Saturday, June 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മൂന്നാം ദിനവും നിയന്ത്രിക്കാനാകാതെ ഉത്തരാഖണ്ഡിലെ കാട്ടുതീ; 50 ഹെക്ടര്‍ വനം കത്തി നശിച്ചു; തീയണയ്‌ക്കാന്‍ പരിശ്രമം തുടര്‍ന്ന് സൈന്യം

കാട്ടുതീ പൈന്‍ ഏരിയയിലെ ഹൈക്കോര്‍ട്ട് കോളനിയിലേക്ക് വ്യാപിക്കാന്‍ തുടങ്ങിയതോടെ സംസ്ഥാനം സൈന്യത്തിന്റെ സഹായം തേടി. ഇതോടെ വ്യോമസേനയെത്തി റോഡിന് സമീപത്തേയും ഹൈക്കോര്‍ട്ട് കോളനിക്ക് സമീപത്തെയും തീയണച്ചു.

Janmabhumi Online by Janmabhumi Online
Apr 29, 2024, 05:31 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

നൈനിറ്റാള്‍: ഉത്തരാഖണ്ഡില്‍ കാട്ടുതീ വ്യാപിച്ച് 50 ഹെക്ടര്‍ വനം കത്തി നശിച്ചു. വെള്ളിയാഴ്ച രാത്രിയില്‍ നൈനിറ്റാള്‍ വനമേഖലയില്‍ കാട്ടുതീ വ്യാപിക്കാന്‍ തുടങ്ങിയത്. കാട്ടുതീ പൈന്‍ ഏരിയയിലെ ഹൈക്കോര്‍ട്ട് കോളനിയിലേക്ക് വ്യാപിക്കാന്‍ തുടങ്ങിയതോടെ സംസ്ഥാനം സൈന്യത്തിന്റെ സഹായം തേടി. ഇതോടെ വ്യോമസേനയെത്തി റോഡിന് സമീപത്തേയും ഹൈക്കോര്‍ട്ട് കോളനിക്ക് സമീപത്തെയും തീയണച്ചു.

നൈനിറ്റാളിലെ വ്യോമസേനാ താവളം, ഹൈക്കോടതി കോളനി, ജില്ലാ ആസ്ഥാനത്തിന് സമീപത്തെ റോഡുകള്‍ എന്നിവയ്‌ക്ക് സമീപത്തേക്കും വ്യാപിച്ചെങ്കിലും ഇതെല്ലാം നിയന്ത്രണ വിധേയമാക്കി. വ്യോമസേനയെ കൂടാതെ കരസേന, എന്‍ഡിആര്‍എഫ്, സംസ്ഥാന ഫയര്‍ഫോഴ്‌സ് എന്നിവരും തീയണയ്‌ക്കാനുള്ള പ്രയത്‌നത്തില്‍ പങ്കാളികളാണ്. സമീപവര്‍ഷങ്ങളില്‍ സംസ്ഥാനത്തുണ്ടായതില്‍ ഏറ്റവും വലിയ കാട്ടുതീയാണിത്.

എംഐ- 17 വി5 ഹെലിക്കോപ്ടറിന്റെ സഹായത്തോടെ നൈനിറ്റാളിന് സമീപത്തുള്ള ഭീംതാല്‍ തടാകത്തില്‍ നിന്ന് ബാംബി ബക്കറ്റില്‍ വെള്ളം ശേഖരിച്ചാണ് വ്യോമസേന തീയണയ്‌ക്കുന്നത്. ഒറ്റത്തവണ 5000 ലിറ്റര്‍ വെള്ളം ബാംബി ബക്കറ്റില്‍ നിറയ്‌ക്കാന്‍ സാധിക്കും. കാട്ടുതീ പടര്‍ന്നതിനെ തുടര്‍ന്ന് നൈനി തടാകത്തിലൂടെയുള്ള ബോട്ടിങ് നിര്‍ത്തിവച്ചു. തീ അണയ്‌ക്കുന്നതിനായി എല്ലാവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും, സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി അറിയിച്ചു.

തീ വ്യാപിച്ച സാഹചര്യങ്ങള്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. കാട്ടുതീ വ്യാപിച്ച് ജില്ലയില്‍ ഭീതി പടര്‍ന്നിട്ടുള്ള അടിയന്തര സാഹചര്യത്തില്‍ ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ ആരും അവധിയില്‍ പ്രവേശിക്കരുതെന്നും നിര്‍ദേശമുണ്ട്. അതേസമയം നൈനിറ്റാളിലും ഡെറാഡൂണിലും കഴിഞ്ഞ ദിവസം മഴ പെയ്തത് ആശ്വാസമായി. ഈ സ്ഥലങ്ങളിലേക്ക് തീ വ്യാപിക്കുന്നത് തടയാന്‍ സാധിച്ചു. കഴിഞ്ഞ ദിവസം രുദ്രപ്രയാഗിലും ജക്കോലിയിലും തീയിട്ടതിന് മുന്ന് പേര്‍ ഉത്തരാഖണ്ഡ് പോലീസിന്റെ പിടിയിലായിരുന്നു.

Tags: indian armyuttarkhandForest Fire
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഭിപ്രായ സ്വാതന്ത്ര്യമെന്നത് സൈന്യത്തെ ആക്ഷേപിക്കാനുള്ളതല്ല : രാഹുൽ ഗാന്ധിയ്‌ക്കെതിരെ അലഹബാദ് ഹൈക്കോടതി

India

ഇത് കോണ്‍ഗ്രസല്ല, പാകിസ്ഥാന്‍ നാഷണല്‍ കോണ്‍ഗ്രസ് (രാഹുല്‍) ആണെന്ന് അഡ്വ. ജയശങ്കര്‍

India

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലായ ഓപ്പറേഷൻ സിന്ദൂർ ; സൈന്യത്തിന് കരുത്തായത് റെഡ് ടീമിങ് ; ഇന്ത്യയുടെ രഹസ്യ പോരാളികൾ

India

രാജസ്ഥാനിൽ നിന്ന് മറ്റൊരു പാക് ചാരൻ കാസിം അറസ്റ്റിൽ, പാകിസ്ഥാൻ ബന്ധത്തിന് തെളിവ് കണ്ടെത്തി ; അന്വേഷണം തുടരുന്നു

India

സൈന്യത്തിന്റെ വീര്യത്തിൽ രാജ്യം മുഴുവൻ അഭിമാനിക്കുന്നു : മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

പുതിയ വാര്‍ത്തകള്‍

ഗുകേഷ് വീണു, മാഗ്സന് കാള്‍സന്‍ നോര്‍വ്വെ ചെസ് ചാമ്പ്യന്‍

മലപ്പുറത്ത് 25 കാട്ടുപന്നികളെ വെടിവച്ച് കൊന്നു

മുംബൈ കോര്‍പറേഷന്‍ വേണ്ടെന്ന് വെച്ച തുര്‍ക്കിയുടെ റോബോട്ടിക് ലൈഫ് ബോയ് (ഇടത്ത്)

തുര്‍ക്കി കമ്പനിയോട് നോ പറഞ്ഞ് മുംബൈ കോര്‍പറേഷന്‍; തുര്‍ക്കിയുടെ റോബോട്ടിക് ലൈഫ് ബോയ് വേണ്ട, തുര്‍ക്കി കമ്പനിക്ക് 64 ലക്ഷം നഷ്ടം

കൊഴിഞ്ഞാമ്പാറയില്‍ സ്‌കൂട്ടര്‍ കുഴിയില്‍ വീണ് മറിഞ്ഞ് യുവതി മരിച്ചു

പാലക്കാട് തെരുവുനായ ആക്രമണത്തില്‍ 4 പേര്‍ക്ക് പരിക്ക്

ബസിന്റെ എയര്‍ലീക്ക് പരിശോധിക്കവെ തല കുടുങ്ങി മെക്കാനിക് മരിച്ചു

ചെന്നിര്‍ക്കര പ്രക്കാനത്ത് മാലിന്യം തള്ളാന്‍ ശ്രമിച്ച ലോറി നാട്ടുകാര്‍ തടഞ്ഞു

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) പഴയ കമ്പനിയായ മൈക്രോമാക്സ് മൊബൈല്‍ ലോഗോ (വലത്ത് മുകളില്‍) പുതിയ കമ്പനി ഭഗവതി പ്രൊഡക്ട്സ് ലിമിറ്റഡ് (വലത്ത് താഴെ)

നടി അസിന്റെ ഭര്‍ത്താവിന്റെ 10,400 കോടി വിറ്റുവരവുള്ള മൊബൈല്‍ കമ്പനി തകര്‍ന്നു; തളരാതെ തിരിച്ചു വരവ്, പുതിയ കമ്പനിക്ക് 6200 കോടി വിറ്റുവരവ്

ഇസ്രയേലുമായുള്ള മുഴുവൻ ബന്ധവും ഇന്ത്യ ഉടൻ അവസാനിപ്പിക്കണം ; ഇനി ഇസ്രായേലിന് ആയുധം നൽകരുതെന്നും എം എ ബേബി

ന്യൂറോ ഇന്റര്‍വെന്‍ഷണല്‍ ശസ്ത്രക്രിയകള്‍ മാത്രമാണ് മാറ്റിയതെന്ന് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies