Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗാളിലെ ജൂനിയര്‍ ഡോക്ടറുടെ കൂട്ടബലാത്സംഗം പ്രധാനപ്രശ്നമല്ലെന്ന് രാഹുല്‍ ഗാന്ധി; ബിജെപി ഭരിയ്‌ക്കുന്നിടത്തെ പീഢനത്തിനേ മൂപ്പര്‍ എത്തൂ എന്ന് ട്രോള്‍

ജൂനിയര്‍ ഡോക്ടറായ പെണ്‍കുട്ടിയെ ബംഗാളിലെ ആര്‍ജി കര്‍ ആശുപത്രിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്നും ഉത്തരം പറയാതെ ഒഴിഞ്ഞുമാറി രാഹുല്‍ഗാന്ധി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2024, 08:16 pm IST
in India
ബംഗാളില്‍ ജൂനിയര്‍ ഡോക്ടറായ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഒഴിഞ്ഞുമാറുന്ന രാഹുല്‍ ഗാന്ധി (ഇടത്ത്)

ബംഗാളില്‍ ജൂനിയര്‍ ഡോക്ടറായ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഒഴിഞ്ഞുമാറുന്ന രാഹുല്‍ ഗാന്ധി (ഇടത്ത്)

ന്യൂദല്‍ഹി: ജൂനിയര്‍ ഡോക്ടറായ പെണ്‍കുട്ടിയെ ബംഗാളിലെ ആര്‍ജി കര്‍ ആശുപത്രിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്നും ഉത്തരം പറയാതെ ഒഴിഞ്ഞുമാറി രാഹുല്‍ഗാന്ധി. ഈ വിഷയത്തെക്കുറിച്ച് ചോദിച്ച് തന്റെ ശ്രദ്ധ തെറ്റിക്കാന്‍ നോക്കേണ്ട എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ഇതോടെ സമൂഹമാധ്യമങ്ങളില്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ട്രോളുകള്‍ നിറയുകയാണ്.

ആര്‍ജി കര്‍ മെഡിക്കല്‍ കോളെജിലെ കൂട്ടബലാത്സംഗത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ ഒഴിഞ്ഞു മാറുന്ന രാഹുല്‍ ഗാന്ധി:

-Journalist : SC is hearing Kolkata rape case
-Rahul Gandhi : Don't distract me, I'm here for a more important work

This guy was first to reach Hathras claiming he's fighting for women and here he's calling the #KolkataHorror case an unimportant topic. pic.twitter.com/TB1uNFtStb

— Mr Sinha (@MrSinha_) August 20, 2024

മാധ്യമപ്രവര്‍ത്തകന്‍: കൊല്‍ക്കത്തയിലെ ബലാത്സംഗക്കേസില്‍ സുപ്രീംകോടതി വാദം കേള്‍ക്കുകയാണ്. ഇതിനെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ?

രാഹുല്‍ ഗാന്ധി: ഞാന്‍ ഇതിനേക്കാള്‍ പ്രധാനപ്പെട്ട വിഷയത്തിന്റെ പേരിലാണ് ഇവിടെ എത്തിയത്. ഇക്കാര്യത്തില്‍ എന്റെ ശ്രദ്ധ തിരിക്കാന്‍ നോക്കേണ്ട.

ആര്‍ജി കര്‍ ആശുപത്രിയിലെ അതിക്രൂരമായ കൂട്ടബലാത്സംഗക്കേസില്‍ പ്രതികരിക്കാതെ ഒഴിഞ്ഞുമാറിയ രാഹുല്‍ ഗാന്ധി എല്ലാ സ്ത്രീകളേയും അപമാനിച്ചുവെന്ന് ബിജെപി ആരോപിച്ചു. ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ നടന്ന കൂട്ടബലാത്സംഗക്കേസില്‍ ആദ്യം ഓടിയെത്തിയ നേതാവാണ് രാഹുല്‍ ഗാന്ധി. അതിനേക്കാളെല്ലാം ക്രൂരമായ കൂട്ടബലാത്സംഗം നടന്ന ആര്‍ജി കര്‍ ആശുപത്രിയിലെ കേസ് അത്ര ഗൗരവമുള്ളതല്ലെന്ന് പറഞ്ഞ് തള്ളിക്കളയുകയായിരുന്നു രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് നേതാവായ രാഹുല്‍ ഗാന്ധിയുടെ ഈ ഇരട്ടമുഖമാണ് വിമര്‍ശിക്കപ്പെടുന്നത്.

ഉന്നാവ്, ഹത്രാസ് തുടങ്ങി ഉത്തര്‍പ്രദേശ് തുടങ്ങി ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളിലെ കൂട്ടബലാത്സംഗങ്ങള്‍ മാത്രമേ രാഹുല്‍ ഗാന്ധി അറ്റന്‍ഡ് ചെയ്യൂ എന്നാണ് സമൂഹമാധ്യമങ്ങളില്‍ ഇതേക്കുറിച്ച് ഉയര്‍ന്ന പരിഹാസം. ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍ സ്ത്രീപീഡനങ്ങള്‍ നടന്നാല്‍ മാത്രമേ രാഹുല്‍ ഗാന്ധി അവിടെ എത്തിച്ചേരൂ എന്നും സമൂഹമാധ്യമങ്ങളില്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ട്രോള്‍ ഉയര്‍ന്നു.

കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസും മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ആര്‍ജി കര്‍ ആശുപത്രിയിലെ കൂട്ടബലാത്സംഗത്തിന് ശേഷം പ്രതിരോധത്തിലാണ്. പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ആര്‍ജി കര്‍ മെഡിക്കല്‍ കോളെജിലെ കൊടും ക്രിമിനലായ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ സംരക്ഷിക്കാനുള്ള തത്രപ്പാടിലാണ് മമത ബാനര്‍ജി. പക്ഷെ ബംഗാളിലാകെ ഉയരുന്ന ഡോക്ടര്‍മാരുടെ സമരത്തില്‍ ഏതാണ്ട് പ്രതിച്ഛായ നഷ്ടപ്പെട്ട നിലയിലാണ് മമത ബാനര്‍ജി. ഇതിനിടെയാണ് നിര്‍ഭയ കൂട്ടബലാത്സംഗക്കേസിനേക്കാള്‍ ക്രൂരമായ ബംഗാളിലെ ജൂനിയര്‍ ഡോക്ടറുടെ കൂട്ടബലാത്സംഗത്തിനെതിരെ ഒരക്ഷരം മിണ്ടാതെ രാഹുല്‍ ഗാന്ധി ഒഴിഞ്ഞുമാറിയത്. തനിക്ക് മറ്റ് സുപ്രധാനകാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും ഈ ബലാത്സംഗക്കേസ് കാട്ടി ശ്രദ്ധതിരിക്കാന്‍ നോക്കേണ്ടെന്നും ഉള്ള രാഹുല്‍ ഗാന്ധിയുടെ പ്രതികരണത്തിനെതിരെ വ്യാപകമായി വിമര്‍ശനങ്ങള്‍ ഉയരുകയാണ്.

ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. ഇന്ത്യാമുന്നണിയില്‍ സഖ്യകക്ഷിയായ തൃണമൂലിനെതിരെ രാഹുല്‍ ഗാന്ധി പാലിക്കുന്ന മൗനവും ചര്‍ച്ചാവിഷയമാവുകയാണ്.

Tags: RGKarMedicalcollegeRahul GandhiUttar PradeshHathrasUnnavgangrapeRGKargangrapecaseKolkataHorror
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

Editorial

കോണ്‍ഗ്രസ് നേതാവിന്റെ കോമാളി വേഷങ്ങള്‍

മോദി സര‍്ക്കാരിനെ തര്‍ക്കുമെന്ന് പ്രഖ്യാപിത പ്രതിജ്ഞയെടുത്ത അമേരിക്കന്‍ ശതകോടീശ്വരനും വിദേശഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകളുടെ പിതാവുമായ ജോര്‍ജ്ജ് സോറോസിന്‍റെ സംഘടനയായ ഹിന്ദുസ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് സംഘടനയുടെ നേതാവ് സുനിത വിശ്വനാഥ് (ഇടത്ത്) അമേരിക്കയില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെ തകര്‍ക്കാനുള്ള സ്റ്റഡി ക്ലാസ് നല്‍കുന്ന സുനിത വിശ്വനാഥ് (വലത്ത്)
India

അക്ഷര്‍ധാം ക്ഷേത്രത്തിനെതിരെ വ്യാജപ്രചാരണം, മോദിയുടെ അപേക്ഷയില്‍ ദുബായില്‍ വരെ ക്ഷേത്രം പണിത സ്വാമിനാരായണ്‍ ട്രസ്റ്റിനെ തകര്‍ക്കാന്‍ ആഗോളഗൂഢാലോചന

പുതിയ വാര്‍ത്തകള്‍

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.