Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പോപ്പുലര്‍ ഫ്രണ്ട് നേതാവ് ഇ. അബൂബക്കറിനു ഡല്‍ഹി ഹൈക്കോടതി ജാമ്യം നിഷേധിക്കാനുള്ള കാരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2024, 08:56 am IST
in India

ന്യൂദല്‍ഹി: എന്‍ഐഎ ദേശവ്യാപക റെയ്ഡില്‍ പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് നേതാവ് ഇ. അബൂബക്കറിനു ഡല്‍ഹി ഹൈക്കോടതി ജാമ്യം നിഷേധിക്കാനുള്ള കാരണങ്ങളില്‍ പ്രധാനം സിദ്ദിഖ് കാപ്പന്റെ കൂട്ടുപ്രതികളും പി എഫ് ഐ ഹിറ്റ് സ്‌ക്വാഡ് അംഗങ്ങളുമായ അന്‍ഷാദ് ബദറുദ്ദീനും മസൂദ് അഹമ്മദിനും ഫണ്ട് നല്‍കിയതിന്റെ തെളിവ്.
ന്യൂഡല്‍ഹിയിലെ 5 പി എഫ് ഐ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നാണ് ഇവരുടെ അക്കൗണ്ടുകളിലേക്ക് പണം അയച്ചത്. ഇതില്‍ കാനറ ബാങ്ക് അക്കൗണ്ടില്‍ സിഗ്‌നേറ്ററി അബൂബക്കറാണ്.
ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് അബൂബക്കര്‍ ഫണ്ടു നല്‍കിയതായി കൃത്യമായ തെളിവു ലഭിച്ചതിനാല്‍ പ്രതിക്ക് ജാമ്യത്തിന് അര്‍ഹതയില്ലെന്ന് കഴിഞ്ഞ 28 നുള്ള വിധിയില്‍ ഹൈക്കോടതി വ്യക്തമാക്കി.
ഹത്രാസ് കലാപ ഗൂഡാലോചന കേസില്‍ സിദ്ധിഖ് കാപ്പനൊപ്പം യു പി പൊലീസിന്റെ പിടിയിലായ യാളാണ് മസൂദ് അഹമ്മദ്.
ക്യാംപസ് ഫ്രണ്ട് ഡല്‍ഹി സംസ്ഥാന സെക്രട്ടറിയായിരുന്ന മസൂദ് മീററ്റ് കലാപക്കേസിലും പ്രതിയായിരുന്നു.
സിദ്ദിഖ് കാപ്പന്‍ സംഘം പിടിയിലായപ്പോള്‍ മറ്റൊരു വാഹനത്തില്‍ അനുഗമിച്ചിരുന്ന ബദറുദ്ദിനും ഫിറോസ് ഖാനും യാത്ര ഉപേക്ഷിച്ചു ഡല്‍ഹിയിലേക്കു രക്ഷപ്പെട്ടു. നാലു മാസങ്ങള്‍ക്കു ശേഷം ഇരുവരെയും ലക്‌നൗവില്‍ സ്‌ഫോടക വസ്തുക്കളുമായി യു.പി എ ടി എസ് പിടി കൂടുകയായിരുന്നു.
സിദ്ദിഖ് കാപ്പന്‍ സംഘത്തിന്റെ അറസ്റ്റിനു പ്രതികാരമായി യുപിയിലെ തീര്‍ഥാടന കേന്ദ്രങ്ങളില്‍ ബോംബ് സ്‌ഫോടനം നടത്താനും ഹിന്ദു സംഘടനാ നേതാക്കളെ വധിക്കാനുമായിരുന്നു പദ്ധതി.
ബദറുദ്ദീന്‍ പന്തളം സ്വദേശിയും ഫിറോസ് ഖാന്‍ വടകര സ്വദേശിയുമാണ്.
ഇരുവരും ലക്‌നൗ ജയിലിലാണ് ഇപ്പോഴും.
കേസില്‍ മറ്റൊരു പ്രതിയായ മലപ്പുറം സ്വദേശി കെ.പി. കമാല്‍ രണ്ടര വര്‍ഷത്തോളം ഒളിവിലായിരുന്നു. മലപ്പുറത്തെ ഒളിസങ്കേതത്തില്‍ നിന്ന് യുപി പൊലീസ് പിടി കൂടിയ കമാലും ലക്‌നൗ ജയിലിലാണ്.

ജനാധിപത്യത്തെ അട്ടിമറിക്കാന്‍, ഭരണഘടനയെ ഇല്ലാതാക്കാന്‍, വിദ്വേഷം വളര്‍ത്താന്‍, സായുധസേന രൂപീകരിക്കാന്‍, എതിരാളികളെ ഇല്ലാതാക്കാന്‍, ശരിയ നടപ്പാക്കാന്‍, രാജ്യത്തൊരു ഖാലിഫേറ്റ് സ്ഥാപിക്കാന്‍, ഭീകര പ്രവര്‍ത്തനം നടത്തുകയായിരുന്നു പോപ്പുലര്‍ ഫ്രണ്ട് എന്നാണ് ഡല്‍ഹി ഹൈക്കോടതി പറഞ്ഞത്.

പോപ്പുലർ ഫ്രണ്ടിനെ കുറിച്ച് ഡൽഹി ഹൈക്കോടതി പറഞ്ഞ ഞെട്ടിക്കുന്ന വിവരങ്ങൾ-ശ്രീജിത്ത് പണിക്കര്‍

https://www.facebook.com/panickar.sreejith/videos/7840248882700614/

 

Tags: Popular Front Of India
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോപ്പുലര്‍ ഫ്രണ്ടിന്റെ 67.03 കോടിയുടെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി

Kerala

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ എസ്ഡിപിഐയിലേക്ക് കുടിയേറി: ഡി ജി പി റവാഡ ചന്ദ്രശേഖര്‍,രാജ്യത്ത് മയക്കു മരുന്ന് ഭീകരത

News

എസ്ഡിപിഐക്ക് പിഎഫ്ഐ നല്‍കിയത് കണക്കില്‍പ്പെടാത്ത പണം

India

പിഎഫ്ഐയുടെ ഗൂഢാലോചന : ബംഗ്ലാദേശി കുടിയേറ്റക്കാർക്ക് ജാർഖണ്ഡിലെ ആദിവാസി പെൺകുട്ടികളെ വിവാഹം കഴിച്ച് ഭൂമി വാങ്ങിക്കൂട്ടാൻ സഹായമൊരുക്കുന്നു

News

പോപ്പുലർ ഫ്രണ്ട് കോവിഡ് കാലത്ത് ഫണ്ടൊഴുക്കിയത് മാസ്ക് കച്ചവടത്തിന്റെ മറവിൽ

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.