Saturday, July 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നീറ്റ് വിവാദത്തിന്റെ പേരില്‍ മെഡിക്കല്‍ എന്‍ട്രന്‍സ് സംസ്ഥാനതലത്തിലാക്കാനുള്ള ഡിഎംകെ നീക്കം മെഡിക്കല്‍ സീറ്റുകള്‍ വിറ്റ് കാശുണ്ടാക്കാന്‍

നീറ്റ് വിവാദത്തിന്റെ പേര് പറഞ്ഞ് മെ‍ഡിക്കല്‍ പ്രവേശനപ്രക്രിയ സംസ്ഥാനതലത്തിലേക്ക് കൊണ്ടുവരാന്‍ ഡിഎംകെ സര്‍ക്കാര്‍ നടത്തുന്ന നീക്കം മെഡിക്കല്‍ സീറ്റുകള്‍ വിറ്റ് കോടികള്‍ കൊയ്യാനാണെന്ന് വിമര്‍ശനം ഉയരുന്നു. മിക്ക ഡിഎംകെ മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും മെഡിക്കല്‍ കോളെജുകളോ ബിഡിഎസ് കോളെജുകളോ ഉണ്ട്.

Janmabhumi Online by Janmabhumi Online
Jul 16, 2024, 09:55 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: നീറ്റ് വിവാദത്തിന്റെ പേര് പറഞ്ഞ് മെ‍ഡിക്കല്‍ പ്രവേശനപ്രക്രിയ സംസ്ഥാനതലത്തിലേക്ക് കൊണ്ടുവരാന്‍ ഡിഎംകെ സര്‍ക്കാര്‍ നടത്തുന്ന നീക്കം മെഡിക്കല്‍ സീറ്റുകള്‍ വിറ്റ് കോടികള്‍ കൊയ്യാനാണെന്ന് വിമര്‍ശനം ഉയരുന്നു. മിക്ക ഡിഎംകെ മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും മെഡിക്കല്‍ കോളെജുകളോ ബിഡിഎസ് കോളെജുകളോ ഉണ്ട്.

ഇന്ന് ഒരു മെഡിക്കല്‍ കോളെജിന് കോടികളാണ് ലഭിക്കുന്നത്. ബിഡിഎസ് സീറ്റിനുമുണ്ട് ലക്ഷങ്ങള്‍. നീറ്റ് വിവാദം നീറിപ്പുകയ്‌ക്കുന്നതിന് പിന്നില്‍ ഡിഎംകെ കാര്യമായി പ്രവര്‍ത്തിക്കുന്നത് നീറ്റില്‍ നിന്നും രക്ഷപ്പെടാനാണ്. അങ്ങിനെ രക്ഷപ്പെട്ട് കിട്ടിയാല്‍ ഡിഎംകെ നേതാക്കള്‍ക്ക് കോടികള്‍ കീശയിലാക്കാം.

ബാലാജി മെഡിക്കല്‍ കോളെജ് ഉടമ എസ്. ജഗത് രക്ഷകന്‍ ഡിഎംകെ നേതാവാണ്. മുന്‍ കേന്ദ്രമന്ത്രിയുമായിരുന്നു. എഐഎഡിഎംകെ നേതാവ് തമ്പിദുരൈയ്‌ക്കും മെഡിക്കല്‍ കോളേജ് ഉണ്ടെന്ന് പറയുന്നു. മിക്ക ഡിഎംകെ, എഐഎഡിഎംകെ നേതാക്കളും പല മെഡിക്കല്‍ കോളെജ് ട്രസ്റ്റുകളിലും അംഗങ്ങളാണ്. മെഡിക്കല്‍ സീറ്റുകള്‍ വിറ്റാല്‍ ഇവര്‍ക്കും കോടികള്‍ ലഭിക്കുമത്രെ. പലരും നീറ്റ് വിവാദത്തിന്റെ മറപടിച് തമിഴ്നാട്ടില്‍ മെഡിക്കല്‍ സീറ്റുകളുടെ വില്‍പന ആരംഭിച്ചുകഴിഞ്ഞു.

കഴിഞ്ഞ കുറെ നാളുകളായി നീറ്റ് പരീക്ഷയ്‌ക്കെതിരെ സ്റ്റാലിന്‍ രംഗത്തുണ്ട്. മെഡിക്കല്‍ പ്രവേശനത്തിനുള്ള അധികാരം തമിഴ്നാട് സര്‍ക്കാരിന് തിരിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് ഡിഎംകെ പല സമരങ്ങളും നടത്തിയിരുന്നു.

 

Tags: Tamil NaduMK Stalinmedical seatsNEETneet examMedical entranceDMK leaders
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തെക്കേ ഇന്ത്യയിലെ ബോംബ് സ്ഫോടനങ്ങളുടെ സൂത്രധാരൻ അബൂബക്കർ സിദ്ദിഖ് പിടിയിൽ; നിർണായകമായ അറസ്റ്റെന്ന് എൻഐഎ

India

2026ൽ തമിഴ്നാട്ടിൽ എൻഡിഎ സർക്കാർ അധികാരത്തിലെത്തും; മുഖ്യമന്ത്രി എഐഎഡിഎംകെയിൽ നിന്ന്: അമിത് ഷാ

മധുരയിലെ തിരുപ്പുറകുണ്ഡ്രത്തില്‍ നടന്ന മുരുക മഹാസമ്മേളനത്തില്‍ നിന്ന് (ഇടത്ത്)
India

ദൈവത്തെ നിഷേധിക്കുന്ന ദ്രാവിഡരാഷ്‌ട്രീയത്തിനെതിരെ മുരുകനെ പ്രതിഷ്ഠിച്ച് തമിഴ്നാട്ടിലെ ഹിന്ദുമുന്നണി; ഹിന്ദു ഏകീകരണത്തിന് തുടക്കമിട്ട് മുരുകന്‍

സ്റ്റാലിന്‍ (വലത്ത്) യോഗി ആദിത്യനാഥ് (ഇടത്ത്) പവന്‍ കല്യാണ്‍ (നടുവില്‍)
India

തമിഴ്നാടിലെ മുരുകന്‍ ഉത്സവം; 27 രാജ്യങ്ങളില്‍ നിന്നും മുരുകഭക്തര്‍ ; യോഗിയും പവന്‍ കല്യാണും എത്തും; ഉറക്കം നഷ്ടപ്പെട്ട് ഡിഎംകെ സര്‍ക്കാര്‍

Kerala

അറബിക് ക്ലാസിന്റെ മറവിൽ ഭീകര സംഘടനകളിലേക്ക് റിക്രൂട്ട്‌മെന്‍റ്; തമിഴ് നാട്ടിൽ നാല് പേർ കൂടി എൻഐഎ കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

ആദ്യം കാരണ ഭൂതത്തിന്റെ ഷെഡ്യൂള്‍ സംഘടിപ്പിക്കുക ; ശേഷം പ്രവചനം നടത്തുക അപ്പോള്‍ കറക്റ്റാകും ; തത്സുകിയ്‌ക്ക് ഉപദേശവുമായി യുവരാജ് ഗോകുൽ

റെക്കോഡ് തുകയ്‌ക്ക് സഞ്ജുവിനെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്; 26.80 ലക്ഷം ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ തുക

ഇന്ത്യയും ട്രിനിഡാഡ് ആൻഡ് ടൊബാഗോയും തമ്മിലുള്ള ബന്ധം കുതിച്ചുയർന്നു ; ഒപ്പുവച്ചത് ആറ് സുപ്രധാന കരാറുകൾ

നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർ ഹൃദയാഘാതത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ

നീരജ് ചോപ്ര ക്ലാസിക്കിന് മുന്നോടിയായി ബെംഗളൂരുവില്‍ നടന്ന ചടങ്ങില്‍ ലോകോത്തര ജാവലിന്‍ താരങ്ങളായ ജൂലിയസ് യെഗോ, തോമസ് റോളര്‍, നീരജ് ചോപ്ര, സച്ചിന്‍ യാദവ് എന്നിവര്‍

നീരജ് ചോപ്ര ക്ലാസിക്: ലോകോത്തര താരങ്ങള്‍ ബംഗളൂരുവില്‍

കെസിഎല്‍ താരലേലം ഇന്ന്; ലിസ്റ്റില്‍ 170 താരങ്ങള്‍, 15 പേരെ നിലനിര്‍ത്തി

ചൈനയ്‌ക്ക് വ്യക്തമായ സന്ദേശം; ദലൈലാമയുടെ പിറന്നാൾ ആഘോഷങ്ങളിൽ കേന്ദ്ര മന്ത്രി കിരൺ റിജിജുവും അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡുവും

പൂനെ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടില്‍ സിനിമ, ടെലിവിഷന്‍ കോഴ്‌സുകളില്‍ പ്രവേശനം

ഭാരതത്തിന് മൂന്ന് അപ്പാഷെ ഹെലികോപ്റ്റര്‍ കൂടി

കുറ്റകരമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയില്ല: സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies