Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കാസബ്ലാങ്ക ചെസ്- വിചിത്രമായ ഒരു ചെസ് മത്സരം; വിശ്വനാഥന്‍ ആനന്ദിനെ പത്ത് നീക്കത്തില്‍ തോല്‍പിച്ച് മാഗ്നസ് കാള്‍സന്‍; കിരീടം കാള്‍സന്

ഉദാഹരണത്തിന് വിശ്വനാഥന്‍ ആനന്ദിനെ പത്ത് നീക്കങ്ങള്‍ കൊണ്ട് മാഗ്നസ് കാള്‍സന്‍ തോല്‍പിച്ച ഗെയിം ഇവാന്‍സ് ഗാംബിറ്റ് എന്ന 19ാം നൂറ്റാണ്ടില്‍ രൂപപ്പെട്ട ഓപ്പണിംഗിലായിരുന്നു ഈ കളി.

ഗിരീഷ്‌കുമാര്‍ പി ബി by ഗിരീഷ്‌കുമാര്‍ പി ബി
May 21, 2024, 08:58 pm IST
in Sports
FacebookTwitterWhatsAppTelegramLinkedinEmail

കാസബ്ലാങ്ക: മൊറോക്കൊയിലെ തുറമുഖ നഗരമാണ് കാസബ്ലാങ്ക. അവിടെ കഴിഞ്ഞ ആഴ്ച നടന്ന കാസബ്ലാങ്ക ചെസില്‍ നാലര പോയിന്‍റോടെ ലോകഅജയ്യ താരം മാഗ്നസ് കാള്‍സന്‍ ജേതാവായി. ആകെ നാല് പേര്‍ മാത്രമാണ് ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുത്തത്- ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ്, അമേരിക്കയുടെ ഹികാരു നകാമുറ, പിന്നെ ആഫ്രിക്കയിലെ ഗ്രാന്‍റ് മാസ്റ്ററായ ഈജിപ്തില്‍ നിന്നുള്ള ബാസെം അമിന്‍ എന്നിവരാണ് പങ്കെടുത്തത്.

ഈ ടൂര്‍ണ്ണമെന്‍റ് മറ്റ് ചെസ് ടൂര്‍ണ്ണമെന്‍റുകളില്‍ നിന്നും വ്യത്യസ്തമാണ്. ചരിത്രത്തില്‍ അടയാളപ്പെടുത്തിയിട്ടുള്ള ഇതിഹാസ ഗെയിമുകളുടെ ഇടയിലേതെങ്കിലും ഒരു ഘട്ടത്തില്‍ നിന്നായിരിക്കും കാസബ്ലാങ്ക ചെസില്‍ കളി തന്നെ ആരംഭിക്കുക. ഉദാഹരണത്തിന് വിശ്വനാഥന്‍ ആനന്ദിനെ പത്ത് നീക്കങ്ങള്‍ കൊണ്ട് മാഗ്നസ് കാള്‍സന്‍ തോല്‍പിച്ച ഗെയിം ഇവാന്‍സ് ഗാംബിറ്റ് എന്ന 19ാം നൂറ്റാണ്ടില്‍ രൂപപ്പെട്ട ഓപ്പണിംഗിലായിരുന്നു ഈ കളി. ആരംഭിച്ചത്. ഇവാന്‍സ് ഗാംബിറ്റ് എന്ന ഓപ്പണിംഗ് ശൈലിയില്‍ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട മൂന്ന് സുപ്രധാന ഗെയിമുകളുണ്ട്. 1889ല്‍ ചിഗോറിനും സ്റ്റെയിനിറ്റ്സും തമ്മിലുള്ള മത്സരം. 1908ല്‍ ലാസ്കറും ടറാഷും തമ്മിലുള്ള പോരാട്ടം. 1958ല്‍ ബൈകോവയും റുബ്സോവയും തമ്മില്‍ നടന്ന പോരാട്ടം. ഇവാന്‍സ് ഗാംബിറ്റില്‍ നടന്ന ഒരു കളിയുടെ 11ാം നീക്കം മുതലാണ് മാഗ്നസ് കാള്‍സനും വിശ്വനാഥന്‍ ആനന്ദും തമ്മില്‍ കളി തുടങ്ങിയത്.

ആനന്ദും മാഗ്നസ് കാള്‍സനും തമ്മില്‍ ഗെയിം ആരംഭിക്കുമ്പോള്‍ ഉള്ള ചെസ് ബോര്‍ഡിലെ കരുക്കളുടെ പൊസിഷന്‍ ഇങ്ങിനെയാണ്:

അവിടെ നിന്നും പത്ത് നീക്കത്തില്‍ അതായത് 20ാം നീക്കത്തില്‍ മാഗ്നസ് കാള്‍സന്‍ വിശ്വനാഥന്‍ ആനന്ദിനെ തോല്‍പിച്ചു. ഗ്രാന്‍റ് മാസ്റ്റര്‍മാരും കമന്‍റേറ്റര്‍മാരുമായ ജാന്‍ ഗുസ്റ്റാഫ്സനും ഡാനിയല്‍ നാരോഡിസ്കിയും ആണ് കാസബ്ലാങ്ക ചെസിലെ മത്സരങ്ങള്‍ക്ക് വേണ്ടി ചെസ് ചരിത്രത്തിലെ പ്രധാന ഗെയിമുകള്‍ തെരഞ്ഞെടുത്തത്. ഇതില്‍ ഒരു ചെസ് താരത്തിന്റെ വൈഭവം കൂടുതല്‍ വെളിപ്പെടുന്നു. കാരണം ആദ്യ പത്ത് നീക്കത്തിന് ശേഷമുള്ള ചെസ് ബോര്‍ഡിലെ പൊസിഷന്‍ നോക്കി കരുക്കള്‍ നീക്കുകയും എതിരാളിയെ തോല്‍പിക്കുകയും ചെയ്യുക എന്നത് ഒരു താരത്തിന്റെ യഥാര്‍ത്ഥ മിടുക്ക് വെളിവാക്കുന്നു.

ബോറിസ് സ്പാസ്കിയും ബോബി ഫിഷറും തമ്മില്‍, കാര്‍പോവും കാസ്പറോവും തമ്മില്‍, അലെഖിന്‍നും കാപബ്ലാങ്കയും തമ്മില്‍,,,,,അതെ, ചെസ് ചരിത്രത്തിലെ ഇതിഹാസതാരങ്ങള്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലുകളിലെ പല ഗെയിമുകളും കാസാബ്ലാങ്ക ടൂര്‍ണ്ണമെന്‍റില്‍ കളിക്കപ്പെട്ടു. ചെസിന്റെ ചരിത്രപോരാട്ടങ്ങള്‍ ഹൃദിസ്ഥമായ ഒരു താരത്തിന് മാത്രമേ ഈ കളികള്‍ ഇടയ്‌ക്ക് വെച്ച് സുഗമമായി തുടരാന്‍ കഴിയൂ. അതറിഞ്ഞില്ലെങ്കില്‍ എളുപ്പത്തില്‍ കാലിടറും.

കാസബ്ലാങ്ക ചെസ് ടൂര്‍ണ്ണമെന്‍റില്‍ മാഗ്നസ് കാള്‍സന്‍ അനായാസം കിരീടം നേടി. രണ്ട് ദിവസങ്ങളില്‍ ഈ നാല് കളിക്കാരും അന്യോന്യം ഏറ്റുമുട്ടി. ആകെ ഒരാള്‍ക്ക് ആറ് കളികള്‍. ഒരു റൗണ്ടില്‍ വിശ്വനാഥന്‍ ആനന്ദിനെയും ഹികാരു നകാമുറയെയും തോല്‍പിച്ച കാള്‍സന്‍ അടുത്ത ദിവസം ഇരുവരുമായി സമനില നേടി. നാല് പോയിന്‍റ് നേടിയ (ഒരു ജയത്തിന് നല്‍കുക രണ്ട് പോയിന്‍റാണ്). കാള്‍സന്‍ ബാസെം അമിന്‍ എന്ന ഡോക്ടര്‍ കൂടിയായ, ഫിഡെ റേറ്റിംഗില്‍ 2700 പോയിന്‍റുള്ള ഈജിപ്തിലെ ഗ്രാന്‍റ് മാസ്റ്ററെ തോല്‍പിക്കുകയും ചെയ്തു. നാലര പോയിന്‍റോടെ കാള്‍സന്‍ കിരീടം നേടിയപ്പോള്‍ മൂന്നരപോയിന്‍റോടെ ഹികാരു നകാമുറ രണ്ടാതായി. മൂന്ന് പോയിന്‍റോടെ ആനന്ദ് മൂന്നാം സ്ഥാനം നേടിയപ്പോള്‍ ഒരു പോയിന്‍റ് മാത്രം നേടി ബാസെം അമിന്‍ നാലമനായി.

ചെസിന്റെ ചരിത്രത്തെ ഓര്‍മ്മിയ്‌ക്കുന്നു എന്നതാണ് കാസബ്ലാങ്ക ചെസ്സിനെ വ്യത്യസ്തമാക്കുന്നത്. അത് കളിക്കാരും കാണികളും ഒരുപോലെ ആസ്വദിക്കുകയും ചെയ്തു എന്നതാണ് കാര്യം. ചെസ് ചരിത്രത്തിലെ വിഖ്യാതമായ പോരാട്ടങ്ങള്‍ മിഡില്‍ ഗെയിമില്‍ നിന്നും തുടങ്ങുക എന്നത് കളിക്കാരുടെ യഥാര്‍ത്ഥ പ്രതിഭ മാറ്റുരച്ചുനോക്കുന്ന വഴികൂടിയായതിനാല്‍ കാസബ്ലാങ്ക ചെസിന് ലോകം മുഴുവന്‍ ആരാധകരുണ്ട്.കാണികള്‍ക്ക് ആവേശമുണര്‍ത്തുന്ന പൊസിഷന്‍. രണ്ടുകൂട്ടര്‍ക്കും ജയസാധ്യതയുള്ള മിഡില്‍ ഗെയിം. അതാണ് ഈ ടൂര്‍ണ്ണമെന്‍റിന്റെ ആവേശം.

Tags: Bassem AminMagnus carlsenViswanathan AnandChess#magnuscarlsenCasablanca chessHikaru Nakamura
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഇക്കുറി ലോകചെസ് കിരീടത്തിന് ഗുകേഷുമായി മത്സരിക്കേണ്ട താരത്തെ കണ്ടെത്താനുള്ള കാന്‍ഡിഡേറ്റ്സ് ചെസില്‍ തൃശൂര്‍ക്കാരന്‍ നിഹാല്‍ സരിനും

സ്പോര്‍ട്സ് സൈക്കോളജിസ്റ്റ് പാഡി അപ്ടണ്‍ (വലത്ത്) ചെസ് താരം ഗുകേഷ് (ഇടത്ത്)
Sports

എസിയില്‍ രണ്ട് ഡിഗ്രി ചൂട് കുറച്ച് ഗുകേഷിനെ ലോകചെസ് കിരീടവിജയത്തിലേക്ക് നയിച്ച പാഡി അപ്ടണ്‍ എന്ന സ്പോര്‍ട്സ് സൈക്കോളജിസ്റ്റ്

ഇന്ത്യന്‍ ചെസ് താരങ്ങളായ അര്‍ജുന്‍ എരിഗെയ്സി (ഇടത്ത്) പ്രജ്ഞാനന്ദ (നടുവില്‍) ഗുകേഷ് (വലത്ത്)
Sports

പ്രജ്ഞാനന്ദയുടെ സൂപ്പര്‍ബെറ്റ് കിരീടത്തിലൂടെ വീണ്ടും ചെസിന്റെ നെറുകെയില്‍ ഇന്ത്യ

India

എന്താണ് ബെന്‍കോ ഗാംബിറ്റ്? യുഎസിന്റെ വെസ്ലി സോയെ തറ പറ്റിച്ച പ്രജ്ഞാനന്ദയുടെ പൂഴിക്കടകന്‍

Sports

സൂപ്പര്‍ബെറ്റ് റൊമാനിയയില്‍ പ്രജ്ഞാനന്ദയ്‌ക്ക് കിരീടം; സമ്മാനത്തുകയായി ലഭിക്കുക 66 ലക്ഷം രൂപ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയെ വിഭജിക്കാനുള്ള വഴി നോക്കി രാഹുല്‍ ഗാന്ധി; പാക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റവരെ കണ്ട് രാഹുല്‍ ഗാന്ധി

മാവോയിസ്റ്റ് കോട്ടകൾ തകർത്തെറിഞ്ഞു : ബസ്തറിൽ ഇനി വമ്പൻ വികസനം : വരുന്നത് 75 ലക്ഷം കോടിയുടെ വികസനപദ്ധതികൾ

അന്ന് ആക്രമണങ്ങൾ നടത്തിയിട്ട് സന്തോഷിച്ചു : ഇന്ന് തിരിച്ചടി കിട്ടിയ ശേഷം ‘യാ അള്ളാ! വിളിച്ചു കരയുകയാണ് പാകിസ്ഥാനികൾ : സുധാൻഷു ത്രിവേദി

തിരിച്ചടി നൽകാനാകുമെന്ന് ലോകത്തിനു മുന്നിൽ ഇന്ത്യ തെളിയിച്ചു ; കേന്ദ്രസർക്കാരിന്റെ നീക്കങ്ങളെ പ്രശംസിച്ച് ശശി തരൂർ

വ്യാജ പനീർ വിറ്റ് ഓരോ ദിവസവും സമ്പാദിച്ചത് 1.40 ലക്ഷം രൂപ ; മുഹമ്മദ് ഖാലിദ് അറസ്റ്റിൽ

മൂത്ത മകൻ തേജ് പ്രതാപ് യാദവിനെ കുടുംബത്തിൽ നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കി അഛൻ ലാലു : തേജിന്റെ പ്രണയം ലാലു കുടുംബത്തിൽ വിള്ളൽ വീഴ്‌ത്തി

നെറ്റിയിൽ മഞ്ഞളും, സിന്ദൂരവും , കൈയ്യിൽ ഹനുമാൻ ശില്പവും : അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി വിരാട് കോഹ്‌ലിയും അനുഷ്‌കയും

വെള്ളം ആയുധമാക്കരുത് : ഇന്ത്യയുടെ നടപടി പാകിസ്ഥാനിലെ 24 കോടി ജനങ്ങളുടെ ജീവൻ അപകടത്തിലാക്കും : പാകിസ്ഥാൻ

വീരമൃത്യൂ വരിച്ച ധീരസൈനികരുടെ ഭാര്യമാർക്ക് ആദരവ് : ക്ഷേമത്തിനായി ഒരു കോടി രൂപ നൽകി നടി പ്രീതി സിന്റ

ജ്യോതി മൽഹോത്രയുടെ ഫോണിൽ നിന്ന് വലിയ വെളിപ്പെടുത്തൽ ; പാകിസ്ഥാൻ യൂട്യൂബർ സീഷൻ ഹുസൈനുമായി സഹകരിച്ചാണ് അവർ ചാരപ്പണി ചെയ്തത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies