Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പിണറായിക്കും പാര്‍ട്ടിക്കും നിര്‍ണായകം

അനിൽ ജി by അനിൽ ജി
Jun 4, 2024, 02:10 am IST
in Kerala

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും നിര്‍ണായകമാകും. രാജ്യത്ത് മറ്റെവിടെയെങ്കിലും പാര്‍ട്ടിക്ക് ഒരു സീറ്റെങ്കിലും ലഭിക്കാനുള്ള സാധ്യത തന്നെ തീരെക്കുറവാണെന്നതിനാല്‍ പ്രതീക്ഷ മുഴുവന്‍ കേരളത്തിലാണ്. എന്നാല്‍ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും കേരളത്തിലെ അവസ്ഥ ഇപ്പോള്‍ അതിദയനീയവും.

ഒന്നിനു പിന്നാലെ മുഖ്യമന്ത്രിക്കു നേരെ ഉയര്‍ന്ന അഴിമതി, മാസപ്പടി, സ്വര്‍ണക്കടത്ത് ആരോപണങ്ങള്‍, മകള്‍ വീണയ്‌ക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ തുടങ്ങിയവയെല്ലാം സര്‍ക്കാരിനെയും പാര്‍ട്ടിയെയും വലിയ കുഴപ്പത്തിലാണ് എത്തിച്ചിരിക്കുന്നത്. ഇതിനുപുറമേ സര്‍ക്കാരിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധി, ഭരണത്തിലെ ഗുരുതരമായ വീഴ്ചകള്‍, കെടുകാര്യസ്ഥത, സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പാവപ്പെട്ടവരുടെ തുച്ഛമായ സാമൂഹ്യ പെന്‍ഷനും വരെ മുടങ്ങിയത്, വിലക്കയറ്റം, തൊഴിലില്ലായ്‌മ, പാര്‍ട്ടിക്കാരുടെ അക്രമങ്ങള്‍, അഴിമതി, അഹങ്കാരം എന്നിവയെല്ലാം സര്‍ക്കാരിനെതിരെ വലിയ ജനവികാരം ഉണ്ടാക്കിയിട്ടുണ്ട്. ക്രമസമാധാന തകര്‍ച്ച, സിദ്ധാര്‍ത്ഥന്റെ അരുംകൊല, ഗുണ്ടാ വിളയാട്ടം, പോലീസിന്റെ മാഫിയാബന്ധം എന്നിവയും സര്‍ക്കാരിനും പാര്‍ട്ടിക്കും വളരെ മോശമായ പേരാണ് ചാര്‍ത്തിക്കൊടുത്തത്.

ബാര്‍ കോഴയാണ് സര്‍ക്കാരിനെയും പാര്‍ട്ടിയേയും ഒരു പോലെ പിടിച്ചുലച്ച ഏറ്റവും ഒടുവിലത്തെ അഴിമതി. ഡ്രൈ ഡേ എടുത്തുകളയാനും ഇന്‍ഫോപാര്‍ക്കിലും മറ്റും മദ്യക്കടകള്‍ തുറക്കാന്‍ അനുമതി നല്‍കാനും മറ്റുമായി ആയിരം കോടിയുടെ കോഴ ഇടപാടിന് വഴി തുറന്നതായിടുന്നു വിവാദമായത്. പാര്‍ട്ടി ഇതിനകം 25 കോടി വാങ്ങുകയും ചെയ്തുവെന്നായിരുന്നു ആരോപണം. ഈ വിവാദം കേരളത്തിലെ തെരഞ്ഞെടുപ്പിനു ശേഷമാണ് ഉയര്‍ന്നത്. അല്ലായിരുന്നെങ്കില്‍ പാര്‍ട്ടിയുടെ അവസ്ഥ അതിദയനീയമായേനെ.

കടുത്ത പാര്‍ട്ടി അണികള്‍ക്കു പോലും സര്‍ക്കാരിനെയും അവരുടെ നടപടികളിയും ദഹിക്കുന്നില്ല. പാര്‍ട്ടിയുടെ സര്‍വീസ് സംഘടനകള്‍ക്കും ഈ സര്‍ക്കാര്‍ ഒന്നു പോയിരുന്നുവെങ്കില്‍ എന്ന ആത്മാര്‍ത്ഥമായ ആഗ്രഹമുണ്ട്. ഘടക കക്ഷികളുടെ നിലപാടും വ്യത്യസ്തമല്ല. ബാര്‍ കോഴയില്‍ സിപിഐ അവരുടെ അതൃപ്തി പരസ്യമായി രേഖപ്പെടുത്തിയിരുന്നു.

ഈ സാഹചര്യത്തില്‍ പാര്‍ട്ടിക്ക് സീറ്റുകള്‍ വളരെയേറെ കുറയുമെന്ന് ഉറപ്പാണ്. 12 സീറ്റ് കിട്ടുമെന്നൊക്കെയാണ് പാര്‍ട്ടി പറയുന്നതെങ്കിലും പരമാവധി മൂന്ന് സീറ്റ് എന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ ആവര്‍ത്തിക്കുന്നത്. ഒരു സീറ്റ് പോലും കിട്ടില്ലെന്നും ബിജെപിയുടേയും സിപിഎമ്മിന്റെയും വോട്ടുവിഹിതം തമ്മില്‍ കേവലം രണ്ടു ശതമാനത്തിന്റെ വ്യത്യാസമേ ഉണ്ടാകുകയുള്ളുവെന്നാണ് ഒരു എക്‌സിറ്റ് പോളില്‍ പറയുന്നത്. അങ്ങനെയെങ്കില്‍ സ്ഥിതി പരമ ദയനീയമാകും.

ഫലം വരുന്നതോടെ പാര്‍ട്ടിയില്‍ നിന്നു പോലും പിണറായിക്കെതിരെ ശബ്ദമുയരാം. ഭയപ്പെടുത്തിയും അച്ചടക്കത്തിന്റെ വാള്‍ കാട്ടിയും നിലയ്‌ക്ക് നിര്‍ത്തിയിരിക്കുന്നവര്‍ തല ഉയര്‍ത്താം. നിയമസഭാ തെരഞ്ഞെടുപ്പിന് അധികകാലമില്ലാത്തതിനാല്‍ പിണറായി മാറണമെന്ന ആവശ്യവും പാര്‍ട്ടിയില്‍ ഉയരാം. ഇല്ലെങ്കില്‍ പോലും പിണറായിയുടെ പാര്‍ട്ടിയിലെ പിടിപാട് അയയും.

പാര്‍ട്ടിയുടെ അവസ്ഥയും മോശമാകും. ബിജെപി മികച്ച രീതിയില്‍ വോട്ടു പിടിക്കുക കൂടി ചെയ്താല്‍ കാര്യങ്ങള്‍ പാര്‍ട്ടിക്ക് കൈവിട്ടു പോകും.

 

Tags: Pinarayi VijayanCPM KeralaLok Sabha election result
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

Editorial

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

Kerala

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

Kerala

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

Kerala

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

പുതിയ വാര്‍ത്തകള്‍

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.