Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഹൈക്കോടതി വാഴ്‌ത്തിയ ആ കാര്‍ട്ടൂണിസ്റ്റിനെ വാര്‍ത്തയില്‍ ‘ആവിഷ്‌കരിക്കാതെ’ മനോരമ!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2024, 07:59 pm IST
in Vicharam

കോട്ടയം: ഇതാണ് ആവിഷ്‌കാര സ്വാതന്ത്യം, ഇതാവണമെടാ ആവിഷ്‌കാര സ്വാതന്ത്യം, ഇന്ന് തന്നെ പറഞ്ഞുപോവും! ദേശീയ പതാകയെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോടതി കയറിയ തങ്ങളുടെ ഒരു കാര്‍ട്ടൂണില്‍ ആവിഷ്‌കാര സ്വാതന്ത്യത്തിന്‌റെ പേരില്‍ അനുകൂലമായ വിധി ഉണ്ടായെന്നു മാത്രമല്ല, കാര്‍ട്ടൂണിസ്റ്റിനെ വാനോളം പുകഴ്‌ത്തുകയും ചെയ്തുവെന്ന് മനോരമ വാര്‍ത്ത. എന്നാല്‍ ഹൈക്കോടതി പുകഴ്‌ത്തിയ ആ കാര്‍ട്ടൂണിസ്റ്റ് ആരാണ്?. 500 ലേറെ വാക്കുകളില്‍ 5 കോളത്തില്‍ രണ്ടു തലക്കെട്ടിലായി ആഘോഷിച്ച ആ വാര്‍ത്തയില്‍ കാര്‍ട്ടൂണ്‍ വരച്ചയാളുടെ പേരില്ല. ഇതാണ് ആവിഷ്‌കാര സ്വാതന്ത്ര്യം!
മലയാള മനോരമ സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാര്‍ഷിക ദിനത്തില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ ദേശീയ പതാകയോട് അനാദരം കാണിക്കുന്നതാണെന്ന് ആരോപിച്ചുള്ള കേസിലാണ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‌റെ വിധിയും പ്രശംസയും ഉണ്ടായത്. സുന്ദരമായ കാര്‍ട്ടൂണിനെയും കാര്‍ട്ടൂണിസ്റ്റിനെയും മനോരമയെയും അഭിനന്ദിക്കുകയാണ് വേണ്ടതെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടുവെന്നും വാര്‍ത്തയില്‍ പറയുന്നു.
2017 ഓഗസ്റ്റ് 15 ലെ പത്രത്തില്‍ നല്‍കിയ കാര്‍ട്ടൂണിനെതിരെ ബിജെപിയുടെ നടക്കാവ് ഏരിയ ഭാരവാഹി ബിജു കുറുപ്പ് കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ ഹര്‍ജിയിലെ തുടര്‍ നടപടികളാണ് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്‌റെ പേരില്‍ ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ റദ്ദാക്കിയത്.
ദേശീയ പതാകയിലെ കുങ്കുമ നിറത്തിന് മുകളില്‍ കറുത്തവര നല്‍കിയിരിക്കുന്നത് ദേശീയ പതാകയെ അപമാനിക്കാനല്ല, പകരം 70 എന്നതിന്റെ മുകള്‍ഭാഗം കാണിക്കാന്‍ മാത്രമാണെന്നും രാഷ്‌ട്രപിതാവിന്റെ രൂപം ചിത്രീകരിക്കാന്‍ ഉപയോഗിച്ചതാണെന്നും ആയിരുന്നു കോടതിയുടെ വിലയിരുത്തല്‍. കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന് മനോരമയെയും കാര്‍ട്ടൂണിസ്റ്റിനെയും കോടതി നിര്‍ലോഭം പ്രശംസിച്ചതായി വാര്‍ത്തയില്‍ മനോരമ പറയുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യം കാര്‍ട്ടൂണിസ്റ്റിന്‌റെ മൗലികാവകാശം: ഹൈക്കോടതി എന്നാണ് വാര്‍ത്തയുടെ തലക്കെട്ട്’. കോടതി ഉദ്ധരിച്ച ഒവി വിജയന്‍, ശങ്കര്‍, ആര്‍. കെ.ലക്ഷ്മണന്‍ എന്നീ വിഖ്യാത കാര്‍ട്ടൂണിസ്റ്റുകളുടെ പേരുകള്‍ വാര്‍ത്തയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ ഇത്രയും പ്രശംസ നേടിയ സ്വന്തം കാര്‍ട്ടൂണിസ്റ്റിന്‌റെ പേരുമാത്രം വാര്‍ത്തയില്‍ ഇല്ല.

Tags: cartoonistnameHCpraised
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മദ്യബ്രാന്‍ഡിന് പേര് നിര്‍ദേശിക്കാന്‍ പരസ്യം നല്‍കിയത് മദ്യപാനം പ്രോത്സാഹിപ്പിക്കാനല്ലെന്ന് എക്‌സൈസ്, ഹര്‍ജികള്‍ തളളണം

India

കൊളോണിയല്‍ പേരുകള്‍ക്ക് വിട; സൈനികസ്ഥാപനങ്ങള്‍ക്ക് ഇനി ഭാരതീയമായ പേരുകള്‍

Kerala

സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കുന്നതിന് പിന്തുണ നല്‍കിയതിന് നന്ദി: രാജീവ് ചന്ദ്രശേഖറിന് മുഖ്യമന്ത്രി കത്തയച്ചു

India

ബിജെപിയെ പ്രശംസിച്ച കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങിനെ പിന്തുണച്ച് ശശി തരൂര്‍

India

നരേന്ദ്ര മോദിയുടെയും ആർ‌എസ്‌എസ് പ്രവർത്തകരുടെയും ആക്ഷേപകരമായ കാർട്ടൂണുകൾ ; പത്ത് ദിവസത്തിനുള്ളിൽ ഹേമന്ത് മാളവ്യ മാപ്പ് പറയണമെന്ന് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.