Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശനിയാഴ്ച സ്‌കൂള്‍ പ്രവൃത്തിദിനം; അമിതഭാരം അടിച്ചേല്‍പ്പിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2024, 08:00 am IST
in Kerala

കൊച്ചി: 25 ശനിയാഴ്ചകള്‍ പ്രവൃത്തി ദിനമാക്കിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സര്‍ക്കാര്‍ തലത്തില്‍ തുടരുന്ന ഏകപക്ഷീയ നീക്കമാണിതെന്നും യാതൊരു കൂടിയാലോചനയും നടത്താതെ എടുത്ത തീരുമാനം വിദ്യാര്‍ത്ഥികളെയും ഒപ്പം അധ്യാപകരേയും ബാധിക്കുന്നതായും പരാതി. കുട്ടികള്‍ക്ക് ആഴ്ചയില്‍ അഞ്ച് ദിവസം ക്ലാസുകള്‍ക്ക് ശേഷം വരുന്ന ശനിയാഴ്ച എക്സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റിയുടെ ദിനമാണ്.

പത്താം ക്ലാസിലെ കുട്ടികള്‍ക്ക് പ്രത്യേക കോച്ചിങ് ക്ലാസുകളും നടന്നിരുന്നത് ഈ ദിവസമാണ്. മറ്റ് പല മത്സരങ്ങളും മേളകളുമടക്കം ഈ ദിനത്തിലാണ് നടന്നിരുന്നത്. നേരത്തെ ഇത് സംബന്ധിച്ച് നടന്ന യോഗത്തില്‍ 205 പ്രവൃത്തി ദിനങ്ങളാണ് അംഗീകരിച്ചത്.

പിന്നാലെ കലണ്ടര്‍ പുറത്തിറക്കിയപ്പോള്‍ 220 ദിവസമാക്കി. എന്നാല്‍ ഹയര്‍സെക്കന്‍ഡറി തലത്തില്‍ ഈ മാറ്റമില്ല.
മുമ്പ് ശനിയാഴ്ചകളില്‍ ഹയര്‍സെക്കന്‍ഡറി പ്രവൃത്തി ദിനമായിരുന്നു. ഇത് മാറ്റി സമയം കൂട്ടിയാണ് തിങ്കള്‍ മുതല്‍ വെള്ളിവരെയാക്കിയത്. പുതിയ പരിഷ്‌കാരം വരുന്നതോടെ യുപി സ്‌കൂളിലെ കുട്ടികള്‍ക്കും ശനിയാഴ്ചകളില്‍ സ്‌കൂളിലെത്തേണ്ടി വരും. ഇത് അവരുടെ അവധിയേയും മറ്റ് പ്രവര്‍ത്തനങ്ങളേയും ബാധിക്കും.

പ്രൈമറി, അപ്പര്‍ പ്രൈമറി വിഭാഗങ്ങള്‍ക്ക് യഥാക്രമം 800, 1000 മണിക്കൂര്‍ അധ്യയനമാണ് 2009ലെ വിദ്യാഭ്യാസ അവകാശ നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം അധ്യയനദിനങ്ങള്‍ 210 ആക്കുന്നതിന് കാരണമായി വിദ്യാഭ്യാസ മന്ത്രി പറഞ്ഞത് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശമുണ്ടെന്നായിരുന്നു.

ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായപരിധി ആറ് വയസ്, പ്രൈമറി പ്രഥമാധ്യാപക സ്ഥാനക്കയറ്റത്തിന് ടെസ്റ്റ് യോഗ്യത തുടങ്ങിയ വിഷയങ്ങളിലൊക്കെ കേന്ദ്ര നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായ നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്റേതെന്ന് ചൂണ്ടിക്കാട്ടിയപ്പോളാണ് അന്ന് 205 ആയി പുനര്‍ ക്രമീകരിക്കാന്‍ തയ്യാറായത്. അധ്യയന ദിനങ്ങളുടെ എണ്ണം കൂട്ടുന്നതിന് ഓരോ വര്‍ഷവും ഓരോ ന്യായവാദങ്ങള്‍ ആണ് വിദ്യാഭ്യാസ വകുപ്പ് നിരത്തുന്നത്.

ദുര്‍വാശിക്ക് പിന്നില്‍ ബാഹ്യ ഇടപെടല്‍

അധ്യയനദിനങ്ങള്‍ 220 ആക്കണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ ദുര്‍വാശിക്ക് പിന്നില്‍ ബാഹ്യ ഇടപെടലാണെന്ന് ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍. അധ്യാപക സമൂഹത്തെ വിശ്വാസത്തിലെടുത്തല്ല അധ്യയന ദിനങ്ങള്‍ കൂട്ടിയത്. തുടര്‍ച്ചയായ ആറ് അധ്യയന ദിനങ്ങള്‍ പാടില്ലെന്ന ചട്ടവും പാലിക്കുന്നില്ല. ഏകപക്ഷീയ പരിഷ്‌കാരങ്ങള്‍ ഗുണം ചെയ്യില്ല. 220 അധ്യയന ദിവസങ്ങള്‍ ഉറപ്പാകണമെങ്കില്‍ ക്ലസ്റ്റര്‍ പരിശീലനങ്ങള്‍ക്കുവേണ്ടി ഇനിയും 5 ശനിയാഴ്ചകള്‍ കൂടി അധ്യാപകര്‍ക്ക് പ്രവൃത്തിദിനമാക്കേണ്ടതുണ്ട്. വരും ദിവസങ്ങളില്‍ പ്രക്ഷോഭം ശക്തമാക്കുമെന്ന് ഗോപകുമാര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം കുട്ടികളില്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്നതായി കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍. സംഭവത്തില്‍ പ്രതിഷേധിച്ച് 11ന് തിരുവനന്തപുരത്ത് ഡിജിഇ ഓഫീസ് മാര്‍ച്ച് നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുള്‍ മജീദ് എറണാകുളത്ത് പത്രസമ്മേളത്തില്‍ അറിയിച്ചു. വിദ്യാഭ്യാസ അവകാശങ്ങളെ കാറ്റില്‍ പറത്തിയുള്ള ഏകപക്ഷീയമായ തീരുമാനത്തെ കോടതി വഴിയും ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

 

Tags: Education Minister V SivankuttyKerala Education DepartmentSaturday schoolOverloading
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗൾഫിലെ എസ്‌എസ്‌എൽസി, പ്ളസ്‌ടു പരീക്ഷകൾ മാറ്റി; പുതുക്കിയ തീയതി പിന്നീട്

Kerala

ശിവന്‍കുട്ടി കേരളത്തിലെ അദ്ധ്യാപകരെ വഞ്ചിച്ചു: എന്‍ടിയു

Kerala

പരീക്ഷകൾ 23-ന് അവസാനിക്കും! ക്രിസ്മസ് അവധി 12 ദിവസമാക്കി ഉയർത്തി

Kerala

ആര്യയെ ആരിലും കൂടുതൽ ന്യായീകരിച്ച് ശിവൻകുട്ടി , ഒരു പരാതിയും ആര്യയുടെ പ്രവർത്തനത്തെക്കുറിച്ച് ലഭിച്ചിട്ടില്ലെന്നും മന്ത്രി

Kerala

പൊതുവിദ്യാഭ്യാസ മേഖലയുടെ സുതാര്യത ഉറപ്പാക്കും, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി: മന്ത്രി വി ശിവൻകുട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.