Saturday, June 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പൊഴിയൂർ തീരത്ത് കടലിന്റെ മക്കളുടെ ആദരവ് ഏറ്റുവാങ്ങി രാജീവ് ചന്ദ്രശേഖർ

Janmabhumi Online by Janmabhumi Online
Apr 13, 2024, 08:43 pm IST
in Thiruvananthapuram
പൊഴിയൂര്‍ തീരത്ത് രാജീവ് ചന്ദ്രശേഖറിന് ലഭിച്ച വരവേല്‍പ്പ്‌

പൊഴിയൂര്‍ തീരത്ത് രാജീവ് ചന്ദ്രശേഖറിന് ലഭിച്ച വരവേല്‍പ്പ്‌

FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: വൻ ജനാവലിയുടെ അകമ്പടിയോടെ തുടങ്ങിയ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ വാഹന പ്രചരണ ജാഥ പൊഴിയൂർ തീരപ്രദേശത്ത് എത്തിയപ്പോൾ ജനസാഗരമായി മാറി. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പൊഴിയൂർ മേഖലയിലുണ്ടായ കടലേറ്റത്തിൽ തകർന്ന വീടുകളുടെ ശോചനീയവസ്ഥ സ്ഥാനാർത്ഥി നേരിൽകണ്ടു. മത്സ്യ തൊഴിലാളികൾ അവരുടെ ജീവിതദുരിതം സ്ഥാനാർത്ഥിയുമായി പങ്കുവച്ചു.

ഇരുമുന്നണികളും പതിറ്റാണ്ടുകളായി തീരമേഖലയെ അവഗണിക്കുകയായിരുന്നുവെന്നും വോട്ട് ബാങ്ക് മാത്രമായിരുന്നു അവരുടെ ലക്ഷ്യമെന്നും മത്സ്യ തൊഴിലാളികൾ പരാതിപ്പെട്ടു.തീരപ്രദേശങ്ങളിൽ വികസനവും മാറ്റവും ഉണ്ടാക്കണമെങ്കിൽ പൊള്ള വാഗ്ദാനങ്ങൾ വിശ്വാസിക്കാതെ ഞങ്ങൾ നരേന്ദ്ര മോദി നയിക്കുന്ന ബിജെപിക്കൊപ്പവും രാജീവ് ചന്ദ്രശേഖറിനൊപ്പവും അണിനിരക്കുമെന്ന് അവർ ഉറപ്പ് നൽകി.മത്സ്യ തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കുമെന്നും വിദ്യാർത്ഥികൾക്ക് നൈപുണ്യ പരിശീലന പദ്ധതികൾ സ്കൂളുകളിൽ ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്തെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം, കുടിവെള്ളം എന്നീ അടിസ്ഥാന വികസനങ്ങളിൽ വൻ കുതിച്ചാട്ടം നടത്താൻ തനിക്ക് സാധിക്കുമെന്ന് തീരദേശ വാസികൾക്ക് ഉറപ്പ് നൽകി.

ഇന്നലെ രാവിലെ 11.30 ന് നിശ്ചിച്ചിരുന്ന പര്യടനം മണിക്കൂറുകൾ വൈകിയാണ് പൊഴിയൂർ തീരപ്രദേശത്ത് എത്തിയത്. എന്നിട്ടും റോഡിന്റെ ഇരുവശത്തും നൂറുകണിക്കിന് തീരവാസികൾ സ്ഥാനാർത്ഥിയെ കാണാൻ കാത്തുനിൽക്കുകയിരുന്നു.പൊഴിയൂർ തീരത്ത് എത്തിയ രാജീവ് ചന്ദ്രശേഖറിനെ പടക്കം പൊട്ടിച്ചും പൂത്തിരികത്തിച്ചും താമരഹാരം നൽകിയുമാണ് കടലിന്റെ മക്കൾ വരവേറ്റത്. പൊഴിയൂർ സെൻ്റ് മേരീസ് വലിയപള്ളിക്ക് മുന്നിലെത്തിയ സ്ഥാനാർത്ഥിയെ തീരത്തെ മുതിർന്ന പൗരനായ എമിരിയാസ് ഷാൾ അണിയിച്ച് സ്വീകരിച്ചു. സ്ഥാനാർത്ഥിയുടെ വികസന പ്രവർത്തനങ്ങൾ കേട്ടറിഞ്ഞ് അതിൽ ആകൃഷ്ടനാവുകയായിരുന്നു അന്ധനായ എമിരിയാസ്. തന്റെ വീടിന് മുന്നിലൂടെ രാജീവ് ചന്ദ്രശേഖർ കടന്ന് പോകുമെന്നറിഞ്ഞ എമിരിയാസ് ബന്ധുക്കളോട് രാജീവ് ചന്ദ്രശേഖറിന് സ്വീകരിക്കണമെന്ന് ആഗ്രഹം പറഞ്ഞു. തുടർന്നാണ് അടുത്ത ബന്ധുക്കളും നാട്ടുക്കാരും ചേർന്ന് സ്ഥാനാർത്ഥിയുടെ അടുത്തെത്തിച്ച് ഷാൾ അണിയിച്ചത്. ഇത്തവണ എന്റെ വോട്ട് രാജീവ് ചന്ദ്രശേഖരറിനാണെന്നും അത് വികസനത്തിന് വേണ്ടി ആയിരിക്കുമെന്ന് എമിരിയാസ് സ്ഥാനാർത്ഥിയുടെ കരങ്ങളിൽ പിടിച്ച് വാക്ക് നൽകി.

പൊഴിയൂർ കടൽ തീരത്തേയ്‌ക്ക് പ്രവേശിച്ച വാഹന പ്രചരണ ജാഥയ്‌ക്ക് അവിടുത്തെ മത്സ്യ തൊഴിലാളികളായ മരിയപുഷ്പം, അനിത ഹൃദയദാസ് പനിയമ്മ അലക്സാണ്ടർ എന്നിവർ ചേർന്ന് സ്വീകരിച്ചു.കലിത്തുള്ളി കടൽവെള്ളം വീടുകളിലേക്ക് ഇരച്ച് കയറിയപ്പോൾ തങ്ങളുടെ ദുരിതം കാണാനോ കേൾക്കാനോ ഇടത് വലത് മുന്നണികളുടെ നേതാക്കൾ ആരു തന്നെ എത്തിയില്ല പരസ്പരം പഴിചാരി വർഷങ്ങളായി ഞങ്ങളെ കബളിപ്പിക്കുകയായിരുന്നു ഇത്തവണ ഞങ്ങളുടെ കുടുംബം ഒന്നടങ്കം ബി ജെ പിക്ക് പിന്നിൽ അണിചേരുമെന്ന് മരിയപുഷ്പവും അനിതയും പറഞ്ഞു. അതിനു ശേഷം പൊഴിയൂർ പരുത്തിയൂർ പള്ളിക്ക് മുന്നിലെത്തിയ സ്ഥാനാർത്ഥിക്ക് സ്ത്രീകളും കുട്ടികളുമടക്കം ഗംഭീര സ്വീകരണമാണ് ഒരുക്കിയിരുന്നത്.

Tags: Rajeev ChandrasekharLoksabha Election 2024Modiyude GuaranteePozhiyurchildren of the sea
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാരതാംബയുടെ ചിത്രത്തെ എതിർക്കുന്നത് പ്രീണന രാഷ്‌ട്രീയത്തിന്റെ ഭാഗം; ഇവർ ലക്ഷ്യമിടുന്നത് പ്രത്യേക വോട്ട് ബാങ്ക്: രാജീവ് ചന്ദ്രശേഖർ

Kerala

‘കേരള മോഡൽ’ വികസനം യഥാർത്ഥമല്ല; അത് ഇടത്-വലത് സംയുക്ത നിർമ്മിതി: രാജീവ് ചന്ദ്രശേഖർ

Kerala

എന്‍ഡിഎയുടേത് പുതിയ കാഴ്ചപ്പാട് പങ്കുവെക്കാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥി: രാജീവ് ചന്ദ്രശേഖര്‍

Kerala

കാലവര്‍ഷക്കെടുതി അതിരൂക്ഷം: സംസ്ഥാന സര്‍ക്കാര്‍ നോക്കുകുത്തി : രാജീവ് ചന്ദ്രശേഖര്‍

Main Article

വിശിഷ്ട വ്യക്തിത്വം

പുതിയ വാര്‍ത്തകള്‍

ഗുകേഷ് വീണു, മാഗ്സന് കാള്‍സന്‍ നോര്‍വ്വെ ചെസ് ചാമ്പ്യന്‍

മലപ്പുറത്ത് 25 കാട്ടുപന്നികളെ വെടിവച്ച് കൊന്നു

മുംബൈ കോര്‍പറേഷന്‍ വേണ്ടെന്ന് വെച്ച തുര്‍ക്കിയുടെ റോബോട്ടിക് ലൈഫ് ബോയ് (ഇടത്ത്)

തുര്‍ക്കി കമ്പനിയോട് നോ പറഞ്ഞ് മുംബൈ കോര്‍പറേഷന്‍; തുര്‍ക്കിയുടെ റോബോട്ടിക് ലൈഫ് ബോയ് വേണ്ട, തുര്‍ക്കി കമ്പനിക്ക് 64 ലക്ഷം നഷ്ടം

കൊഴിഞ്ഞാമ്പാറയില്‍ സ്‌കൂട്ടര്‍ കുഴിയില്‍ വീണ് മറിഞ്ഞ് യുവതി മരിച്ചു

പാലക്കാട് തെരുവുനായ ആക്രമണത്തില്‍ 4 പേര്‍ക്ക് പരിക്ക്

ബസിന്റെ എയര്‍ലീക്ക് പരിശോധിക്കവെ തല കുടുങ്ങി മെക്കാനിക് മരിച്ചു

ചെന്നിര്‍ക്കര പ്രക്കാനത്ത് മാലിന്യം തള്ളാന്‍ ശ്രമിച്ച ലോറി നാട്ടുകാര്‍ തടഞ്ഞു

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) പഴയ കമ്പനിയായ മൈക്രോമാക്സ് മൊബൈല്‍ ലോഗോ (വലത്ത് മുകളില്‍) പുതിയ കമ്പനി ഭഗവതി പ്രൊഡക്ട്സ് ലിമിറ്റഡ് (വലത്ത് താഴെ)

നടി അസിന്റെ ഭര്‍ത്താവിന്റെ 10,400 കോടി വിറ്റുവരവുള്ള മൊബൈല്‍ കമ്പനി തകര്‍ന്നു; തളരാതെ തിരിച്ചു വരവ്, പുതിയ കമ്പനിക്ക് 6200 കോടി വിറ്റുവരവ്

ഇസ്രയേലുമായുള്ള മുഴുവൻ ബന്ധവും ഇന്ത്യ ഉടൻ അവസാനിപ്പിക്കണം ; ഇനി ഇസ്രായേലിന് ആയുധം നൽകരുതെന്നും എം എ ബേബി

ന്യൂറോ ഇന്റര്‍വെന്‍ഷണല്‍ ശസ്ത്രക്രിയകള്‍ മാത്രമാണ് മാറ്റിയതെന്ന് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies