Friday, May 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പൂരച്ചൂടില്‍ അവസാന ലാപ്പിലെ കുതിപ്പുമായി തൃശ്ശൂര്‍

Janmabhumi Online by Janmabhumi Online
Apr 22, 2024, 09:51 pm IST
in Kerala, Thrissur
സുരേഷ്‌ഗോപി ഒല്ലൂരില്‍ ജനങ്ങള്‍ക്കിടയില്‍

സുരേഷ്‌ഗോപി ഒല്ലൂരില്‍ ജനങ്ങള്‍ക്കിടയില്‍

FacebookTwitterWhatsAppTelegramLinkedinEmail

തൃശൂര്‍: ഒന്നരമാസത്തോളം നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തിരശ്ശീലവീഴാന്‍ ഇനി രണ്ടുദിനം. ബുധനാഴ്ച വൈകിട്ട് അഞ്ചുമണിയോടെ പ്രചാരണത്തിന് കൊട്ടിക്കലാശം ആകും. കേരളത്തില്‍ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിലേക്ക് പോയതോടെ പ്രചാരണ സമയം നീണ്ടു. വേനല്‍ക്കാലം കടുത്തതോടെ ഇത് സ്ഥാനാര്‍ത്ഥികള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കി. എങ്കിലും കൂടുതല്‍ ജനങ്ങളിലേക്ക് എത്താന്‍ സമയം ലഭിച്ചുവെന്ന് മൂന്നു സ്ഥാനാര്‍ഥികളും ഒരുപോലെ അഭിപ്രായപ്പെടുന്നു.

സാധാരണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒന്നോ രണ്ടോ റൗണ്ട് പര്യടനം നടത്താന്‍ മാത്രമാണ് അവസരം ലഭിക്കുക. ഇക്കുറി സ്ഥാനാര്‍ത്ഥികള്‍ മൂന്നും നാലും റൗണ്ട് പര്യടനം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

അഞ്ചുവര്‍ഷമായി തൃശൂരിലെ ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിച്ചതിന്റെ നേട്ടം ഇക്കുറി തെരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്ന ശുഭപ്രതീക്ഷയിലാണ് എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി. ജനങ്ങള്‍ ഇക്കുറി തന്നെ തെരഞ്ഞെടുക്കുമെന്ന് ഉറപ്പാണെന്ന് സുരേഷ് ഗോപി പറയുന്നു. അഞ്ചുവര്‍ഷമായി മണ്ഡലത്തില്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങളും ഇടപെടലുകളും ജനം മനസ്സിലാക്കിയിട്ടുണ്ട്. അതിന്റെ പ്രതിഫലനം തെരഞ്ഞെടുപ്പില്‍ ഉണ്ടാകും.

സുരേഷ് ഗോപി ഇന്നലെ ഒല്ലൂര്‍ മണ്ഡലത്തിലാണ് പ്രചാരണം നടത്തിയത് തുറന്ന വാഹനത്തില്‍ എത്തുന്ന സുരേഷ് ഗോപിയെ കാണാന്‍ നൂറുകണക്കിനാളുകളാണ് ഓരോ കേന്ദ്രങ്ങളിലും കാത്തുനിന്നത്. ആദ്യമെത്തുന്ന അനൗണ്‍സ്‌മെന്റ് വാഹനത്തില്‍ നേതാക്കളുടെ പത്തുമിനിറ്റ് പ്രസംഗം. അപ്പോഴേക്കും സ്ഥാനാര്‍ഥിയെത്തും. തുടര്‍ന്ന് വളരെ ചുരുങ്ങിയ വാക്കുകളില്‍ വോട്ടഭ്യര്‍ത്ഥന. ഉടന്‍ അടുത്ത സ്വീകരണ സ്ഥലത്തേക്ക് പുറപ്പെടും. സുരേഷ് ഗോപി ഇതിനകം നാലു റൗണ്ട് പര്യടനം പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍കുമാര്‍ ഇന്ന് തീരമേഖലയിലാണ് പ്രചാരണം നടത്തിയത് നാട്ടിക മണലൂര്‍ ചാവക്കാട് തീരപ്രദേശങ്ങളില്‍ തുറന്ന വാഹനത്തില്‍ റോഡ് ഷോ നടത്തി.

ഇടതുമുന്നണിയുടെ മുതിര്‍ന്ന നേതാക്കള്‍ സുനില്‍കുമാറിനു വേണ്ടി കവലകളില്‍ പ്രസംഗിക്കാന്‍ എത്തുന്നുണ്ട്. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍ പുതുക്കാട് മണ്ഡലത്തില്‍ പര്യടനം നടത്തി.

തൃശൂര്‍ പൂരത്തിന്റെ ആലസ്യം മാറി വീണ്ടും തെരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിച്ച ദിവസമായിരുന്നു. നാളെയും മറ്റന്നാളെയുമായി പരമാവധി വോട്ടര്‍മാരെ നേരില്‍ കാണാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. 24ന് വൈകിട്ട് പ്രചാരണം സമാപിക്കുന്നതോടെ പിന്നെ നിശബ്ദമായ പ്രവര്‍ത്തനമാണ്.

Tags: sureshgopiLoksabha Election 2024Modiyude GuaranteeNDA ThrissurThrissur
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരിലെ പൊടിമില്ലിൽ വൻ തീപിടുത്തം; യന്ത്രസാമഗ്രികൾ കത്തിനശിച്ചു

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി
Kerala

മന്ത്രിയൊക്കെ ആടയാഭരണം…തൃശൂരിന്റെ സ്വന്തം എംപിയായശേഷമുള്ള ആദ്യത്തെ പൂരം ശരിക്കും ആസ്വദിച്ചെന്ന് സുരേഷ് ഗോപി

തൃശൂര്‍ സേക്രഡ് ഹാര്‍ട്ട് ലാറ്റിന്‍ ദേവാലയത്തിലും പാലയ്ക്കല്‍ സെന്‍റ് മാത്യൂസ് ദേവാലയത്തിലും  ഓശാന ഞായറില്‍ കുരുത്തോലയുമായി സുരേഷ് ഗോപി
Kerala

തൃശൂരില്‍ ഓശാന ഞായറില്‍ കുരുത്തോലയുമായി സുരേഷ് ഗോപി

Kerala

ജന്മഭൂമി സുവർണ ജൂബിലിയാഘോഷം; ഏപ്രിൽ 25, 26, 27 തീയതികളിൽ തൃശൂർ ശക്തൻ നഗറിൽ ആയുർ വിജ്ഞാൻ ഫെസ്റ്റ്

Kerala

സുരേഷ് ഗോപി ദുബായ് കിരീടാവകാശിയെ സ്വീകരിച്ചത് കണ്ട് ഞെട്ടി ബിജെപി വിരുദ്ധരും അറബി സ്നേഹികളും മാധ്യമക്കഴുകന്മാരും

പുതിയ വാര്‍ത്തകള്‍

പമ്പാ നദി കര കവിഞ്ഞു: മാന്നാറിൽ വീടുകളിൽ വെള്ളം കയറി, റോഡു ഗതാഗതവും താറുമാറായി

അതി തീവ്രമഴ: ഇന്ന് 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

നവതി നിറവില്‍ കെ. രാമന്‍പിള്ള; ശതായുസ് നേരുന്നു

വിശിഷ്ട വ്യക്തിത്വം

കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്ന കേന്ദ്ര നീക്കം

വാഹനമിടിച്ചു കാല്‍നട യാത്രക്കാരന്‍ മരിച്ചു, ഇടിച്ച വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയ വ്യക്തി പരിക്കേറ്റ ആള്‍ക്ക് അനക്കമില്ലെന്ന് കണ്ടപ്പോള്‍ മുങ്ങി

മാനേജരെ മര്‍ദിച്ചെന്ന കേസ്: ഡിജിപിക്ക് പരാതി നല്‍കി നടന്‍ ഉണ്ണി മുകുന്ദന്‍

തിരുവനന്തപുരത്ത് അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരത്ത് തെങ്ങ് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മത്സ്യതൊഴിലാളി മരിച്ചു

കറാച്ചി ബേക്കറിയുടെ ഉടമസ്ഥരില്‍ ഒരാള്‍ (ഇടത്ത്) ഹൈദരാബാദിലെ കറാച്ചി ബേക്കറിയുടെ ഫോട്ടോ (വലത്ത്)

കറാച്ചി എന്ന് പേരുള്ളതുകൊണ്ടൊന്നും ഇന്ത്യക്കാര്‍ ആ ബേക്കറിയെ ആക്രമിച്ചില്ല, അത്ര വിഡ്ഡികളല്ല ഇന്ത്യയിലെ‍ ഹിന്ദുക്കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies