Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കുശുമ്പും കുന്നായ്‌മയും കുത്തിത്തിരിപ്പും വിട്ട് ക്രിയാത്മക  പ്രതിപക്ഷമാകണമെന്ന് കോണ്‍ഗ്രസിലെ ഒരുപക്ഷം നേതാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2024, 07:22 pm IST
in India

ന്യൂഡല്‍ഹി : കുശുമ്പും കുന്നായ്‌മയും കുത്തിത്തിരിപ്പുമായി എത്ര കാലം തങ്ങള്‍ക്ക് മുന്നോട്ടുപോകാന്‍ ആകുമെന്ന ആശങ്കയുമായി കോണ്‍ഗ്രസിലെ വെളിവുള്ള ഒരുപക്ഷം നേതാക്കള്‍. എന്തിനും ഏതിനും എതിര്‍പ്പുയര്‍്ത്തുക എന്നതിനപ്പുറം ക്രിയാത്മക പ്രതിപക്ഷമായി കോണ്‍ഗ്രസ് വളരേണ്ടതിന്റെ ആവശ്യകത ഒന്നിപ്പറയുകയാണ് ഇക്കൂട്ടര്‍. എഐസിസി പ്രസിഡണ്ട് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഇനിയെങ്കിലും യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുകയും സ്വപ്നലോകത്തു നിന്ന് ഭൂമിയിലേക്ക് ഇറങ്ങി വരികയും വേണമെന്നാണ് ആവശ്യം. മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ വ്യാപകമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന വികസന പദ്ധതികളെയും പുരോഗമന ആശയങ്ങളെയും കണ്ണടച്ച് എതിര്‍ക്കുന്നത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടി ആവുമെന്ന തിരിച്ചറിവ് മുന്‍നിര കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍ക്കൊള്ളുന്നില്ല.
ഏറ്റവുമൊടുവില്‍ പഴയ പദ്ധതിയുടെ നല്ല വശങ്ങള്‍ ഉള്‍ക്കൊണ്ട് പുതിയ ഏകീകൃത പെന്‍ഷന്‍ പദ്ധതി നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനത്തെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയ എഐസിസി പ്രസിഡന്റ് ഖാര്‍ഗയുടെ നിലപാടാണ് വിമര്‍ശന വിധേയമായത്. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പരമാവധി മെച്ചം ലഭിക്കുന്ന വിധവും അതേസമയം ഭാവി സര്‍ക്കാരിലോ തലമുറയിലോ അതിന്റെ ഭാരം കെട്ടിവയ്‌ക്കാത്ത രീതിയിലും ആണ് ഏകീകൃത പെന്‍ഷന്‍ പദ്ധതി നടപ്പാക്കാന്‍ ലക്ഷ്യമിടുന്നത്. ജീവനക്കാര്‍ക്കിടയില്‍ പരക്കെ സ്വാഗതം ചെയ്യപ്പെട്ട പുതിയ പദ്ധതിയെ പരിഹാസം കൊണ്ട് നേരിടാന്‍ ശ്രമിക്കുന്നത് ബഹുഭൂരിപക്ഷം വരുന്ന ജീവനക്കാരുടെ എതിര്‍പ്പ് ക്ഷണിച്ചു വരുത്തിലാണെന്നാണ് കോണ്‍ഗ്രസിലെ പ്രബല വിഭാഗം ചൂണ്ടിക്കാണിക്കുന്നത്.
ഇതുപോലെ തന്നെ കഴിഞ്ഞദിവസം ജാതി സെന്‍സസുമായി ബന്ധപ്പെട്ട വിഷയം അവതരിപ്പിക്കവേ, സര്‍ക്കാര്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കാന്‍ തയ്യാറായത് ജനങ്ങളുടെ ഇടപെടല്‍ മൂലമാണെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചിരുന്നു. ജനാധിപത്യ സര്‍ക്കാര്‍ ജനവികാരം ഉള്‍ക്കൊണ്ടാണ് എല്ലാ മേഖലയിലും മുന്നോട്ടുപോകുന്നത്. ഇക്കാര്യം തിരിച്ചറിയാതെ പരിഹസിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട് സ്വയം പരിഹാസ്യനാവുകയാണെന്ന് രാഹുല്‍ ഗാന്ധി തിരിച്ചറിയുന്നില്ലെന്ന് കോണ്‍ഗ്രസിലെ വെളിവുള്ള വിഭാഗം വിലയിരുത്തുന്നു. രാഹുല്‍ ഗാന്ധിയുടെ പരിഹാസത്തിനെതിരെ സോഷ്യല്‍ മീഡിയയിലും ഒട്ടേറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മോദി സര്‍ക്കാര്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുകയാണ്. അതേസമയം ഒരിക്കല്‍ പോലും വായിക്കാത്ത ഭരണഘടനയുടെ പകര്‍പ്പ് രാഹുല്‍ഗാന്ധി കക്ഷത്തില്‍ വച്ച് നടക്കുകയാണ് എന്നായിരുന്നു ട്രോള്‍.

 

Tags: congressOppositionleaderscreative
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

Kerala

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.