Monday, June 23, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഏറെ വ്യത്യസ്തമായ സങ്കല്‍പ്പങ്ങള്‍, ആചാരങ്ങള്‍

കാവുകളുടെ നാടാണ് മലബാര്‍. അവയില്‍ തികച്ചും വ്യത്യസ്തമാണ് വള്ളിയൂര്‍ക്കാവ്. സങ്കല്‍പ്പത്തില്‍, ആചാരത്തില്‍, അനുഷ്ഠാനത്തില്‍ ഈ വയനാടന്‍ കാവ് അസാധാരണമായി നില്‍ക്കുന്നു.

കെ. സജീവന്‍ by കെ. സജീവന്‍
Jun 1, 2024, 03:03 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

വയനാട്ടിലെ വനവാസികളുടെ ഏറ്റവും വലിയ ഒത്തുചേരലാണ് വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്ര മഹോത്സവം. മീനം ഒന്നു മുതല്‍ 14 വരെയുള്ള ആറാട്ട് മഹോത്സവം ജില്ലയിലെ ഏറ്റവും വലിയ ഉത്സവമാണ്. മറ്റു ക്ഷേത്രങ്ങളില്‍ നിന്ന് വിഭിന്നമായി ഉത്സവം തുടങ്ങി ഏഴാം നാളാണ് ഇവിടെ കൊടിയേറ്റം. കാര്‍ഷിക ജനതയും വനവാസികളുമായുള്ള കാവിന്റെ ബന്ധം ഒന്ന് വേറെ തന്നെയാണ്. ഉത്സവം കഴിഞ്ഞ് ഏഴാം നാളാണ് കൊടിയിറക്കവും. ഉത്സവ നാളില്‍ താഴേകാവിലും മേലേക്കാവിലും എക്‌സിബിഷന്‍ സ്റ്റേജിലും ഉത്സവ പറമ്പിലും നടക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളിലേക്ക് ജില്ലയ്‌ക്ക് പുറത്ത് നിന്നും ജനങ്ങള്‍ ഒഴുകിയെത്തും. പണ്ട് വള്ളിയൂര്‍ക്കാവില്‍ കുളിച്ച് തൊഴലായിരുന്നു പ്രധാനം. താഴേകാവിന് അടുത്തുള്ള കബനി നദിയില്‍ കുളിച്ച് ഈറനായി അമ്മയെ വണങ്ങുന്നതായിരുന്നു ആചാരം. മറ്റു ക്ഷേത്രങ്ങളില്‍ നിന്ന് ഭിന്നമായി വൈവിധ്യമാര്‍ന്ന ഉത്സവാഘോഷ ചടങ്ങുകളാണ് വള്ളിയൂര്‍ക്കാവിലേത്.

പള്ളിയറ വാള്‍ എഴുന്നള്ളിപ്പ്
മാനന്തവാടി താഴെയങ്ങാടി പാണ്ടിക്കടവിന് അടുത്തുള്ള പള്ളിയറ ഭഗവതി ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന വള്ളിയൂരമ്മയുടെ തിരുവായുധമായ പള്ളിയറവാള്‍, കുത്ത്‌വിളക്ക് താളവാദ്യമേളം എന്നിവയുടെ അകമ്പടിയോടെ ഒറ്റയാനപ്പുറത്ത് എഴുന്നള്ളിക്കുന്നതാണ് പള്ളിയറ വാള്‍ എഴുന്നള്ളിപ്പ്. മേല്‍ശാന്തിയാണ് വാള്‍ എഴുന്നള്ളിക്കുക. മീനം ഒന്നിന് തലേനാളാണ് ചടങ്ങ്. മുന്‍ കാലങ്ങളില്‍ ദൈവികമായ ചെറിയ ചടങ്ങ് മാത്രമായിരുന്നു ഇത്. ക്ഷേത്രം ട്രസ്റ്റിമാര്‍ ഉത്സവാഘോഷ കമ്മറ്റി ഭാരവാഹികള്‍ ഭക്തജനങ്ങള്‍ പൗര പ്രമുഖര്‍ എന്നിവര്‍ പരിപാടിയില്‍ ഭാഗഭാക്കാകും. പള്ളിയറ വാള്‍ എഴുന്നള്ളിപ്പ് ദര്‍ശിക്കുന്നതിനായി പള്ളിയറ ക്ഷേത്രം മുതല്‍ കാവുവരെ പാതയോരങ്ങളില്‍ ജനസഞ്ചയം ഉണ്ടാകും. താഴെക്കാവിലെ മണിപുറ്റിലാണ് പള്ളിയറവാള്‍ സൂക്ഷിക്കുക. ഉത്സവ നാളുകളില്‍ ഭക്തജനങ്ങള്‍ക്ക് വാള്‍ ദര്‍ശിക്കാന്‍ അവസരമുണ്ട്. ഉത്സവം കഴിഞ്ഞ് മീനം 15ന് രാവിലെ പള്ളിയറവാള്‍ തിരിച്ച് എഴുന്നള്ളിക്കും.

അരിയളവ്
പാട്ടുപുരയില്‍ നാല് നിലവിളക്ക് തെളിയിച്ച് ഗണപതിക്ക് പഴം ശര്‍ക്കര വെറ്റില അടക്ക, കല്‍ക്കണ്ടം, മുന്തിരി എന്നിവ സമര്‍പ്പിച്ച് ഉത്സവത്തിന് വേണ്ട അരി സ്ഥാനീയനായ കല്ലറപ്പായില്‍ തറവാട്ട് കാരണവര്‍ അളന്ന് കൊടുക്കുന്ന ചടങ്ങാണ് അരിയളവ് കല്ലറപ്പായില്‍ കുടുംബം അരി അളന്ന് കഴിഞ്ഞാന്‍ അത്താഴത്തിനുള്ള അരി വടക്കുംമാന്ദാനത്ത് വാര്യര്‍ അളന്ന് നല്‍കും. തുടര്‍ന്ന് ദേഹണ്ണം ചാര്‍ത്തല്‍ എന്ന ചടങ്ങ് നടത്തും. മീനം ഒന്നിന് തലേനാളാണ് അരിയളവും.

കഷണം മുറി
ദേഹണ്ണം ചാര്‍ത്തല്‍ ചടങ്ങിന് ശേഷം പാട്ട് പുരക്ക് ഇടത് വശത്ത് കുത്തുവിളക്കിന്റെ വെളിച്ചത്തില്‍ മേല്‍ശാന്തി ഭക്ഷണത്തിനുള്ള കറിയുടെ കഷണം മുറിക്കല്‍ ചടങ്ങ് നടത്തും. ഇതാണ് കഷണം മുറി. തുടര്‍ന്ന് മേലേക്കാവില്‍ ദീപാരാധനയും നടക്കും.
(തുടരും)

Tags: Temple
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആരാണ് ദ്വാരപാലകര്‍? ഒരു ക്ഷേത്രത്തില്‍ ദ്വാരപാലകര്‍ക്കുള്ള പ്രാധാന്യം എന്താണ്?

Samskriti

ആദ്യം തൊഴുന്നത് പ്രധാന മൂര്‍ത്തിയെ ആണോ? എങ്കില്‍ നിങ്ങള്‍ ചെയ്യുന്നത് തെറ്റാണ്!!

India

ഹനുമാൻ ക്ഷേത്രത്തിൽ ബീഫ് എറിഞ്ഞ് സംഘർഷമുണ്ടാക്കാൻ ശ്രമം ; നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നവരെ കണ്ടാൽ ഉടൻ വെടിവയ്‌ക്കാൻ ഉത്തരവിട്ട് ഹിമന്ത ബിശ്വ ശർമ്മ

Astrology

ഹനുമാന് വടമാല നേദിക്കുന്നത് എന്തിന് ?

Kerala

ഗുരുവായൂരിലെ ദർശനത്തിന് പോലും കോടിഫലം ; കണ്ണന് ഈ വഴിപാടുകൾ നൽകിയാൽ സർവ്വപാപങ്ങളും അകറ്റി ധനസമൃദ്ധി സാധ്യമാകും

പുതിയ വാര്‍ത്തകള്‍

കല്യാണത്തലേന്ന് മോഹൻലാലിന്റെ അച്ഛൻ ഒരു പൊതി തന്നു, സുരേഷ് ഗോപി ;ജ്യോത്സ്യൻ പറഞ്ഞ സ്ഥലത്ത് ഞാൻ അത് വച്ചിട്ടുണ്ട്.

ഹോർമുസ് കടലിടുക്ക് അടച്ചാലും ഇന്ത്യയ്‌ക്ക് പ്രശ്നമില്ല ; ബദൽ സംവിധാനം വർഷങ്ങൾക്ക് മുൻപേ ഒരുക്കി മോദി സർക്കാർ 

പ്രേംനസീർ പുരസ്ക്കാരങ്ങൾ സമർപ്പിച്ചു

തകര്‍ന്നടിഞ്ഞ് എല്‍ഡിഎഫ്; സ്വന്തം പഞ്ചായത്തിൽ പോലും ലീഡ് നേടാനാകാതെ എം. സ്വരാജ്, സിപിഎമ്മിന് കനത്ത തിരിച്ചടി

അമേരിക്ക ഇറാനിൽ ബോംബിട്ടതിൽ രോഷാകുലരായി ഹിസ്ബുള്ള ; യുഎസ് ഭീകരതയുടെ ഔദ്യോഗിക സ്പോൺസറാണെന്നും തീവ്രവാദ സംഘടന

നിലമ്പൂരിൽ താൻ പിടിച്ച 13573 പരം വോട്ടുകൾ സിപിഎമ്മിന്റേതെന്ന് അൻവർ

ഹൃദയാഘാതത്തെ തുടർന്ന് വിഎസ് അച്യുതാനന്ദൻ ആശുപത്രിയിൽ

സ്ത്രീകളെ രാത്രിയിൽ അറസ്റ്റ് ചെയ്യാൻ പാടില്ല; നിർദേശങ്ങളുമായി പോലീസ് പൗരാവകാശ രേഖ

ഇസ്ലാം മതത്തെ ചോദ്യം ചെയ്യാൻ ധൈര്യമുണ്ടോ ? സനാതൻ ധർമ്മത്തെ അപമാനിച്ച ഡിഎംകെയെ വിമർശിച്ച് പവൻ കല്യാൺ 

നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത്; യുഡിഎഫ് വിജയം 2016നുശേഷം ആദ്യമായി, അൻവർ ഫാക്ടർ ഉണ്ടായെന്ന് കെപിസിസി പ്രസിഡന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies