Saturday, June 21, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജെസ്ന സലിമിനെതിരെ അതിരുവിട്ട് സൈബര്‍ അറ്റാക്ക്; ഹണിട്രാപ്പില്‍ യുവാക്കളെ പെടുത്തുന്നു എന്ന് വരെ ആരോപണം; വേട്ട കൃഷ്ണഭക്തയായതിനാലെന്ന് ജെസ്ന

കൃഷ്ണന്റെ ചിത്രം വരച്ച് ജീവിതം കഴിക്കുന്ന ജെസ്ന സലിം എന്ന മുസ്ലിം പെണ്‍കുട്ടിക്കെതിരായ സൈബര്‍ ആക്രമണം അതിരുവിടുകയാണ്. യുവാക്കളെ ഹണിട്രാപ്പില്‍ അകപ്പെടുത്തുന്ന പെണ്‍കുട്ടിയാണ് ജെസ്ന എന്ന് വരെ പ്രചാരണം നടക്കുകയാണ്. ഈയിടെയാണ് താന്‍ ബലാത്സംഗത്തിന് ഇരയായ വിവരം ജെസ്ന സലിം പുറത്തുപറഞ്ഞത്.

Janmabhumi Online by Janmabhumi Online
Jul 10, 2024, 08:57 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൃഷ്ണഭക്തയായ, ശ്രീകൃഷ്ണന്റെ ചിത്രങ്ങള്‍ തുടര്‍ച്ചയായി വരയ്‌ക്കുന്ന മുസ്ലിം പെണ്‍കുട്ടിയായ ജെസ്ന സലിമിനെ ആരും മറക്കില്ല. നടന്‍ സുരേഷ് ഗോപിയുമായി അടുത്ത ചങ്ങാത്തമുള്ള പെണ്‍കുട്ടിയാണ്. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയപ്പോള്‍ ജെസ്ന സലിം വരച്ച ശ്രീകൃഷ്ണന്റെ പടം ജെസ്ന തന്നെ നേരിട്ട് പ്രധാനമന്ത്രിക്ക് സമ്മാനിച്ചിരുന്നു.

അതിന് ശേഷം ജെസ്ന സലിമിനെതിരെ കേരളത്തില്‍ സൈബര്‍ ആക്രമണം വര്‍ധിച്ചുവരികയാണ്. വൈകാതെ മറ്റൊരു കശ്മീര്‍ ആകുമെന്ന് കേരളത്തെക്കുറിച്ച് പറഞ്ഞത് യോഗി ആദിത്യനാഥാണ്. അത്രയ്‌ക്കാണ് ഇവിടെ വളരുന്ന മോദി വിരോധവും ബിജെപി വിരോധവും. പ്രത്യേകിച്ചും ഒരു മുസ്ലിം പെണ്‍കുട്ടി മോദിയുമായി അടുക്കുന്നത് ആര്‍ക്കും ദഹിക്കുന്നില്ല.

ഈയിടെ ജെസ്നയ്‌ക്കെതിരായ സൈബര്‍ ആക്രമണം അതിരുവിടുകയാണ്. യുവാക്കളെ ഹണിട്രാപ്പില്‍ അകപ്പെടുത്തുന്ന പെണ്‍കുട്ടിയാണ് ജെസ്ന എന്ന് വരെ പ്രചാരണം നടക്കുകയാണ്. ഈയിടെയാണ് താന്‍ ബലാത്സംഗത്തിന് ഇരയായ വിവരം ജെസ്ന സലിം പുറത്തുപറഞ്ഞത്. മദ്രസയില്‍ പോകുന്ന മകന് അവിടെ കുറച്ച് മാനസിക പ്രയാസങ്ങളുണ്ടെന്ന് കണ്ടപ്പോള്‍ എന്തു ചെയ്യണം എന്ന് ചിന്തിച്ചിരുന്ന ജെസ്ന സലിമിനോട് രതീഷ് കല്യാണ്‍ എന്ന സുഹൃത്ത് നിംഹാന്‍സില്‍ പഠിച്ച ഡോക്ടര്‍ റോഷന്‍ എന്ന ഒരാളുണ്ടെന്നും ആ ഡോക്ടറെക്കൊണ്ട് മകനെ കൗണ്‍സലിംഗ് ചെയ്യിക്കാമെന്നും ഉപദേശിച്ചത്. അങ്ങിനെ മകനെ കൗണ്‍സിലിംഗിനായി കൊണ്ടുപോയ സമയത്താണ് ഡോക്ടറായി ചമഞ്ഞ അയാള്‍ ജെസ്ന സലിമിനെ ലൈംഗികമായി പീഡിപ്പിച്ചത്. നടുവട്ടം ഭാഗത്താണ് ഈ ഡോക്ടറായി ചമഞ്ഞ വ്യക്തിയുടെ വീട്. അന്ന് ജെസ്നയെ ഉപദ്രവിച്ചശേഷം അയാള്‍ ഭീഷണിപ്പെടുത്തിയതിനാല്‍ ജെസ്ന സലിം അത് പുറത്തുപറ‍ഞ്ഞില്ല. ഉപദ്രവിച്ചതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ടെന്നും പുറത്തുപറഞ്ഞാല്‍ ഈ ദൃശ്യങ്ങള്‍ പുറത്തുവിടും എന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. വീട്ടില്‍ കെട്ടിയിട്ടാണ് ഇയാള്‍ ഉപദ്രവിച്ചതെന്നും ഇതുപോലെ ഒറ്റയ്‌ക്കു കഴിയുന്ന സ്ത്രീകളെ പലരെയും ഇയാള്‍ ഇതേ രീതിയ്ലില്‍ ഉപദ്രവിച്ചിട്ടുണ്ടെന്നും ജെസ്ന പറയുന്നു. ഇടയ്‌ക്കിടെ വീട്ടില്‍ വന്ന് ഇയാള്‍ ഉപദ്രവിക്കുകയും ചെയ്തു. “പക്ഷെ വാസ്തവത്തില്‍ ഇയാള്‍ ഒരു മുസ്ലിം യുവാവാണ്. മെഡിക്കല്‍ കോളെജിനടുത്തുള്ള സഹകരണ ബാങ്കില്‍ ജോലി ചെയ്യുന്ന സ്ത്രീയുടെ മകനാണ് ഈ യുവാവ്. ഞാന്‍ ഇവന്റെ ഉമ്മയോട് ഇക്കാര്യങ്ങളെല്ലാം പറഞ്ഞ് കാല് പിടിച്ച് എനിക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല, എന്റെ മകന്‍ ഒരു പേഷ്യന്‍റാണ് എന്നാണ് ഈ സ്ത്രീ പറഞ്ഞത്. ഇവന്‍ പല തവണ പൈസ ആവശ്യപ്പെട്ടു. പലപ്പോഴും പേടിച്ച് കൊടുക്കുകയും ചെയ്തു. പക്ഷെ പരാതി നല്‍കിയിട്ടും ഇവനെ പൊലീസ് പിടികൂടുന്നില്ലെന്നും ജെസ്ന പറയുന്നു.

ഇപ്പോള്‍ ഇതേ യുവാവ് തന്നെ സമൂഹമാധ്യമത്തില്‍ ജെസ്ന സലിം ഹണിട്രാപ്പ് നടത്തുന്ന യുവതിയാണ് എന്ന രീതിയില്‍ പോസ്റ്റിട്ടിരിക്കുകയാണ്. തന്റെ മകനോട് മുജീബ് എന്ന പേരിലുള്ള ഒരു ഉസ്താദ് മോശമായി പെരുമാറിയതിനെ തുടര്‍ന്നാണ് തനിക്ക് മകനെ കൗണ്‍സിലിംഗിന് വിധേയമാക്കേണ്ടി വന്നതെന്നും ജെസ്ന സലിം പറയുന്നു. എന്തായാലും ജെസ്ന സലിമിന്റെ ഈ വെളിപ്പെടുത്തല്‍ സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്. “താന്‍ മറ്റൊരു മതത്തിലെ കൃഷ്ണനെ കൂട്ടുപിടിച്ചതിനാണോ എന്നെ ഇങ്ങിനെ പീഢിപ്പിക്കുന്നത്”- ജെസ്ന സലിം കരഞ്ഞു പറയുന്നു.

 

 

 

Tags: Krishna picturesdrawing krishna picturesuresh gopiSexual harassmentMuslim girlJasnaJasna salimKrishna devoteePM Modi with Jasna Salim
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാരതാംബയെ പൂജിക്കുക എന്നാൽ ഭൂമിദേവിയെ പൂജിക്കുക; വര്‍ഗീയ സ്വഭാവം നല്‍കാന്‍ ഇടത് സര്‍ക്കാര്‍ ശ്രമിച്ചോട്ടെയെന്നും സുരേഷ് ഗോപി

Entertainment

19 വർഷത്തിന് ശേഷം വക്കീൽ വേഷത്തിൽ സുരേഷ് ​ഗോപി

Kerala

ഹെര്‍ണിയ ശസ്ത്രക്രിയയ്‌ക്ക് അനസ്‌തേഷ്യ നല്‍കിയ രോഗി മരിച്ചു : ആരോപണ വിധേയരെ മാറ്റി നിര്‍ത്താന്‍ തീരുമാനം

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി
Kerala

ശ്രീചിത്രയില്‍ മുടങ്ങിയ ശസ്ത്രക്രിയകള്‍ പുനരാരംഭിച്ചു, പ്രശ്‌ന പരിഹാരം കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലില്‍

Kerala

പിതാവിന്റെ മരണം ഷൈനിന്റെ അമ്മയെ അറിയിച്ചിട്ടില്ല, നടൻ ഷൈൻ ടോം ചാക്കോയെ ആശുപത്രിയിൽ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് പാഞ്ഞുകയറി മൂന്നു സ്ത്രീകൾക്ക് പരിക്ക്; ബസ് ജീവനക്കാർ ഓടിരക്ഷപ്പെട്ടു

ബംഗാൾ രാജ്ഭവനിൽ ഗവർണറുടെ നേതൃത്വത്തിൽ ആവേശകരമായ യോഗാദിനാചരണം

ഉച്ച നേരത്ത് നിഴല്‍ നിലത്ത് വീഴില്ല ; രാത്രിയിൽ സ്വർണ്ണം പോലെ തിളങ്ങും ; നിഗൂഢതകള്‍ നിറഞ്ഞ പെരിയ കോവിൽ

ഭൂമിക്ക് ഇനി പത്തക്ക നമ്പര്‍, റവന്യൂ സേവനങ്ങള്‍ എളുപ്പത്തിലാക്കാന്‍ ഉതകുന്ന ഡിജിറ്റല്‍ കാര്‍ഡ് നവംബറില്‍

പാമ്പുകളില്ലാത്ത നാട് : അബദ്ധത്തിൽ പോലും പാമ്പുകൾ വരാതിരിക്കാൻ സൂക്ഷ്മ പരിശോധന നടത്തുന്ന നാട്

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ വിവാഹിതനായ യുവാവ് അറസ്റ്റില്‍

‘ അച്ഛനും ചേട്ടനും വലിയ കുഴപ്പമില്ല, ഞാന്‍ കുറച്ച് പ്രശ്‌നമാണ് ബ്രോ ‘ ; ട്രോളിയവർക്ക് മാസ് മറുപടിയുമായി മാധവ് സുരേഷ്

ഉയര്‍ന്ന മൈലേജും ലാഭവും ഉറപ്പ്, ഇത് മഹീന്ദ്രയുടെ അതുല്യ ഗ്യാരൻ്റി; ഫ്യൂരിയോ 8 പുറത്തിറക്കി മഹീന്ദ്രാസ് ട്രക്ക് ആന്‍ഡ് ബസ് ബിസിനസ്

ചിറക്കല്‍കാവ് ക്ഷേത്രത്തിലെ ഗോളക കവര്‍ന്ന കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് സാമ്പാര്‍ മണി 8 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

കാപ്പ പ്രകാരം നടപടി നേരിടുന്നതിനിടെ വീടു കയറി ആക്രമണം നടത്തിയതിന് ഗുണ്ടാ ലിസ്റ്റില്‍ പെട്ട യുവതികള്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies