Saturday, May 17, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മാലിന്യ നീക്കം നിലച്ചു; നഗരവാസികള്‍ ദുരിതത്തില്‍

ഹരിതകര്‍മ്മസേനാംഗങ്ങള്‍ വീടുകളില്‍നിന്നു ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ റോഡുവക്കില്‍ ഉപേക്ഷിക്കുന്നുവെന്ന് പരാതി.

സുനില്‍ തളിയല്‍ by സുനില്‍ തളിയല്‍
Apr 7, 2024, 11:06 am IST
in Thiruvananthapuram
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ അജൈവമാലിന്യനീക്കം നിലച്ചു. ജനജീവിതം ദുരിതത്തില്‍. വീടുകളില്‍ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പലയിടത്തും ചാക്കുകളില്‍ കെട്ടി വച്ചിരിക്കുന്നു. ഹരിതകര്‍മ്മസേനാംഗങ്ങള്‍ വീടുകളില്‍നിന്നു ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ റോഡുവക്കില്‍ ഉപേക്ഷിക്കുന്നുവെന്ന് പരാതി.

തെരുവോരങ്ങളില്‍ കൂമ്പാരം കൂട്ടിയിട്ടിരിക്കുന്ന ചാക്കുകെട്ടുകള്‍ ആഹാരാവശിഷ്ടങ്ങളെന്നു കരുതി തെരുവുനായ്‌ക്കള്‍ കടിച്ചുകീറുന്നതും റോഡിലാകെ വ്യാപിച്ച് കിടക്കുന്നതും സ്ഥിരം കാഴ്ചയായി മാറിയിട്ടുണ്ട്. റസിഡന്റ്‌സ് അസോസിയേഷനുകളും സമീപവാസികളും പരാതി ഉന്നയിക്കുമ്പോള്‍ മാലിന്യം നിറച്ച ചാക്കുകെട്ടുകള്‍ അവിടെനിന്നും മാറ്റി മറ്റൊരിടത്തുകൊണ്ടുവയ്‌ക്കുന്നു.

ജൈവ അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് ഒരു വീട്ടില്‍ നിന്ന് മുന്നൂറ് മുതല്‍ അഞ്ഞൂറ് രൂപ വരെ നഗരസഭ ഈടാക്കുന്നുണ്ട്. പണം വാങ്ങി ശേഖരിക്കുന്ന മാലിന്യങ്ങളാണ് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധം പൊതുനിരത്തു വക്കില്‍ നിക്ഷേപിക്കുന്നത്. പ്ലളാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ കരാറെടുത്ത കമ്പനിക്ക് നല്‍കാനുള്ള പണം നല്‍കാത്തതിനാലാണ് അവ നീക്കം ചെയ്യാത്തത്. വീടുകളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങള്‍ വാര്‍ഡുകളിലെ പല സ്ഥലങ്ങളിലായി സംഭരിച്ച ശേഷം അവിടെ നിന്നും കരാറുകാരാണ് നീക്കം ചെയ്യുന്നത്.

എന്നാല്‍ കരാറുകാര്‍ക്ക് പണം നല്‍കുന്നതിലെ കാലതാമസത്താല്‍ മാലിന്യ നീക്കത്തില്‍ മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്നു. കരാറില്‍ അഴിമതി ഉണ്ടെന്ന് നഗരസഭാ കൗണ്‍സിലില്‍ ബിജെപി ആരോപിച്ചിരുന്നു. ഒരു പ്രമുഖ സിപിഎം നേതാവിന്റെ ബന്ധുവിനാണ് കരാര്‍ നല്‍കിയിരിക്കുന്നത്. കൂടുതല്‍ തുക ലഭിക്കുന്ന വാര്‍ഡുകളില്‍പ്പോലും ഏജന്‍സി നിശ്ചയിക്കുന്ന തുകയ്‌ക്കാണ് കരാറുപ്പിച്ചിരിക്കുന്നത്. ഇതിലൂടെ നഗരസഭയ്‌ക്ക് ലഭിക്കേണ്ട പണം കരാറുകാര്‍ക്കും ഭരണപക്ഷ നേതാക്കള്‍ക്കും ലഭിക്കുന്നുവെന്ന ആരോപണം നിലനില്‍ക്കുന്നു.

മാലിന്യനീക്കത്തിന് കരാറുകാരെ നിശ്ചയിച്ചതില്‍ അഴിമതിയുണ്ടെന്നും കുടുതല്‍ തുക ക്വാട്ട് ചെയ്ത ഏജന്‍സികളെ തഴഞ്ഞ് ഭരണപക്ഷ പാര്‍ട്ടിയുടെ നേതാവിന്റെ ബന്ധുവിന് കരാര്‍ നല്‍കിയതിനെതിരെ കരാറില്‍ പങ്കെടുത്തവര്‍ കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങി. കോടതി തീരുമാനം വരുന്നത് വരെ നിലവിലെ സ്ഥിതി തുടരാമെന്ന് കൗണ്‍സില്‍ തിരുമാനമെടുത്തു.

കോടതിയുടെ സ്റ്റേയും കൗണ്‍സിലിന്റെ തീരുമാനവും നിലനില്‍ക്കെ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്റെ നിര്‍ദ്ദേശാനുസരണം കരാറില്‍ പങ്കെടുത്ത എല്ലാ കമ്പനികള്‍ക്കും പന്നി ഫാമുകള്‍ക്കും ഒരു കരാര്‍ ഒപ്പിടുവിച്ച് 25,000 രൂപയുടെ ബോണ്ട് വയ്‌പ്പിച്ച് മാലിന്യ നീക്കത്തിനുള്ള അനുമതി നല്‍കി. വാര്‍ഡുകളും നിശ്ചയിച്ച് നല്‍കി. നിലവില്‍ മാലിന്യം ശേഖരിക്കുന്നവരും പുതിയ ഏജന്‍സികളും മാലിന്യ ശേഖരണത്തിന് ഇറങ്ങിയതോടെ പലയിടത്തും തര്‍ക്കമായി.

Tags: Thiruvananthapuramwaste managementGarbage
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തി​രു​വ​ന​ന്ത​പു​ര​ത്ത് ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു

Kerala

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 88.39% വിജയം, തിരുവനന്തപുരം മേഖല രണ്ടാം സ്ഥാനത്ത്

Kerala

ജില്ലകള്‍ കേന്ദ്രീകരിച്ച് ഹെലികോപ്ടര്‍ സര്‍വീസ് തുടങ്ങണം, ഓരോ അര മണിക്കൂറിലും മെമു ട്രെയിനുകൾ ഓടിക്കണം: വി.മുരളീധരന്‍

Kerala

മാലിന്യനിര്‍മാര്‍ജനം എന്നത് ഒരോ പൗരന്റെയും കടമ; യുദ്ധത്തിലെന്ന പോലെ മാലിന്യനിര്‍മാര്‍ജ്ജനത്തിനും പ്രായോഗികമായ തന്ത്രം അത്യാവശ്യം: പി.നരഹരി

Kerala

തിരുവനന്തപുരം അമ്പൂരിയില്‍ അച്ഛൻ മകനെ കുത്തികൊന്നു

പുതിയ വാര്‍ത്തകള്‍

മുംബൈ വിമാനത്താവളത്തിലെ ഗ്രൗണ്ട് ക്ലിയറന്‍സ് ജോലിയില്‍ നിന്നും തുര്‍ക്കി കമ്പനിയെ പുറത്താക്കി

ആണവായുധം

ആണവായുധം പാകിസ്ഥാന്റെ കയ്യില്‍ സുരക്ഷിതമല്ലെന്ന് വിദഗ്ധര്‍

പ്രജ്ഞാനന്ദയുടെ ബെങ്കോ ഗാംബിറ്റില്‍ യുഎസിന്റെ വെസ്ലി സോ വീണു; കിരീടത്തിനരികെ പ്രജ്ഞാനന്ദ; വീണ്ടും തോറ്റ് എറ്റവും പിന്നില്‍ ലോകചാമ്പ്യന്‍ ഗുകേഷ്

ദോഹ ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെളളി, 90.23 മീറ്റര്‍ ദൂരമെറിഞ്ഞ് ചരിത്രം കുറിച്ചു

കെല്‍പാം ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് എസ് സുരേഷ് കുമാറിനെയും എം ഡി സ്ഥാനത്തുനിന്ന് ആര്‍ വിനയകുമാറിനെയും മാറ്റി

ശക്തികുളങ്ങരയില്‍ രണ്ട് യുവാക്കള്‍ക്ക് വേട്ടേറ്റു

മോദിയാണ് യഥാര്‍ത്ഥ ബാഹുബലിയെന്ന് സാമൂഹ്യനിരീക്ഷകന്‍ ഫക്രുദ്ദീന്‍ അലി

വടകരയില്‍ സ്‌കൂള്‍ അധ്യാപികയില്‍ നിന്നും കൈക്കൂലി വാങ്ങിയ പ്രധാനാധ്യാപകന്‍ വിജിലന്‍സ് പിടിയില്‍

ഐവിന്‍ ജിജോയെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കാര്‍ ഇടിപ്പിച്ചത് കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തിലെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

തിരുവനന്തപുരം നഗരത്തില്‍ നിന്ന് 11 വയസുകാരനെ കാണാതായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies