Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആടുജീവിതം ജനപ്രിയ ചിത്രം: പുരസ്‌കാര നിര്‍ണയം വിവാദത്തില്‍; 2024ല്‍ തീയറ്ററിലെത്തിയ ചിത്രം 2023 ലെ ജനപ്രിയചിത്രമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2024, 11:15 pm IST
in Kerala

തിരുവനന്തപുരം: 2023 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ ‘ആടുജീവിത’ത്തിന് പുരസ്‌കാരം നല്‍കിയത് വിവാദത്തില്‍. 2023 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളാണ് ഇന്നലെ പ്രഖ്യാപിച്ചത്. എന്നാല്‍ 2024 ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച ജനപ്രീതിയുള്ള ചിത്രത്തിനുള്ള പുരസ്‌കാരം പ്രഖ്യാപിച്ചതാണ് വിവാദമായത്.

2023 ജനപ്രീതിയും കലാമേന്മയുമുള്ള മികച്ച ചിത്രത്തിനുള്ള പ്രത്യേക അവാര്‍ഡ് അടക്കമാണ് ആടുജീവിതത്തിന് പുരസ്‌കാരങ്ങള്‍ കിട്ടിയത്. ജനപ്രീതി നേടിയ ചിത്രത്തിന് പുരസ്‌കാരം നല്‍കുന്നത് ആ വര്‍ഷം ജനങ്ങള്‍ കണ്ട് ഏറ്റവും കൂടുതല്‍ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രം എന്ന നിലയ്‌ക്കാണ്. എന്നാല്‍ 2024 മാര്‍ച്ച് 28നാണ് ആടുജീവിതം റിലീസ് ചെയ്തത്. 2023 വര്‍ഷം അവസാനമാണ് സെന്‍സര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. 2024 ല്‍ റിലീസായ ചിത്രത്തിന് 2023 ലെ ജനപ്രിയ ചിത്രത്തിനു പുരസ്‌കാരം നല്‍കിയതാണ് വിവാദമായത്.

തിയറ്ററുകളില്‍ ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പേ വിവാദത്തിലായിരുന്നു. സിനിമയില്‍ ഇസ്ലാമോഫോബിയ പരത്തുന്നുവെന്നതടക്കം പ്രചരണമുണ്ടായി. ഒരു വിഭാഗം യുക്തിവാദ ഗ്രൂപ്പകളില്‍ പോലും ഇത്തരത്തിലുള്ള പോസ്റ്റുകള്‍ ഉണ്ടായി. അഭിനയ കാലയളവില്‍ ജോര്‍ദാനിലെത്തിയ അണിയറ പ്രവര്‍ത്തകര്‍ കൊവിഡിനെ തുടര്‍ന്ന് അവിടെ പെട്ടുപോയ സാഹചര്യവുമുണ്ടായിരുന്നു. സിനിമയിലെ നജീബ് എന്ന കഥാപാത്രത്തിന് വേണ്ടി പൃഥ്വിരാജ് സ്വീകരിക്കേണ്ടി വന്ന ശാരീരിക പരിവര്‍ത്തനവും ചര്‍ച്ചയായിരുന്നു.

അതേസമയം ഏറ്റവും കൂടുതല്‍ അവാര്‍ഡുകള്‍ ലഭിച്ചതും ആടു ജീവിതത്തിനാണ്. മികച്ച നടന്‍, മികച്ച സംവിധായകന്‍, മികച്ച ജനപ്രിയ ചിത്രം, മികച്ച അവലംബിത തിരക്കഥ, മികച്ച ഛായാഗ്രാഹകന്‍, മികച്ച മേക്കപ്പ്മാന്‍, ശബ്ദമിശ്രണം, പ്രത്യേക പരാമര്‍ശം തുടങ്ങിയ അവാര്‍ഡുകളാണ് ആടുജീവിതത്തിന് ലഭിച്ചത്. ആടുജീവിതത്തിന്റെ ഭാഗമായ ഒമ്പത് പേര്‍ക്ക് അവാര്‍ഡുകള്‍ ലഭിച്ചു. സംവിധായകന്‍ ബ്ലെസ്സിക്കും നടന്‍ പൃഥ്വിരാജിനും ഛായാഗ്രാഹകന്‍ സുനിലിനും പുരസ്‌കാരം ലഭിച്ചു. കൂടാതെ ചിത്രത്തിന്റെ മേക്കപ്പ്മാന്‍ പുരസ്‌കാരത്തിന് രഞ്ജിത്ത് അമ്പാടിയും അഭിനയത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരത്തിന് ഗോകുലും ശബ്ദമിശ്രണത്തിന് റസൂല്‍ പൂക്കുട്ടിയും ശരത് മോഹനും അര്‍ഹനായി. ബെന്യാമിന്‍ എഴുതിയ ‘ആടുജീവിതം’ എന്ന നോവലിനെ ആസ്പദമാക്കി ബ്ലെസ്സിയാണ് ചിത്രം തയ്യാറാക്കിയത്.

Tags: Kerala State Film AwardsgoatlifeAadu JeevithamControversy over award decision
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്‌

Entertainment

ദേശീയ അവാര്‍ഡിനേക്കാള്‍ വിലപിടിച്ചതാണ് ജനങ്ങളുടെ അംഗീകാരമെന്ന് പൃഥ്വിരാജ്

Mollywood

ആട് ജീവിതം ഓസ്‌കാറിലേക്ക്; തെരഞ്ഞെടുക്കപ്പെട്ടത് മികച്ച സിനിമയുടെ ജനറൽ വിഭാഗത്തിൽ, പട്ടികയിലുള്ളത് 25 സിനിമകൾ

Entertainment

സൗദി ജനത ക്ഷമിക്കണം തിരക്കഥ പൂര്‍ണമായും വായിച്ചിരുന്നില്ല’; ആടു ജീവിതത്തില്‍ അഭിനയിച്ചതിന് മാപ്പ് അപേക്ഷിച്ച് ജോര്‍ദാനി നടന്‍

സ്വഭാവനടിക്കുള്ള പുരസ്‌കാരം നേടിയ ശ്രീഷ്മ ചന്ദ്രന് അച്ചനും അമ്മയും മുത്തം നല്‍കുന്നു
Entertainment

ശ്രീഷ്മ ചന്ദ്രന് അവാര്‍ഡ് തിളക്കം, ചാലക്കുടിക്കും

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.