Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൂരം നിലച്ച് കാണണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് കുടമാറ്റത്തിന് അയോധ്യയിലെ ബാലകരാമനെ കണ്ടപ്പോള്‍ ഹാലിളകി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2024, 10:44 am IST
in Kerala

തിരുവനന്തപുരം: തൃശ്ശൂര്‍ പൂരത്തിന് ഹൈന്ദവാരാധനാ മൂര്‍ത്തിയായ ഭഗവാന്‍ ശ്രീരാമചന്ദ്രനെ പ്രദര്‍ശിപ്പിച്ചതിനെതിരെ ഇസ്ലാമിക മതഭ്രാന്തന്മാരും ജിഹാദിവല്‍ക്കരിക്കപ്പെട്ട ഇടതുപക്ഷക്കാരും രംഗത്തു വന്നിരിക്കുകയാണ്. പൂരം അലങ്കോലമാക്കിയത് ബോധപൂര്‍വം എന്ന ആരോപണം ശരിവെയക്കുന്നതാണ്  വരുന്ന പ്രതികരണം.

കുടമാറ്റത്തിന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ അയോധ്യയിലെ ബാലകരാമന്റെ മാതൃകയിലുളള കുടകള്‍ ഉയര്‍ത്തിയതാണ് പലര്‍ക്കും ദഹിക്കാത്തത്. ഉണ്ണിക്കണ്ണനും അനന്തശയനവും അയോധ്യയിലെ ബാലകരാമനും എല്ലാമായി വൈവിധ്യത്തിന്റെ പുതിയതലം തീര്‍ത്ത് തിരുവമ്പാടി ആവേശം കൂട്ടിയപ്പോള്‍ നിലക്കുടകളുമായി പാറമേക്കാവും കാഴ്ചക്കാരെ കൈയിലെടുത്തു. അയോധ്യയിലെ ബാലകരാമന്റെ മാതൃകയിലുളള കുടകള്‍ ഇരു വിഭാഗങ്ങളും ഉയര്‍ത്തി. തിരുവമ്പാടി രാമക്ഷേത്രത്തിന്റെ മാതൃക ഉയര്‍ത്തിയത് കാഴ്ചക്കാരില്‍ ആവേശം സൃഷ്ടിച്ചു.

ക്ഷത്രോത്സവത്തിന് ഹൈന്ദവാരാധനാ മൂര്‍ത്തികള്‍ക്കു പകരം കമൃൂണിസ്റ്റ്-ജിഹാദി നരാധമ ആള്‍ദൈവങ്ങളായ മാര്‍ക്‌സ്, ലെനിന്‍,സ്റ്റാലിന്‍, മാവോ, ചെഗുവേര, വാരിയന്‍കുന്നന്‍, ടിപ്പു സുല്‍ത്താന്‍, ഔറംഗസീബ്, മദനി തുടങ്ങിയവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കണമോ എന്ന തരത്തില്‍ മറുചോദ്യങ്ങളും ഉയരുന്നുണ്ട്.

പൂരത്തിന്റെ മുഖ്യ പങ്കാളിത്തം തിരുവമ്പാടി- പാറമേക്കാവ് ക്ഷേത്രങ്ങള്‍ക്കാണ്, അല്ലാതെ മതേതര ഇടങ്ങളിൽ ഒന്നും തന്നെയല്ല. തിരുവമ്പാടി- പാറമേക്കാവ് ക്ഷേത്രങ്ങളിലെ ഭഗവതിമാരാണ് തൃശ്ശൂര്‍ പൂരത്തില്‍ പങ്കെടുക്കുന്നതായി സങ്കല്‍പ്പിക്കപ്പെടുന്നത്,

‘ഹിന്ദു മതസ്വാതന്ത്രൃധ്വംസനം നടത്തുന്ന ഇടതുപക്ഷ ഭരണകൂട ഭീകരതയാണ് തൃശ്ശൂരില്‍ നടന്നത് എന്നതില്‍ തര്‍ക്കമില്ല. തൃശൂര്‍ മാതൃക പിന്തുടര്‍ന്നും ഭരണകൂടത്തിന്റെ സുഗ്രീവാജ്ഞകള്‍ അംഗീകരിച്ചും ഇനി മുതല്‍ ക്ഷേത്രോത്സവങ്ങളില്‍ വെടിക്കെട്ടുകള്‍ പകല്‍ സമയത്താക്കും. ക്ഷേത്ര നടയില്‍ ഇഫ്താര്‍ പാര്‍ടികളും ക്രിസ്തുമസ് ആഘോഷങ്ങളും, മദൃമാംസ സല്‍ക്കാരങ്ങളും കാബറെ ഡാന്‍സും ; ക്ഷേത്ര മൈക്കിലൂടെ ബാങ്ക് വിളിയും ഉയരും’ തുടങ്ങിയ അഭിപ്രായങ്ങള്‍  വരുന്നു.

പൂരം നടത്തിക്കൊണ്ടുപോകാന്‍ പറ്റാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതന്നും പൂരം നിലച്ച് കാണണം എന്ന് ആഗ്രഹിക്കുന്ന ഒരുപാട് വ്യക്തികളുണ്ടെന്നുമുള്ള തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് സുന്ദര്‍മേനോന്റെ വാക്കുകള്‍ നിസ്സാരവല്‍ക്കരിക്കരുത്. ആരാണ് ആ വ്യക്തികള്‍ എന്ന് അറിയണം.

തൃശ്ശൂര്‍ പൂരം ഇല്ലാതാക്കാന്‍ വര്‍ഷങ്ങളായി നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണ് പോലീസ് അതിക്രമം എന്ന നിലയിലേയക്കാണ് കാര്യങ്ങളുടെ പോക്ക്.പൂരം തകര്‍ക്കാനുള്ള ഹിഡന്‍ അജണ്ടയാണ് ഇടതു സര്‍ക്കാരിന്റേത്. അതിന്റെ ഭാഗമായാണ് പോലീസിനെ കയറൂരി വിട്ടതും ലാത്തിച്ചാര്‍ജ് നടത്തിയതും. വര്‍ഷങ്ങളായി ആന, കരിമരുന്ന്, ആള്‍ക്കൂട്ടം തുടങ്ങി അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി പൂരത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇപ്പോള്‍ ഉണ്ടായത്. തിരുവമ്പാടിയുടെ കുത്തുവിളക്കെടുക്കുന്നയാള്‍ക്ക് വരെ പോലീസിന്റെ അടി കിട്ടി. ഇത്രയും ഗുരുതരമായ സംഭവം ഉണ്ടായിട്ടും ദേവസ്വം മന്ത്രിയോ പൂരത്തിന്റെ ചാര്‍ജുള്ള മന്ത്രി കെ. രാജനോ തിരിഞ്ഞുനോക്കിയില്ല. സ്ഥലം എംഎല്‍എയും എംപിയും എത്തിയില്ല. ആസൂത്രിതമായ ഗൂഢാലോചന ഉണ്ടെന്നതിന് തെളിവാണിത്.

ഇരുന്നൂറ് കൊല്ലം മുമ്പ് കൊച്ചി രാജാവ് ആയിരുന്ന ശക്തന്‍ തമ്പുരാന്‍ തുടങ്ങി വച്ച തൃശൂര്‍ പൂരം നൂറുക്ക് നൂറും ഹൈന്ദവം മാത്രമാണ്. എന്നിട്ടും ഇക്കുറി നൂറ് ശതമാനവും ഹൈന്ദവം ആയ പൂരാഘോഷത്തിനിടെ രാം ലല്ലയെയും അയോദ്ധ്യാ ക്ഷേത്രത്തെയും കാണിച്ചപ്പോള്‍ പലര്‍ക്കും കുരു അമിട്ട് പോലെ പൊട്ടിത്തെറിച്ചു.
നൂറ് ശതമാനവും ഹൈന്ദവം ആയിട്ടുള്ള തൃശൂർ പൂരത്തിലെ പ്രധാന ചടങ്ങുകളിൽ ഒന്നായ കുടമാറ്റത്തിൽ ഹൈന്ദവ ദേവീദേവന്മാരെ കാണിക്കുമ്പോൾ ആർക്കൊക്കെ കുരു പൊട്ടുന്നുവോ അവരെയാണ് പൊതുസമൂഹം ശ്രദ്ധിക്കേണ്ടത്. അവരെയാണ് നമ്മൾ കരുതി ഇരിക്കേണ്ടതും.

Tags: Ramlalla IdolThirssur pooramThrissur Pooram 2024Shakthan ThampuranThiruvambadi Sri Krishna TempleParamekkavu Bagavathi Temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

ഏഴിലം പാല പൂത്തു…. പൂമരങ്ങള്‍ കുടപിടിച്ചു; രാത്രികള്‍ക്ക് ഇപ്പോള്‍ പാലപ്പൂവിന്റെ ഗന്ധമാണ്‌

Kerala

പൂരം കലക്കൽ; വിവാദങ്ങൾക്കൊടുവിൽ കേസെടുത്ത് പോലീസ്, വിശ്വാസത്തെ വൃണപ്പെടുത്തി ലഹളയുണ്ടാക്കാന്‍ ഗൂഢാലോചന നടന്നെന്ന് എഫ്ഐആർ

Kerala

പൂരം അലങ്കോലമാക്കിയതിന്റെ പാപഭാരത്തില്‍ നിന്ന് കൈകഴുകാനുള്ള ശ്രമമാണ് ഇടതുപക്ഷം നടത്തുന്നത്: ബിജെപി

Kerala

പാറമേക്കാവ് ഭഗവതിയ്‌ക്ക് വഴിപാടായി സ്വര്‍ണ വാതില്‍; നിർമാണത്തിന് വേണ്ടത് 350 ഗ്രാം തങ്കം, ചിങ്ങത്തില്‍ വാതില്‍ സമര്‍പ്പിക്കും

Kerala

പൂരത്തില്‍ അഴിഞ്ഞാടാന്‍ പോലീസിന് സര്‍ക്കാരിന്റെ ഒത്താശ; ഗൂഢാലോചന തലേന്ന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.