Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുട്ടിയമ്മ തന്‌റെ മാമിയെന്ന് പി.സി.തോമസ്, ഫ്രാന്‍സിസ് ജോര്‍ജ് കൂടപ്പിറപ്പെന്ന് പി.എം.മാത്യു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2024, 11:23 am IST
in Kerala, Kottayam

കോട്ടയം: കോട്ടയത്തെ കേരള കോണ്‍ഗ്രസ് ഗ്രൂപ്പുകളിലെ വിവാദമെല്ലാം കോംപ്രമൈസ് ആക്കി! ഓള്‍ ആര്‍ ഗോ ടു യുവര്‍ഓണ്‍ ക്‌ളാസസ്.! കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് സജി മഞ്ഞക്കടമ്പിലും സംസ്ഥാന കമ്മിറ്റിയംഗം പ്രസാദ് ഉരുളികുന്നവും രാജിവച്ചതിനു പിന്നാലെ കേരള കോണ്‍ഗ്രസ് എം ഉന്നതാധികാര സമിതി അംഗം പി. എം.മാത്യു യു.ഡി. എഫ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജിന്‌റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്തതും കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി.സി.തോമസ് കെ.എം.മാണിയുടെ ഭാര്യ കുട്ടിയമ്മയെ വീട്ടില്‍ ചെന്നുകണ്ടതും സംബന്ധിച്ച വിവാദങ്ങളിലാണ് ഏവരും തങ്ങളുടേതായ ന്യായീകരണങ്ങള്‍ നിരത്തിക്കൊണ്ടിരിക്കുന്നത്.

കുട്ടിയമ്മ സുഖമില്ലാതിരിക്കുന്നതിനാലാണ് താന്‍വീട്ടില്‍ ചെന്നു കണ്ടതെന്നാണ് പി.സി.പറയുന്നത്. തന്‌റെ പിതാവ് പി.ടി. ചാക്കോയുടെ കസിന്‍ സിസ്റ്ററാണ് കുട്ടിയമ്മ. ആ ബന്ധുത്വം വച്ച് താന്‍ ഇടയ്‌ക്ക് പോയി കാണാറുണ്ടെന്നും തെരഞ്ഞെടുപ്പായതിനാല്‍ അതു വാര്‍ത്തയായെന്നുമാണ് തോമസിന്‌റെ ഭാഷ്യം. എന്നാല്‍ എല്ലാ പത്രങ്ങള്‍ക്കും കുട്ടിയമ്മയെ സന്ദര്‍ശിക്കുന്ന ചിത്രം കൊടുത്തത് ആരാണെന്നും എന്തിനാണെന്നും അദ്ദേഹം പറയുന്നില്ല.

പി.എം മാത്യു ആകട്ടെ, കേരള കോണ്‍ഗ്രസ് സ്ഥാപക ചെയര്‍മാന്‍ ആയ കെ.എം ജോര്‍ജിനോടുള്ള സ്‌നേഹത്തിന് പുറത്താണ് അദ്ദേഹത്തിന്റെ മകന്‍ ഫ്രാന്‍സിസ് ജോര്‍ജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിന് പോയതെന്ന് ഉറപ്പിച്ചു പറയുന്നു. തികച്ചും വ്യക്തിപരമായ അടുപ്പമാണ് ഫ്രാന്‍സിസ് ജോര്‍ജുമായിട്ടുള്ളത്. ഇതിലൊന്നും രാഷ്‌ട്രീയമില്ല . തന്നെ കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് പുറത്താക്കിയെന്ന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജിന്‌റെ പ്രസ്താവന വസ്തുതാവിരുദ്ധമെന്നും മാത്യു പറയുന്നുണ്ട് . മൂന്നുവട്ടം അച്ചടക്ക നടപടി നേരിടുകയും ഫ്രാന്‍സിസ് ജോര്‍ജിനേ വോട്ട് ചെയ്യൂ എന്ന് സ്വകാര്യ സംഭാഷണത്തില്‍ ആണയിടുകയും ചെയ്യുന്ന സ്റ്റീഫന്‍ ജോര്‍ജാണോ തന്നെ യുഡിഎഫില്‍ കൂട്ടിക്കെട്ടുന്നതെന്നും അദ്‌ദേഹം ചോദിക്കുന്നുണ്ട്.

എന്നാല്‍ സൗഹൃദത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളില്‍ കയറിച്ചെല്ലാന്‍ തുടങ്ങിയാല്‍ എല്ലാം കേരള കോണ്‍ഗ്രസ് ഗൂപ്പിലെയും എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും വേണ്ടി മാത്യു ഇറങ്ങേണ്ടിവരും. പി.ടി. ചാക്കോയുടെയും കെ. എം.ജോര്‍ജിന്‌റെയും ആര്‍. ബാലകൃഷ്ണപിള്ളയുടെയും കെ. എം.മാണിയുടെയും മറ്റും മക്കളും മരുമക്കളുമൊക്കെ മാത്രമാണ് സര്‍വ കേരള കോണ്‍ഗ്രസ്ഗ്രൂപ്പുകളിലുമുളളത്. ഇവരെല്ലാം പി.എം മാത്യുവിന് അറിയാത്തവരല്ലല്ലോ!

 

Tags: P.C ThomasControversyKerala CongressP M MATHEW
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്
Kerala

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

Kerala

പി ജെ ജോസഫ് തിരഞ്ഞെടുപ്പ് രാഷ്‌ട്രീയം മതിയാക്കി, തൊടുപുഴയില്‍ മകന്‍ അപു ജോണ്‍ ജോസഫ്, സ്ഥാനാര്‍ത്ഥി പട്ടിക

Kerala

നിക്ഷേപ തട്ടിപ്പും കള്ളപ്പണ ഇടപാടും; കേരള കോൺഗ്രസ്‌ (എം) മുൻ പ്രസിഡൻ്റ് എൻ.എം രാജുവിന്റെ സ്ഥാപനത്തിലും വീട്ടിലും ഇഡി റെയ്ഡ്

Editorial

നയപ്രഖ്യാപനത്തിലെ വിവാദത്തിനു പിന്നില്‍

Kerala

പരാജയം പൂര്‍ണ്ണമായി, സ്വന്തം തട്ടകമായ പാലായില്‍ നിന്ന് പുറത്താക്കപ്പെട്ട് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം

പുതിയ വാര്‍ത്തകള്‍

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബയില്‍ പിടിയില്‍

ആറ്റിങ്ങലില്‍ അനധികൃതമായി സൂക്ഷിച്ച 500 ഓളം പാചക വാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു

കോഴിക്കോട് ദമ്പതികളും ബന്ധുവായ കുട്ടിയും പുഴയില്‍ മുങ്ങി മരിച്ചു

ഹസീന സെയ്ദ് (ഇടത്ത്) കെ.സി. വേണുഗോപാല്‍ (നടുവില്‍) അല്‍ക്കാലാംബ (വലത്ത്)

കെ.സി. വേണുഗോപാലിനെ അല്‍ക്കാലാംബയുടെ ബോയ് ഫ്രണ്ട് എന്നാക്ഷേപിച്ച് ഹസീന സെയ്ദ്; കോണ്‍. പ്രവര്‍ത്തകരുടെ പണമെടുത്ത് ആഡംബരമെന്നും വിമര്‍ശനം

യുവശക്തി രാഷ്‌ട്രപുരോഗതിയുടെ മൂലധനം: അതുല്‍ ലിമയെ

ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യ; ഡെൻ്റൽ അനാട്ടമി വിഭാഗം മേധാവിക്ക് സസ്പെൻഷൻ

ആർ എസ് എസ് ആസ്ഥാനത്തെത്തി രൺവീർ സിംഗ് ; ഹെഡ്‌ഗേവാറിനും , എം.എസ്. ഗോൾവാൾക്കറിനും ആദരവ് അർപ്പിച്ചു

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

സഭയോട് എന്നും ബഹുമാനം മാത്രം; എതിർപ്പ് സഭയ്‌ക്കുള്ളിലെ ചിലരുടെ തെറ്റായ രാഷ്‌ട്രീയ താൽപര്യങ്ങളെ: ഷോൺ ജോർജ്

ശ്രീനന്ദ

ശ്രീനന്ദയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങൾ; ഐവര്‍മഠം ശ്മശാനത്തിൽ സംസ്കരിച്ചു, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.