Sunday, June 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പുഴയിലേക്ക് ചാടി രക്ഷപ്പെട്ട് തട്ടിപ്പ് സംഘം; അപകടമെന്ന് കരുതി തെരഞ്ഞത് മണിക്കൂറുകള്‍

Janmabhumi Online by Janmabhumi Online
Jul 23, 2024, 03:16 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ചാലക്കുടി: റെയില്‍പ്പാളത്തില്‍ നിന്ന് പുഴയിലേക്ക് ചാടി രക്ഷപ്പെട്ട് തട്ടിപ്പ് സംഘം. നിധിയായി ലഭിച്ച സ്വര്‍ണം നല്‍കാമെന്ന് പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത സംഘമാണ് സാഹസികമായി ചാലക്കുടി പുഴയില്‍ ചാടി രക്ഷപ്പെട്ടത്. ഏഴ് ലക്ഷം രൂപയുടെ നിധി കിട്ടിയ സ്വര്‍ണം നല്കാമെന്ന് പറഞ്ഞ് കോഴിക്കോട് നാദാപുരം സ്വദേശികളുടെ നാല് ലക്ഷം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്.

തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ചാലക്കുടി പുഴയുടെ കുറുകെയുള്ള റെയില്‍വെ പാളത്തിലൂടെ നടന്നു പോവുകയായിരുന്ന നാല് പേര്‍ ട്രെയിന്‍ എത്തിയപ്പോള്‍ പുഴയിലേക്ക് ചാടിയതായി തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ട്രെയിനിന്റെ ലോക്കോ പൈലറ്റ് മൊഴി നല്കുകയായിരുന്നു. അപകടമെന്ന് കരുതി ഫയര്‍ഫോഴ്സും, സ്‌കൂബ ടീമും ഇന്നലെ മണിക്കൂറുകള്‍ ചാലക്കുടി പുഴയില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഒരു തെളിവും ലഭിച്ചില്ല. തട്ടിപ്പുസംഘം രാത്രി തന്നെ നീന്തി രക്ഷപ്പെട്ടിരുന്നു.

നാദാപുരം സ്വദേശികള്‍ വന്ന കാറില്‍ തൃശൂരില്‍ നിന്നാണ് തട്ടിപ്പ് സംഘം കയറിയത്. പേരാമ്പ്രയില്‍ വെച്ച് സ്വര്‍ണം നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും ചാലക്കുടിയിലെത്തിയിട്ട് നല്കാമെന്ന് പറഞ്ഞു. ചാലക്കുടിയെത്തിയപ്പോള്‍ സംഘം അഡ്വാന്‍സ് ഇല്ലാതെ സ്വര്‍ണം നല്‍കില്ലെന്ന് നിലപാട് സ്വീകരിച്ചതോടെ നാല് ലക്ഷം രൂപ നല്‍കി സ്വര്‍ണാഭരണങ്ങള്‍ വാങ്ങുകയായിരുന്നു. സ്വര്‍ണം വാങ്ങാനെത്തിയവരുടെ കൂടെയുണ്ടായിരുന്ന സ്വര്‍ണപ്പണിക്കാരന്‍ ഇത് മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും നാല് പേരും പണമടങ്ങിയ ബാഗുമായി റെയില്‍വെ ട്രാക്കിലൂടെ ഓടി. ഇതിനിടയില്‍ ട്രെയിന്‍ വന്നതോടെ നാലു പേരും പുഴയിലേക്ക് ചാടി.

പുഴയിലേക്ക് നാലുപേര്‍ ചാടുന്നത് കണ്ട ലോപൈലറ്റ് ഇക്കാര്യം റെയില്‍വെ പോലീസിനെ അറിയിക്കുകയും അവര്‍ ചാലക്കുടി പോലീസില്‍ അറിയിക്കുകയും ചെയ്തു.
പുഴയില്‍ ചാടിയവരെന്ന് സംശയിക്കുന്ന നാല് പേര്‍ മുരിങ്ങൂര്‍ ഡിവൈന്‍നഗര്‍ ഓട്ടോറിക്ഷ സ്റ്റാന്റിലെത്തി പുലര്‍ച്ചെ മൂന്നരയോടെ ഓട്ടം പോകാന്‍ ആവശ്യപ്പെട്ടതായും വന്നവരില്‍ ചിലര്‍ക്ക് പരിക്ക് കണ്ടതിനെ തുടര്‍ന്ന് നാലുപേരേയും കൊരട്ടി ജംഗ്ഷനില്‍ എത്തിച്ചതായും മുരിങ്ങൂര്‍ ഡിവൈന്‍ നഗര്‍ ഓട്ടോറിക്ഷ സ്റ്റാന്റിലെ ഡ്രൈവര്‍ ജിജി പോലീസിനോട് പറഞ്ഞു. അവിടെ നിന്ന് വേറെ ഓട്ടറിക്ഷയില്‍ ഇവര്‍ അങ്കമാലി ഭാഗത്തേക്ക് പോയതായും വ്യക്തമായിട്ടുണ്ട്.

പരിക്കേറ്റവരില്‍ ഒരാള്‍ പെരുമ്പാവൂര്‍ ആശുപത്രിയില്‍ ചികിത്സ തേടിയതായുള്ള രഹസ്യ വിവരത്തിന്റെ അടസ്ഥാനത്തില്‍ പോലീസ് സംഘം പെരുമ്പാവൂര്‍ ആശുപത്രിയില്‍ കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മറ്റു മൂന്ന് പേരെ കണ്ടെത്താന്‍ പോലീസ് സംസ്ഥാന വ്യാപകമായി അന്വേഷണം ശക്തമാക്കി. ചാലക്കുടി സിഐ സജീവന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

 

Tags: chalakudyriveraccidentgold
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റേഞ്ച് റോവര്‍ കാര്‍ അപകടം: പൊലീസ് അന്വേഷണത്തില്‍ സംശയമെന്ന് മരിച്ച റോഷന്റെ കുടുംബം

Kerala

മലപ്പുറം കരുവാരക്കുണ്ടില്‍ വാഹനാപകടം: രണ്ടരവയസുളള ആണ്‍കുട്ടി മരിച്ചു

India

കാനറ ബാങ്കിന്റെ ലോക്കറില്‍ നിന്ന് 53.26 കോടി രൂപയുടെ സ്വര്‍ണ്ണവും പണവും കൊള്ളയടിച്ചു, മാനേജരടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ട് ശനിയാഴ്ച തുറന്നേക്കും,പെരിയാറിന്റെ തീരത്ത് താമസിക്കുന്നവരോട് സുരക്ഷിതസ്ഥാനത്തേക്ക് മാറാന്‍ നിര്‍ദേശം

Kerala

കുവൈറ്റില്‍ തടങ്കലില്‍ ആയിരുന്ന അമ്മ ജിനു എത്തി; ഷാനറ്റിന്റെ മൃതദേഹം സംസ്‌കരിച്ചു

പുതിയ വാര്‍ത്തകള്‍

ഡോ ഹാരിസിന്റെ വെളിപ്പെടുത്തല്‍: അന്വേഷണ സമിതിയെ നിയോഗിച്ച് ഉത്തരവ്, പ്രശ്‌നങ്ങള്‍ മന്ത്രിയുടെ ഓഫീസിനും അറിയാമെങ്കിലും നടപടിയില്ല

മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ വിമര്‍ശനം: വാര്‍ത്ത തള്ളാതെ സിപിഎം നേതാവ് പി ജയരാജന്‍

ഹെബ്രോൺ നഗരത്തിൽ ഏറ്റവും വലിയ ഹമാസ് ശൃംഖല തകർത്ത് ഇസ്രായേൽ ; 60 ഓളം ഭീകരരെ ജീവനോടെ പിടികൂടി ഇസ്രായേൽ സൈന്യം

തൃശൂരില്‍ 2 നവജാത ശിശുക്കളെയും മാതാവ് കൊലപ്പെടുത്തിയെന്ന് എഫ്‌ഐആര്‍

പാകിസ്ഥാനികൾക്ക് മുന്നിൽ , പാകിസ്ഥാന്റെ മണ്ണിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ധരിച്ച് ബ്രിട്ടീഷ് യുവാവ്

തൃണമൂല്‍ എംപിമാരായ കല്യാണ്‍ ബാനര്‍ജി (ഇടത്ത്) മഹുവ മൊയ്ത്ര (വലത്ത്) എന്നിവര്‍.

തൃണമൂല്‍ യുവ നേതാവ് ലോകോളെജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ തൃണമൂല്‍ എംപിമാര്‍ തമ്മില്‍ വഴക്ക് മൂര്‍ച്ഛിക്കുന്നു

ഡി ജെ പാര്‍ട്ടിക്കിടെ യുവതി യുവാവിനെ ആക്രമിച്ചു: ബാറിനെതിരെയും കേസ്

കർണാടകയിൽ ഗർഭിണിയായ പശുവിനെ തലയറുത്ത് കൊന്നു ; വയറ്റിനുള്ളിലെ പശുക്കിടാവിനെ പുറത്തെടുത്ത് ഉപേക്ഷിച്ചു

തൃക്കോതമംഗലം ഓര്‍ത്തഡോക്സ് പള്ളിയില്‍ സൂക്ഷിച്ചിരുന്ന അടക്കിയ സ്ത്രീകളുടെ സ്വര്‍ണതാലികള്‍ കവര്‍ന്നു

തിങ്കളാഴ്ച മുതല്‍ മഴയുടെ തീവ്രത കുറയാന്‍ സാധ്യത, കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies