Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആരോപണങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്തിയാൽ ഏതു തുറന്ന സംവാദത്തിനും തയാർ: രാജീവ് ചന്ദ്രശേഖർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2024, 09:12 pm IST
in Kerala, Thiruvananthapuram

തിരുവനന്തപുരം: തിരുവനന്തപുരത്തിന്റെ വികസനത്തെക്കുറിച്ചുള്ള ഏതു തുറന്ന ചർച്ചക്കും താൻ തയ്യാറാണ്. ആരുടെ വെല്ലുവിളിയും ഇക്കാര്യത്തിൽ സ്വീകരിക്കുന്നതിന് തടസ്സമില്ലെന്ന് കേന്ദ്ര മന്ത്രിയും എൻ ഡി എ സ്ഥാനാർത്ഥിയുമായി രാജീവ് ചന്ദ്രശേഖർ. കവടിയാർ ഉദയ കൺവെൻഷൻ സെന്ററിൽ യുവജനങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നട്ടാൽ കുരുക്കാത്ത നുണ പറഞ്ഞും പ്രചരിപ്പിച്ചും ചില സമുദായ സംഘടനകളെ ഇരുട്ടിൽ നിർത്തി ഭിന്നിപ്പുണ്ടാക്കുകയും വ്യക്തി എന്ന നിലയിൽ തന്നെ അപമാനിക്കാനും ശ്രമിക്കുന്നവർ അതിന്റെ നിജസ്ഥിതി വെളിപ്പെടുത്തിയാൽ തിരുവനന്തപുരത്തിന്റെ വികസനത്തെക്കുറിച്ചുള്ള തുറന്ന ചർച്ചക്ക് തയ്യാറാണെന്ന് അദ്ദേഹം ആവർത്തിച്ചു. വെറുതെ ആരോപണങ്ങൾ ഉന്നയിച്ചു മാത്രം ആർക്കും മുന്നോട്ടു പോകാൻ കഴിയില്ല. ഉന്നയിക്കുന്ന വസ്തുതകൾ ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ചങ്കൂറ്റം ‘ ആരോപണമുന്നയിക്കുന്നവർ കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഐ.എൻ.ഡി.ഐ.എ മുന്നണിയായി മറ്റു സംസ്ഥാനങ്ങളിൽ ഒന്നിച്ചു നിൽക്കുന്ന കോൺഗ്രസ്-ഇടതുപക്ഷം ഇവിടെ എതിർ ചേരിയിലാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകകയാണ്. ഇരുവരും ഒന്നായി നിന്ന് ജനങ്ങളെ പറ്റിക്കുകയാണ്. കഴിഞ്ഞ 15 വർഷമായി യാതൊരു വികസനവും നടക്കാത്ത തിരുവനന്തപുരത്തെ വികസിപ്പിക്കുന്നതിനല്ല ഇവരുടെ ശ്രമം. മറിച്ച് അനാവശ്യ വിവാദങ്ങളുണ്ടാക്കി തങ്ങളുടെ വീഴ്ചയിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നത്.

നിലവിൽ വികസനം വഴിമുട്ടി നിൽക്കുന്ന തിരുവനന്തപുരത്തെ പുരോഗതിയിലേക്ക് നയിക്കാൻ ഒരു എൻഡിഎ എം പിയെയാണ് തലസ്ഥാനത്തിന് വേണ്ടത്. കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ഉറപ്പാണ്. കേന്ദ്ര സർക്കാരിന്റെ വികസന പരിപാടികൾ തിരുവനന്തപുരത്തിന് നേരിട്ട് ലഭിക്കാൻ ഭരിക്കുന്ന പാർട്ടിയുടെ ഒരു എം പി ഉണ്ടായാൽ കഴിഞ്ഞ കാലങ്ങളിലെ പോലെ വികസന മുരടിപ്പ് ഈ മണ്ഡലത്തിന് ഉണ്ടാകില്ല. വിഴിഞ്ഞം തുറമുഖ പദ്ധതി വരുമ്പോൾ നമുക്ക് നമ്മുടെ നാട്ടിൽ വ്യവസായ സ്ഥാപനങ്ങൾ ഉണ്ടാകുന്നത് കൊണ്ട് ഇരട്ടി പ്രയോജനമാണ് ലഭിക്കുക. ഒരു ട്രാൻസ്‌ഷിപ്‌മെൻറ് പോർട്ട് ഉണ്ടാകുമ്പോൾ നമ്മുടെ യുവാക്കൾക്ക് തൊഴിൽ കൊടുക്കാൻ കഴിയുന്ന സ്വകാര്യ നിക്ഷേപങ്ങളും വ്യവസായ സ്ഥാപനങ്ങളും ഇല്ലെങ്കിൽ പോർട്ടിന്റെ പ്രയോജനം ലഭിക്കുക മറ്റുള്ളവർക്കാകും.

തിരുവനന്തപുരത്തെ യുവജനങ്ങൾ, മറ്റു ജന വിഭാഗങ്ങൾ മൽസ്യത്തൊഴിലാളികൾ തുടങ്ങി എല്ലാവരെയും ഉൾച്ചേർത്തുള്ള വികസന പദ്ധതികളാണ് ഞാൻ വിഭാവനം ചെയ്യുന്നത്. പ്രചാരണത്തിന്റെ ആദ്യ ഘട്ടം മുതൽ ഉയർത്തി കൊണ്ട് വരുന്നതും ഇത്തരം വിഷയങ്ങളാണ്. മറ്റുള്ളവരെ അപമാനിക്കാനോ പ്രതിക്കൂട്ടിലാക്കി മൂന്നാം കിട രാഷ്‌ട്രീയം കളിക്കാനോ എനിക്ക് താല്പര്യമില്ല. എന്റെ വരുമാനത്തെക്കുറിച്ചു വേവലാതിപെടുന്നവർ ഇത്തരം വിഷയങ്ങളാണ് ജനങ്ങളോട് പറയേണ്ടത്. കഴിഞ്ഞ 18 വർഷമായി പൊതുപ്രവർത്തനം നടത്തുകയാണ്. എനിക്ക് എം പിയെന്ന നിലയിലുള്ള വരുമാനം മാത്രമാണ് ഇപ്പോൾ ഉള്ളത്. അത് തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഞാൻ നൽകിയിട്ടുമുണ്ട്. ജനങ്ങളോടല്ലാതെ മറ്റാരോടും ഇക്കാര്യത്തിൽ എനിക്ക് വിശദീകരണം നൽകേണ്ടതില്ല.
തിരുവനന്തപുരത്തിന് വേണ്ടത് ദീർഘ വീക്ഷണത്തോടെയുള്ള വികസന സമീപനമാണ്. പൊള്ളത്തരങ്ങളും കപട വാഗ്ദാനങ്ങളുമല്ല. വർഷങ്ങൾക്ക് മുൻപേ കാലഹരണപ്പെട്ട മാർക്സിയൻ വികസന സമീപനം അല്ല നമുക്ക് വേണ്ടത്. കാലാനുസൃതമായ ആധുനിക നഗരമാക്കി തിരുവന്തപുരത്തെ മാറ്റാൻ കഴിയുന്ന ഇച്ഛാശക്തിയുള്ള ഒരു നേതൃത്വമാണ് നമുക്ക് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Tags: NDA candidateLoksabha Election 2024Modiyude GuaranteeKavadiyar Udaya Convention CentreRajeev Chandrasekhar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മിലെ ഒബിസി വിഭാഗം ഇനി ബിജെപിയിലേക്കൊഴുകും; രാജീവിന്റെ നേതൃത്വത്തില്‍ ബിജെപി ഇനി കുതിച്ചുവളരും

Kerala

ജനങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ എല്ലാവരെയും അനുവദിക്കണം; സ്പീക്കറെ അനുമോദിച്ച് രാജീവ് ചന്ദ്രശേഖർ

Kerala

നേമത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എംഎല്‍എ ഓഫിസ്,ബിജെപി യുടെ മണ്ഡലങ്ങളോട് വിവേചനം കാട്ടിയാല്‍ ശക്തമായ പ്രതികരണം: രാജീവ് ചന്ദ്രശേഖര്‍

Kerala

രാജീവ് ചന്ദ്രശേഖർ എന്ന ഞാൻ; നിയമസഭാംഗമായി മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

ബിജെപി എംഎല്‍എമാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്‌ക്ക് ശേഷം നിയമസഭയിലേക്ക്

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാ പിഴവ്, തുന്നലിട്ട മുറിവില്‍ മരക്കഷണങ്ങള്‍

കർഷകരുടെ സഹകരണ ബാങ്കുകളിലെ കാർഷിക വായ്‌പ എഴുതിത്തള്ളുമെന്ന് വിജയ് ; ഇതിനായി ചെലവഴിക്കുന്നത് രണ്ടായിരം കോടി

അന്തരിച്ച നടന്‍ ധര്‍മ്മേന്ദ്രയ്‌ക്കുള്ള പത്മവിഭൂഷണ്‍ വേദനയോടെ ഏറ്റുവാങ്ങി നടി ഹേമമാലിനി

ചെങ്കോട്ട സ്ഫോടനക്കേസ് : പ്രതികൾ ലഖ്‌നൗ സന്ദർശിച്ചു , നഗരത്തിലെ പ്രധാന പ്രദേശങ്ങളിൽ സ്‌ഫോടനങ്ങൾ ആസൂത്രണം ചെയ്തതായി എൻഐഎ വെളിപ്പെടുത്തൽ

ഇന്ധനവില വര്‍ദ്ധനവ്: സംസ്ഥാനം നികുതി കുറയ്‌ക്കണം എന്ന് ആവശ്യപ്പെട്ടവരാണ് ഭരണത്തിലെന്ന് ഓര്‍മ്മിപ്പിച്ച് പിണറായി

പിണറായിയുടെ ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദിച്ച കേസില്‍ എസ്ഐടി റിപ്പോര്‍ട്ട് കൈമാറി

‘ലോകത്തിലെ പ്രണയ നിധികളിൽ ഒന്ന് ‘ : ഭാര്യയോടൊപ്പം താജ്മഹൽ സന്ദർശിച്ച് മാർക്കോ റൂബിയോ

അസമിൽ ഒന്നിലധികം വിവാഹങ്ങൾ കഴിക്കുന്നവർക്ക് പൂട്ട് വീഴും : യൂണിഫോം സിവിൽ കോഡ് ഉടൻ ; ബിൽ നിയമസഭയിൽ അവതരിപ്പിച്ച് ഹിമന്ത സർക്കാർ

ഓസ്‌ട്രേലിയ-ഇന്ത്യ പങ്കാളിത്തം എക്കാലത്തേക്കാളും പ്രാധാന്യം നിറഞ്ഞത് : ക്വാഡ് യോഗത്തിൽ പങ്കെടുക്കാൻ ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തും

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിനയ്‌ക്ക് നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.