Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അനിഷേധ്യനെന്ന പ്രതിച്ഛായ നഷ്ടമാകുന്നു, ഉയരുന്നത് അസാധാരണമായ എതിര്‍ ശബ്ദങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2024, 01:03 pm IST
in Vicharam

കോട്ടയം: സിപിഎമ്മില്‍ അനിഷേധ്യനെന്ന പ്രതിച്ഛായ വളര്‍ത്തിയെടുക്കാനുള്ള പിണറായിയുടെ നീക്കങ്ങള്‍ ഇനി വിലപ്പോവില്ലെന്ന സൂചനയാണ് പാര്‍ട്ടി ജില്ലാ ഘടകങ്ങള്‍ നല്‍കുന്നത്. പാര്‍ട്ടിയെ കൈപ്പിടിയില്‍ ഒതുക്കാനുള്ള കരുനീക്കങ്ങള്‍ക്കെതിരെ പണ്ടില്ലാത്തവിധം കടുത്ത എതിര്‍ ശബ്ദങ്ങള്‍ ഉയരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം പിണറായിക്കു മാത്രമാണെന്ന നിലപാടിലാണ് ജില്ലാ ഘടകങ്ങള്‍. പിണറായിയുടെ ധാര്‍ഷ്ട്യവും സര്‍ക്കാരിന്റെ പ്രവര്‍ത്തനവൈകല്യങ്ങള്‍ക്കെതിരായ പ്രതിഷേധവുമാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് പാര്‍ട്ടി ഒന്നാകെ വിലയിരുത്തുന്നു. ഇ പി ജയരാജനെപ്പോലെയും എ കെ ബാലനെപ്പോലെയുമുള്ള ഏറാന്‍മൂളികളെ മുന്നില്‍ നിറുത്തി എല്ലാ ജനവിരുദ്ധതയും ഇനി അധികകാലം വെളിപ്പിച്ചെടുക്കാനാവില്ലെന്ന് പാര്‍ട്ടി തിരിച്ചറിയുകയാണ്. പിണറായി ശൈലി മാറ്റാത്തപക്ഷം അടുത്തുവരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പടക്കം ബാലികേറാമലയാകും.
ലോക്്‌സഭാ തിരഞ്ഞെടുപ്പ് പരാജയം സര്‍ക്കാരിന്റെ ദുഷ്പ്രവൃത്തിയുടെ ഫലം എന്ന സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തല്‍ അതിന്റെ സൂചകമാണ്. ജില്ലയിലെ സ്ഥാനാര്‍ത്ഥികള്‍ ദയനീയമായ തോല്‍വിയാണ് ഏറ്റുവാങ്ങിയതെന്നാണ് ജില്ലാ കമ്മിറ്റി വിലയിരുത്തിയത്. ഇതൊക്കെയും ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനമാണ് . പിണറായിയും രാധാകൃഷ്ണനും ഒഴികെയുള്ള മന്ത്രിമാരുടെ പരിചയസമ്പത്തില്ലായ്‌മയും ക്‌ഷേമ പെന്‍ഷനുകള്‍ സമയത്ത് നല്‍കാതെ സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിച്ചതും ജനവിരുദ്ധ നിലപാടുകളും പ്രതിഷേധ വോട്ടായി മാറി. മുസ്ലിം സമുദായത്തെ പ്രീണിപ്പിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും അവരുടെ വോട്ട് കാര്യമായി ലഭിച്ചില്ല . മാത്രമല്ല മുസ്ലിം പ്രീണനം അതിരു കവിഞ്ഞപ്പോള്‍ മറ്റ് വിഭാഗങ്ങളുടെ വോട്ടുകള്‍ ചോരുന്നതിനും ഇടയാക്കി. സിപിഎമ്മിന്റെ അപചയം ബിജെപിയുടെ ശക്തിയായി മാറുന്നതിനെ കുറിച്ച് കമ്മിറ്റി അംഗങ്ങള്‍ പലരും യോഗത്തില്‍ മുന്നറിയിപ്പ് നല്‍കി.
എറണാകുളം ജില്ലാ കമ്മിറ്റി മാത്രമല്ല കേരളത്തിലെ ഭൂരിപക്ഷം ജില്ലാ കമ്മിറ്റികളും തോല്‍വിയുടെ ഉത്തരവാദിത്വം സര്‍ക്കാരില്‍ ചുമത്തുകയാണ്.
സ്വന്തം പാര്‍ട്ടിയില്‍ നിന്നു മാത്രമല്ല സിപിഐയില്‍ നിന്നും കഴിഞ്ഞ ദിവസം കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു. മറ്റൊരു സഖ്യകക്ഷിയായ കേരള കോണ്‍ഗ്രസ് മാണി വിഭാഗവും തങ്ങളുടെ കോട്ടയത്തെ പരാജയം സര്‍ക്കാര്‍ വിരുദ്ധ വികാരത്തിന്റെ പ്രതിഫലനമെന്നാണ് വിലയിരുത്തിയത്.
ഏതായാലും ഏകഛത്രാധിപതിയായി ഇനി ഏറെക്കാലം പിണറായിക്ക് വാഴാനാകില്ലെന്ന സൂചനയാണ് പാര്‍ട്ടിയില്‍ നിന്ന് അസാധാരണമായി ഉയരുന്ന ഈ എതിര്‍ ശബ്ദങ്ങള്‍.

 

 

Tags: pinarayiVijayanlosesundeniableimage
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത് ‘ എന്ന് ഇനി പിണറായി മകനോട് ചോദിച്ചാൽ മതി ; കൃഷ്ണൻ എവിടെയാണ് ഇരിക്കുന്നത് എന്ന് മകനറിയാം

Kerala

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

Kerala

പിണറായി ഡാഷ് മോനേ എന്ന് വിളിച്ചതില്‍ തെറ്റില്ല, തെലുങ്കാന മുഖ്യമന്ത്രി മാന്യമായി സംസാരിക്കണം, എങ്കിലേ ബഹുമാനം തിരിച്ചുകിട്ടു:സന്തോഷ് പണ്ഡിറ്റ്

Kerala

തൊഴിലെല്ലാം കിട്ടയത് ഒരു കുടുംബത്തിന് മാത്രമെന്ന് പിണറായിയെ വിമർശിച്ച് ഡോ.രാജീവ് ചന്ദ്രശേഖർ

Kerala

ഏതവനാണ് മുഖ്യമന്ത്രിയെ ഇങ്ങനെ കുരങ്ങുകളിപ്പിക്കുന്നത്?; സ്ഥാനാർത്ഥി അഖിൽ മാരാർ ചോദിക്കുന്നു

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ശബരിമലയിലെ സ്വർണം മറ്റ് ക്ഷേത്രങ്ങളിൽ ഉപയോഗിച്ചു, പങ്കജ് ഭണ്ഡാരിയുടെ മൊഴി പുറത്ത്

ജബൽപൂർ ബോട്ട് അപകടത്തിന്റെ പുതിയ വീഡിയോ : നിലവിളി, സീൽ ചെയ്ത ലൈഫ് ജാക്കറ്റുകൾ, ക്രൂയിസ് ബോട്ടിൽ വെള്ളം നിറഞ്ഞത് അതിവേഗത്തിൽ

ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് വീട്ടിൽ കുഴഞ്ഞു വീണ് ഗുരുതരാവസ്ഥയിൽ

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ മദ്യപിച്ച് നിയമസഭയിലെത്തി; ആരോപണവുമായി പ്രതിപക്ഷം, കുരുക്കിലായി ആം ആദ്മി

പൊതുസ്ഥലത്ത് നിസ്കാരം നടത്തുന്നത് നിങ്ങളുടെ മൗലികാവകാശമല്ല, ഗതാഗതത്തെയോ പൗരസ്വാതന്ത്ര്യത്തെയോ ബാധിക്കരുത്- കോടതി

ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്ന കുടുംബത്തെ തീവ്ര ഇസ്ലാമിസ്റ്റുകൾ ആക്രമിച്ചു; ഗർഭിണിയടക്കമുള്ളവരുടെ വസ്ത്രങ്ങൾ വലിച്ചുകീറി, ഒമ്പത് പേർക്ക് പരിക്ക്

ക്യൂബയെ ആക്രമിക്കാൻ എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്, സൈനിക വിന്യാസത്തിന് സൂചന നൽകി

പശ്ചിമ ബംഗാളിലെ 15 ബൂത്തുകളിൽ റീപോളിംഗ് ആരംഭിച്ചു, സുരക്ഷയ്‌ക്കായി ആർ‌എ‌എഫ് സുസജ്ജം

കിഷ്ത്വാറിൽ തീവ്രവാദികളുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന : കാർബൈൻ തോക്ക്, ഗ്രനേഡ് ലോഞ്ചർ വലിയ തോതിലുള്ള വെടിക്കോപ്പുകൾ കണ്ടെടുത്തു

എക്സിറ്റ് പോളുകൾ വന്നതിന് പിന്നാലെ മലപ്പുറം ജില്ല വിഭജിച്ച് തിരൂരങ്ങാടി കേന്ദ്രമാക്കി പുതിയ ജില്ല വേണമെന്ന് യൂത്ത് ലീഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.