഴ്‌ത്തിവച്ച് പിണറായി സർക്കാർ

വി എസിന്റെ മകന്‍ വി എ അരുണ്‍കുമാറിന്റെ ഐ.എച്ച്.ആര്‍.ഡി. ഡയറക്ടറായുള്ള നിയമനം അന്വേഷിക്കണമെന്ന് ഹൈക്കോടതി

മാതാപിതാക്കള്‍ക്കൊപ്പം വിനോദ യാത്ര കഴിഞ്ഞ് മടങ്ങവെ കാര്‍ മതിലില്‍ ഇടിച്ച് നാലു വയസ്സുകാരന്‍ മരിച്ചു

ഇന്ത്യന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രി (ഇടത്ത്) ഹൈദരാബാദ് നിസാം മിര്‍ ഒസ്മാന്‍ അലി ഖാന്‍(വലത്ത്)

1965ല്‍ ഇന്തോ-പാക് യുദ്ധകാലത്ത് ഹൈദരാബാദ് നിസാം ഇന്ത്യയ്‌ക്ക് 5000 കിലോഗ്രാം സ്വര്‍ണ്ണം നല്‍കിയെന്നത് വെറും കെട്ടുകഥ

പീച്ചി ഡാമിന്റെ ഷട്ടര്‍ ശനിയാഴ്ച ഉയര്‍ത്തും,തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies