Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റാണി മാ പറയുന്നു, മടങ്ങിവരും സുവര്‍ണ ബംഗ്ലാ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2024, 01:17 am IST
in India
രാജമാത അമൃത റോയി

രാജമാത അമൃത റോയി

കൃഷ്ണനഗറിലേത് ധര്‍മ്മയുദ്ധമാണ്. രാജമാതാ അമൃത റോയിയാണ് പട നയിക്കുന്നത്. ചോദ്യത്തിന് കോഴ ആരോപണത്തില്‍ ലോക്‌സഭയില്‍ നിന്ന് പുറത്തായ മഹുവ മൊയ്ത്രയാണ് എതിരാളി. എന്നാല്‍ പോരാട്ടം മമതയുടെ സ്ത്രീവിരുദ്ധ നിലപാടുകള്‍ക്കെതിരെയാണെന്ന രാജമാതയുടെ വാക്കുകളില്‍ എല്ലാമുണ്ട്. മഹുവ ഒരു എതിരാളിയല്ല. ബംഗാളിലെ അധര്‍മ്മഭരണത്തെ തകര്‍ക്കുകയാണ് ലക്ഷ്യം. വംഗനാടിന്റെ പേരുകേട്ട പാരമ്പര്യത്തെ പുനഃസ്ഥാപിക്കണം. സന്ദേശ് ഖാലി മമതയുടെ ധാര്‍ഷ്ട്യത്തിനുമേലുള്ള തിരിച്ചടിയാണ്. ബംഗാളിലെ സ്ത്രീകളെ അപമാനിച്ച നവാബ് സിറാജ് ഉദ് ദൗളയെ മഹാനായി വാഴ്‌ത്തുന്നവരാണ് സന്ദേശ് ഖാലിയിലെ വില്ലന്‍ ഷാജഹാന്‍ ഷെയ്ഖിനുവേണ്ടിയും നിലകൊള്ളുന്നതെന്ന് കൃഷ്ണനഗറിലെ മഹാറാണി മനസ് തുറക്കുന്നു.

രാഷ്‌ട്രീയത്തിലേക്കുള്ള അമൃത റോയിയുടെ രംഗപ്രവേശം അപ്രതീക്ഷിതമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സംഭാഷണമാണ് മാറ്റമുണ്ടാക്കിയത്. അദ്ദേഹവുമായുള്ള സംഭാഷണം ദൈവികമായിരുന്നു, ഊഷ്മളവും. അദ്ദേഹം എനിക്ക് ആത്മവിശ്വാസം പകര്‍ന്നു. രാഷ്‌ട്രീയത്തില്‍ പുതിയ ആളായ എനിക്ക് കൃഷ്ണനഗര്‍ വെല്ലുവിളിയാകുമെന്ന് പലരും ചൂണ്ടിക്കാട്ടി. അവരോടെനിക്ക് നന്ദിയുണ്ട്. എന്നാല്‍ മോദിജി എന്റെ ദൗത്യം ചൂണ്ടിക്കാട്ടി. ബംഗാളിലെ പാവങ്ങളെ സേവിക്കണമെന്നത്, അഴിമതിക്കെതിരെ പൊരുതണമെന്നത് എന്റെ കടമയാണെന്ന് ബോധ്യപ്പെടുത്തി. വെല്ലുവിളികളെ തരണം ചെയ്യാന്‍ അദ്ദേഹത്തിന്റെ പിന്തുണ സഹായിക്കുമെന്ന് എനിക്കുറപ്പുണ്ട്, അമൃത റോയ് പറഞ്ഞു.

സ്വാതന്ത്ര്യത്തിനുമുമ്പുള്ള ബംഗാളിന്റെ അഭിമാനം നോ
ക്കൂ. ഇപ്പോഴത്തെ സ്ഥിതിയും. രാമകൃഷ്ണവിവേകാനന്ദന്മാരുടെ, ടാഗോറിന്റെ, ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ നാട്ടില്‍ ഗുണ്ടകളുടെ വിളയാട്ടമാണ്. ദേവി ദുര്‍ഗയെ ആരാധിക്കുന്നവരുടെ മണ്ണില്‍ രാഷ്‌ട്രീയ അധികാരികള്‍ സ്ത്രീകളെ അപമാനിക്കുന്നു. വിപ്ലവകാരികളുടെ മണ്ണില്‍ കൊള്ളക്കാര്‍ വാഴുന്നു. ഇതൊക്കെ കണ്ട് എങ്ങനെ വീടിനുള്ളില്‍ ഒതുങ്ങിക്കഴിയാനാകും. ബിജെപി പോരാടുന്നത് ധര്‍മ്മത്തിന്റെ പുനഃസ്ഥാപനത്തിനായാണ്.

റാണി മാ എന്നെന്നെ ജനങ്ങള്‍ വിളിക്കുന്നു. ഇത് ഞാന്‍ കൊട്ടാരത്തില്‍ വാഴുന്നവളാണെന്ന പ്രതീതി ഉണ്ടാക്കുന്നുവെന്നാണ് ചിലരുടെ ആക്ഷേപം. എന്നാല്‍ മാ എന്ന വിളിയില്‍ അമ്മയുടെ സ്‌നേഹവും കരുതലും അവര്‍ ആഗ്രഹിക്കുന്നുവെന്നാണ് അര്‍ത്ഥം. ഞാനത് നല്കും. അതിനെ ഫ്യൂഡല്‍ എന്ന് വിളിക്കുന്നവര്‍ക്ക് അതാകാം. എന്റെ പ്രതിബദ്ധത ജനങ്ങളോട് മാത്രമാണ്, അമൃത റോയ് പറയുന്നു.

ബംഗാള്‍ മാറുകയാണ്. മമതയ്‌ക്കെതിരെ, ദുര്‍ഭരണത്തിനെതിരെ…. സുവര്‍ണ ബംഗാളിന്റെ മടങ്ങിവരവിനായുള്ള പോര്‍മുഖത്താണ് ഇപ്പോള്‍ കൃഷ്ണനഗറിന്റെ റാണി മാ.

 

Tags: Sandesh KhaliLoksabha Election 2024Bengal BJPModiyude GuaranteeRajamata Amrita Roy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പരിവര്‍ത്തന്‍ യാത്രക്കൊരുങ്ങി ബംഗാള്‍ ബിജെപി; മണ്ഡലംതോറും പരിപാടികള്‍

Kerala

തിരുത്തലുകള്‍ ജനങ്ങൾക്ക് ബോധ്യപ്പെടുന്ന തലത്തിലാവണം; ജനങ്ങളെ കേള്‍ക്കാന്‍ സിപിഎം തയാറാവണമെന്നും എം.എ ബേബി

Kerala

കനത്ത തോല്‍വിയില്‍ ഭിന്നതയും ആശയക്കുഴപ്പവും; സിപിഎം സംസ്ഥാന സമിതിയെ തള്ളി ജില്ലാ കമ്മിറ്റികള്‍

Kerala

എസ്എന്‍ഡിപിക്കും ക്രൈസ്തവ സഭകള്‍ക്കുമെതിരെ സിപിഎം

Kerala

ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതിൽ പരാജയപ്പെട്ടു; വീഴ്ച സമ്മതിച്ച് സിപിഎം, ഈഴവ, ന്യൂനപക്ഷ വോട്ടുകൾ നഷ്ടമായെന്നും എം.വി ഗോവിന്ദൻ

പുതിയ വാര്‍ത്തകള്‍

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.