Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മൂന്നാം ദിനവും നിയന്ത്രിക്കാനാകാതെ ഉത്തരാഖണ്ഡിലെ കാട്ടുതീ; 50 ഹെക്ടര്‍ വനം കത്തി നശിച്ചു; തീയണയ്‌ക്കാന്‍ പരിശ്രമം തുടര്‍ന്ന് സൈന്യം

കാട്ടുതീ പൈന്‍ ഏരിയയിലെ ഹൈക്കോര്‍ട്ട് കോളനിയിലേക്ക് വ്യാപിക്കാന്‍ തുടങ്ങിയതോടെ സംസ്ഥാനം സൈന്യത്തിന്റെ സഹായം തേടി. ഇതോടെ വ്യോമസേനയെത്തി റോഡിന് സമീപത്തേയും ഹൈക്കോര്‍ട്ട് കോളനിക്ക് സമീപത്തെയും തീയണച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2024, 05:31 pm IST
in India

നൈനിറ്റാള്‍: ഉത്തരാഖണ്ഡില്‍ കാട്ടുതീ വ്യാപിച്ച് 50 ഹെക്ടര്‍ വനം കത്തി നശിച്ചു. വെള്ളിയാഴ്ച രാത്രിയില്‍ നൈനിറ്റാള്‍ വനമേഖലയില്‍ കാട്ടുതീ വ്യാപിക്കാന്‍ തുടങ്ങിയത്. കാട്ടുതീ പൈന്‍ ഏരിയയിലെ ഹൈക്കോര്‍ട്ട് കോളനിയിലേക്ക് വ്യാപിക്കാന്‍ തുടങ്ങിയതോടെ സംസ്ഥാനം സൈന്യത്തിന്റെ സഹായം തേടി. ഇതോടെ വ്യോമസേനയെത്തി റോഡിന് സമീപത്തേയും ഹൈക്കോര്‍ട്ട് കോളനിക്ക് സമീപത്തെയും തീയണച്ചു.

നൈനിറ്റാളിലെ വ്യോമസേനാ താവളം, ഹൈക്കോടതി കോളനി, ജില്ലാ ആസ്ഥാനത്തിന് സമീപത്തെ റോഡുകള്‍ എന്നിവയ്‌ക്ക് സമീപത്തേക്കും വ്യാപിച്ചെങ്കിലും ഇതെല്ലാം നിയന്ത്രണ വിധേയമാക്കി. വ്യോമസേനയെ കൂടാതെ കരസേന, എന്‍ഡിആര്‍എഫ്, സംസ്ഥാന ഫയര്‍ഫോഴ്‌സ് എന്നിവരും തീയണയ്‌ക്കാനുള്ള പ്രയത്‌നത്തില്‍ പങ്കാളികളാണ്. സമീപവര്‍ഷങ്ങളില്‍ സംസ്ഥാനത്തുണ്ടായതില്‍ ഏറ്റവും വലിയ കാട്ടുതീയാണിത്.

എംഐ- 17 വി5 ഹെലിക്കോപ്ടറിന്റെ സഹായത്തോടെ നൈനിറ്റാളിന് സമീപത്തുള്ള ഭീംതാല്‍ തടാകത്തില്‍ നിന്ന് ബാംബി ബക്കറ്റില്‍ വെള്ളം ശേഖരിച്ചാണ് വ്യോമസേന തീയണയ്‌ക്കുന്നത്. ഒറ്റത്തവണ 5000 ലിറ്റര്‍ വെള്ളം ബാംബി ബക്കറ്റില്‍ നിറയ്‌ക്കാന്‍ സാധിക്കും. കാട്ടുതീ പടര്‍ന്നതിനെ തുടര്‍ന്ന് നൈനി തടാകത്തിലൂടെയുള്ള ബോട്ടിങ് നിര്‍ത്തിവച്ചു. തീ അണയ്‌ക്കുന്നതിനായി എല്ലാവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും, സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി അറിയിച്ചു.

തീ വ്യാപിച്ച സാഹചര്യങ്ങള്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. കാട്ടുതീ വ്യാപിച്ച് ജില്ലയില്‍ ഭീതി പടര്‍ന്നിട്ടുള്ള അടിയന്തര സാഹചര്യത്തില്‍ ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ ആരും അവധിയില്‍ പ്രവേശിക്കരുതെന്നും നിര്‍ദേശമുണ്ട്. അതേസമയം നൈനിറ്റാളിലും ഡെറാഡൂണിലും കഴിഞ്ഞ ദിവസം മഴ പെയ്തത് ആശ്വാസമായി. ഈ സ്ഥലങ്ങളിലേക്ക് തീ വ്യാപിക്കുന്നത് തടയാന്‍ സാധിച്ചു. കഴിഞ്ഞ ദിവസം രുദ്രപ്രയാഗിലും ജക്കോലിയിലും തീയിട്ടതിന് മുന്ന് പേര്‍ ഉത്തരാഖണ്ഡ് പോലീസിന്റെ പിടിയിലായിരുന്നു.

Tags: indian armyuttarkhandForest Fire
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

India

ജമ്മു കശ്മീരിലെ ഗണ്ടേർബാൽ ജില്ലയിൽ തീവ്രവാദിയെ വധിച്ച് സൈന്യം ; ഓപ്പറേഷൻ തുടരുന്നു

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

India

ഉറിയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം ; ഒരു പാക് ഭീകരൻ കൊല്ലപ്പെട്ടു , കണ്ടെടുത്തത് വൻ ആയുധശേഖരം

India

സായുധസേനാംഗങ്ങളുടെ ശമ്പളം വര്‍ധിക്കാന്‍ പോകുന്നു

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.