തിരുവനന്തപുരം: പാളയം സിഎസ്ഐ ചര്‍ച്ചില്‍ ഭരണത്തെ ചൊല്ലിയുള്ള ചേരിതിരിഞ്ഞ് സംഘര്‍ഷം. ദക്ഷിണേകരള മഹായിടവകയുെട അധികാരവുമായി ബന്ധെപ്പട്ടാണ് സംഘര്‍ഷമുണ്ടായത്. ഇേതത്തുടര്‍ന്ന് ബിഷപ്പിന്റെ ചുമതയുളള മേനാജ് റോയിസ് വിക്ടറിെന ഇറക്കിവിട്ടു.
മുന്‍ അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി ടി.ടി. പ്രവീണ്‍ പക്ഷമാണ് ബിഷപ്പിെന ഇറക്കിവിട്ടത്. ബിഷപ്പിെന ഇറക്കിവിട്ടതിെനതിെര ഒരു വിഭാഗം പ്രതിഷേധം ഉയര്ത്തിയേതാെട സംഘര്‍ഷം ഉണ്ടാവുകയായിരുന്നു. സംഘര്‍ഷം ശക്തമായേതാെട സ്ഥലത്ത് വന്‍ പോലീസ്
സംഘത്തെ വിന്യസിച്ചു.
പഴയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ പിരിച്ചുവിട്ടു പുതിയ ബിഷപ്പിന് ചുമതല നല്‍കിയിരുന്നു. ഇത് ചോദ്യം ചെയ്ത് പഴയ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി സുപ്രീംകോടതിയില്‍ നിന്ന് അനുകൂല വിധി വാങ്ങിയിരുന്നു.
ഈ വിധിയുമായി അധികാരേമെറ്റടുക്കാന് ഓഫീസിനകേത്തക്ക് കയറാന്‍ ശ്രമിച്ചേപ്പാഴാണ് പ്രതിഷേധമുണ്ടായത്. സുപ്രീംകോടതി വിധിയുമായി എത്തിയ വിഭാഗത്തെ അകേത്തക്ക് പ്രവേശിപ്പിക്കില്ലെന്ന നിലപാടിലാണ് ബിഷപ്പിെന അനുകൂലിക്കുന്നവര്‍. മുന്‍ ബിഷപ്പായിരുന്ന ധര്‍മ്മരാജ് റസാലത്തിെനതിെരയും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. അനുകൂല വിധി ഉെണ്ടന്ന അവകാശവുമായി പഴയ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി രംഗെത്തത്തിെയങ്കിലും അങ്ങെന ഒരു വിധിയിെല്ലന്ന നിലപാടിലാണ് പുതിയ ബിഷപ്പിെന അനുകൂലിക്കുന്നവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: