Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഇടുക്കിയിലെ കര്‍ഷകരുടെ നട്ടെല്ലൊടിച്ച് അത്യുഷ്ണം;കേരളത്തിന്റെ കൃഷി മന്ത്രി കേവലം പോസ്റ്റുമാനോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2024, 03:57 pm IST
in Article

 

എന്‍ .ഹരി
ബിജെപി മദ്ധ്യമേഖല പ്രസിഡന്റ്

ഭൂരിഭാഗം പ്രദേശങ്ങളും. പ്രധാന വിളകളായ ഏലം, ഗ്രാമ്പു, ജാതി, പച്ചക്കറികള്‍, പഴങ്ങള്‍ തുടങ്ങിയവയാണ് ഇടുക്കിയിലെ ഒരോ പ്രദേശങ്ങളിലേയും കൃഷികള്‍. കേരളത്തിലെ ഏതു കാലാവസ്ഥയിലും ഇടുക്കി ജില്ല ഏറെ പ്രശ്‌നങ്ങളില്ലാതെ മുന്‍പോട്ടു പോയിരുന്നതാണ് ഏതാനും വര്‍ഷങ്ങള്‍ വരെ കണ്ടിരുന്നത്. എന്നാല്‍ ഈ വര്‍ഷം സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമല്ലാതാവുകയും കേരളത്തില്‍ വീശിയടിച്ച ഉഷ്ണതരംഗങ്ങള്‍ മറ്റെല്ലാ പ്രദേശങ്ങളേ പോലെ ഇടുക്കിയേയും സാരമായി ബാധിച്ചു. ഇടുക്കിയുടെ വ്യത്യസ്തമാര്‍ന്ന കാലാവസ്ഥയും ഭൂപ്രകൃതിയും വേനല്‍ കാലത്തും കൃഷിയിടങ്ങളെ പരിപോഷിപ്പിച്ചിരുന്നു. അതിനാല്‍ തന്നെ ഈ കൃഷികളെല്ലാം ഈ സമയങ്ങളിലും വലിയ സാമ്പത്തിക ബാധ്യത വരാതെ മുന്നോട്ടു കൊണ്ടുപോകാന്‍ കര്‍ഷകര്‍ക്ക് സാധിച്ചിരുന്നു.

എന്നാല്‍ ഈ വര്‍ഷം ജനുവരി മുതല്‍ മെയ് ആദ്യവാരം വരെ ഇടുക്കിയിലൂടെ യാത്ര ചെയ്തവര്‍ കണ്ടത് കരളലിയിക്കുന്ന കാഴ്‌ച്ചകളായിരുന്നു. കരിഞ്ഞുണങ്ങിയ ഏല ചെടികളും ജാതി മരങ്ങളും തിരികെ ലഭിക്കാത്ത രീതിയില്‍ നശിച്ചു പോയിരിക്കുന്നു. കുടുംബങ്ങളുടെ വരുമാനം പാടെ ഇല്ലാണ്ടായിരിക്കുന്നു. വായ്‌പയെടുത്ത് പാട്ട കൃഷി നടത്തുന്നവര്‍ ആത്മഹത്യയുടെ വക്കിലെത്തി നില്‍ക്കുന്നു. ഈ സാഹചര്യം എല്ലാം നിലനില്‍ക്കുമ്പോളാണ് കേരളത്തിന്റെ കൃഷി മന്ത്രി  പി.പ്രസാദ് ഇടുക്കി സന്ദര്‍ശിച്ചത്.

സര്‍വ്വ സാധാരണക്കാരായ കര്‍ഷകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന സന്ദര്‍ശനത്തില്‍ വിള നാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ട പരിഹാരം നല്‍കി പ്രതിസന്ധി ഘട്ടത്തില്‍ സഹായിക്കുന്നതിനു പകരം കേന്ദ്രത്തിലേയ്‌ക്ക് കത്തയക്കാം എന്നു പറഞ്ഞു അവിടെ നിന്നും ഒഴിഞ്ഞു മാറാനാണ് മന്ത്രി ശ്രമിച്ചത്. ബഹുമാനപ്പെട്ട മന്ത്രിയുടെ വകുപ്പില്‍ ഒരു വലിയ ഉദ്യോഗസ്ഥ നിരയും ഗവേഷണ കേന്ദ്രങ്ങളും മറ്റെല്ലാ ആധുനിക സാങ്കേതിക വിദ്യകളുടെ സഹായവും ലഭ്യമാകുന്ന കേന്ദ്രങ്ങള്‍ ഉള്ളപ്പോള്‍ വെറും ഒരു പോസ്റ്റുമാന്റെ ജോലി ചെയ്തു നോക്കാം എന്നു പറഞ്ഞു മന്ത്രി കര്‍ഷകരോട് മാപ്പ് പറയണം. വരള്‍ച്ച നേരിടാന്‍ യാതൊരു മുന്നൊരുക്കമോ നഷ്ട പരിഹാരമോ നല്‍കാന്‍ ശ്രമിക്കാതെ കര്‍ഷകരെ കളിയാക്കുന്ന നിലപാടെടുത്ത മന്ത്രി രാജി വെച്ച് പുറത്തു പോണം. വരള്‍ച്ച കാരണം ഉണ്ടായ നഷ്ടം കണക്കാക്കുന്നതിനോ കര്‍ഷകരുടേയും കര്‍ഷക സംഘങ്ങളുടേയും ഒരു യോഗം പോലും വിളിച്ച് യാഥാര്‍ത്ഥ്യം മനസ്സിലാക്കാനുള്ള ഒരു ശ്രമം പോലും അധികാരികള്‍ നടത്തിയിട്ടില്ല.

എന്തിനും ഏതിനും കേന്ദ്രത്തെ കുറ്റം പറയുകയും എന്നാല്‍ എല്ലാ പദ്ധതികളും പേരു മാറ്റി നടത്തുകയും ചെയ്യുന്നു കേരള സര്‍ക്കാര്‍ സ്വന്തം പോക്കറ്റില്‍ നിന്നും ഒന്നും നല്‍കാന്‍ ഇല്ല എങ്കില്‍ ഈ വിഷയത്തില്‍ കേന്ദ്രത്തിന്റെ നിര്‍ദ്ദേശമനുസരിച്ചുള്ള റിപ്പോര്‍ട്ട് സമയബന്ധിതവും കൃത്യമായും നല്‍കി ലഭിക്കുന്ന സഹായം പേരു മാറ്റിയെങ്കിലും കര്‍ഷകര്‍ക്ക് നല്‍കാനുള്ള ഒരു സൗജന്യമെങ്കിലും ഇടുക്കിയിലെ കര്‍ഷകരോട് കാണിയ്‌ക്കാന്‍ തയ്യാറാവണം. അല്ലാത്ത പക്ഷം പുതിയ അദ്ധ്യയന വര്‍ഷം ഉള്‍പ്പെടെ ആരംഭിക്കുമ്പോള്‍ ഇടുക്കിയില്‍ തോരാതെ പെയ്യുന്ന മഴയില്‍ കണ്ണു നീരിന്റെ നനവും ഉപ്പു രസവും ഉണ്ടാവും എന്നത് സത്യമായിരിക്കും.

Tags: N.Hari
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയിലെ എസ്ഡിപിയുടെ അപകടകരമായ വളർച്ച: ജി.സുധാകരന്റെ വെളിപ്പെടുത്തലിൽ സമഗ്രാന്വേഷണം നടത്തണം: എൻ. ഹരി

Kerala

മദ്യനയം: കല്ലറങ്ങാട്ട് പിതാവ് പ്രകടിപ്പിച്ചത് കേരളത്തിൻറെ ആശങ്ക, ജോസ് കെ മാണി മൗനം വെടിയണം- എൻ ഹരി

Kerala

രാമായണം വായിച്ച് ലാൽസലാം ചൊല്ലി സഖാവ് സുധാകരൻ; മാറാത്തതെല്ലാം മാറുകയാണെന്ന് ബിജെപി നേതാവ് എൻ ഹരി

Kerala

കേരള പോലീസിലെ സഖാക്കളുടെ രക്ഷാപ്രവർത്തനം ബിജെപി-ആർഎസ്എസ് പ്രവർത്തകരോട് വേണ്ട: എൻ .ഹരി

Kerala

ധൂർത്തിന്റെ നീരാട്ടായ അയ്യപ്പ സംഗമം 5 മാസം പിന്നിടുമ്പോഴും വികസന മാസ്റ്റർ പ്ലാൻ ഇരുട്ടിൽ; കണക്ക് ചോദിക്കുമ്പോൾ കൈ മലർത്തി ദേവസ്വം മന്ത്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

ബംഗാളിൽ 18,497 സ്വത്തുക്കൾ മാത്രം ; 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.