Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിഎംആര്‍എല്ലിന് ഖനന അനുമതി; മൈനിങ് വകുപ്പ് ഫയല്‍ പൂഴ്‌ത്തി, ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും മറുപടിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2024, 01:15 pm IST
in Kerala

തിരുവനന്തപുരം: ആലപ്പുഴയിലെ കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് സിഎംആര്‍എല്ലിന് ഖനന അനുമതി നല്‍കിയ ഫയലുകള്‍ പൂഴ്‌ത്തി മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ്. ഖനനവുമായി ബന്ധപ്പെട്ട് വിവരാവകാശം വഴി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയിലാണ് ഫയല്‍ പുഴ്‌ത്തിയെന്ന് വ്യക്തമാകുന്നത്. ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിന് പകരം 20 വര്‍ഷം മുമ്പുള്ള ഫയല്‍ വളരെ പ്രയാസപ്പെട്ട് കണ്ടെത്തിയെന്ന വിചിത്ര വാദവും. ഉയര്‍ന്ന ഓഫീസര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഈ മറുപടിയെങ്കിലും ലഭിച്ചത്.

സിഎംആര്‍എല്ലിന് ഖനനം നടത്തുന്നതിലേക്ക് മൈനിങ് ലീസ് അനുവദിച്ച വര്‍ഷവും തീയതിയും, എത്ര ഹെക്ടര്‍ ഭൂമിയിലാണ് ഖനനം നടത്താന്‍ അനുമതി നല്‍കിയത്, ഖനനം നടത്തുന്ന ഭൂമി ഏത് വിഭാഗത്തില്‍പ്പെട്ടതാണ്, അത് ലീസ് ഉടമയുടെ ഭൂമിയാണെങ്കില്‍ അത് സംബന്ധിച്ച വിവരം, സര്‍ക്കാര്‍ ഭൂമിയാണോ സ്വകാര്യവ്യക്തികളുടെ ഭൂമിയാണോ ഇതില്‍ ഏതാണ്, നാളിതുവരെ റോയല്‍റ്റി ഇനത്തില്‍ സിഎംആര്‍എല്‍ നല്‍കിയിട്ടുള്ള തുക, മെട്രിക് ടണ്ണിന് എത്ര രൂപയാണ് റോയല്‍റ്റി, എത്ര മെട്രിക് ടണ്‍ കരിമണല്‍ ഖനനം ഇതുവരെ നടത്തിയിട്ടുണ്ട്, ഖനനം ആരംഭിക്കുന്നതിനു മുമ്പ് ലീസ് ഏരിയയില്‍ ഏത്ര മെട്രിക് ടണ്‍ നിക്ഷേപം ഉണ്ടായിരുന്നു തുടങ്ങിയ ചോദ്യങ്ങളായിരുന്നു ഉന്നയിച്ചത്. മറുപടി ലഭിക്കേണ്ട കാലാവധി ആയിട്ടും വകുപ്പ് മൗനം പാലിച്ചു. തുടര്‍ന്ന് വിവരാവകാശ അപ്പീല്‍ അധികാരി കിഷോര്‍ എം.സിക്ക് പരാതി നല്‍കി.

ഇതോടെ ഉന്നയിച്ച നിരവധി ചോദ്യങ്ങള്‍ക്ക് ജിയോളജി വിഭാഗത്തിലെ ജൂനിയര്‍ സൂപ്രണ്ട് ശോഭ ഇ.ടി. ഒറ്റ വരിയില്‍ വിചിത്രമായ മറുപടി നല്‍കി. സിഎംആര്‍എല്‍ എന്ന സ്ഥാപനത്തിന്റെ പേരില്‍ മിനറല്‍ സാന്‍ഡ് ഖനനത്തിന് മൈനിങ് ലീസ് നല്‍കിയതായി ഫയലില്‍ കാണാന്‍ കഴിയുന്നില്ല. കൂടാതെ 20 വര്‍ഷം പഴക്കമുള്ള ഫയല്‍ തിരഞ്ഞ് കണ്ടുപിടിക്കുന്നതിന് കാലതാമസം നേരിട്ടതു കൊണ്ടാണ് മറുപടി നല്‍കാന്‍ താമസിച്ചതെന്നും കിഷോര്‍ എം.സിയ്‌ക്ക് നല്‍കിയ മറുപടിയില്‍ പറയുന്നു. ഇതിലൂടെ കോടിക്കണക്കിന് രൂപയുടെ കരിമണല്‍ ഖനന അഴിമതി ഫയല്‍ പൂഴ്‌ത്തി വച്ചിരിക്കുന്നുവെന്ന് വ്യക്തം. അപ്പീല്‍ അധികാരിക്ക് പരാതി നല്‍കിയില്ലെങ്കില്‍ ഫയല്‍ കണ്ടെത്താനുള്ള നടപടികള്‍ പോലും ഉണ്ടാകുമായിരുന്നില്ല.

സിഎംആര്‍എല്‍ എന്ന സ്ഥാപനത്തിന്റെ പേരില്‍ മിനറല്‍ സാന്‍ഡ് ഖനനത്തിന് അനുമതി നല്‍കിയിട്ടില്ല എന്ന മറുപടി നല്‍കിയതിനാല്‍ മറ്റ് ചോദ്യങ്ങളില്‍ നിന്ന് വകുപ്പ് തടിയൂരുകയും ചെയ്തു. എന്നാല്‍ നാളിതുവരെ എത്ര മെട്രിക് ടണ്‍ കരിമണല്‍ ഖനനം നടത്തിയെന്ന പൊതുവായ ചോദ്യത്തിന് ഉത്തരം നല്‍കിയില്ല. അനുമതി നല്‍കുന്നതിന്റെ ഇരട്ടിയിലധികം ഖനനമാണ് നടക്കുന്നതെന്ന് ആരോപണം ഇപ്പോഴും നില നില്‍ക്കെയാണ് എത്ര മെട്രിക് ടണ്‍ കരിമണല്‍ ഖനനം നടത്തിയെന്ന വിവരം വകുപ്പും മറച്ച് വയ്‌ക്കുന്നത്.

Tags: black sand miningMining and Geologycmrl company
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണ്ണ് മാറ്റാന്‍ കൈക്കൂലി; ജിയോളജി വകുപ്പ് ഉദ്യോഗസ്ഥന്‍ ക്രിസ്റ്റ്യന്‍ ജോസ് പിടിയില്‍

Kerala

കരിമണൽ കമ്പനിയിൽ നിന്നും മാസപ്പടി വാങ്ങാൻ എൽഡിഎഫും യുഡിഎഫും ഒറ്റക്കെട്ട്: ശോഭ സുരേന്ദ്രൻ

Kerala

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി ഇടപാട്; കരിമണൽ കമ്പനി ഉദ്യോഗസ്ഥർക്ക് എസ്എഫ്ഐഒ സമൻസ്, ചോദ്യംചെയ്യലിന് ഹാജരാകാൻ നിർദേശം

Kerala

വർക്കല ക്ലിഫ് സംരക്ഷിക്കാൻ അടിയന്തര നടപടി: കേന്ദ്രമന്ത്രി സുരേഷ് ഗോപി, ജിയോളജി വകുപ്പുമായി ചർച്ച നടത്തും

Kerala

തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ സമരസന്ദേശ യാത്രയുമായി സിപിഐ

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.