Monday, July 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പ്രതീക്ഷകള്‍ വാനോളം… കേരള -ഗള്‍ഫ് കപ്പല്‍ യാത്ര ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; താല്‍പ്പര്യമറിയിച്ച് കപ്പല്‍ കമ്പനികള്‍

Janmabhumi Online by Janmabhumi Online
Mar 29, 2024, 03:48 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

പ്രവാസികള്‍ക്ക് ആശ്വാസമേകുന്ന വാര്‍ത്തയാണ് നിലവില്‍ ചര്‍ച്ചകളില്‍ നിറയുന്നത്. കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് കപ്പല്‍ യാത്ര എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യത്തിലേക്ക് നീങ്ങുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശമനുസരിച്ച് കേരള മാരിടൈം ബോര്‍ഡ് ടെണ്ടര്‍ വിളിച്ചിരുന്നു. താല്‍പ്പര്യപത്രം സമര്‍പ്പിക്കാന്‍ ഏപ്രില്‍ 22 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. എന്നാല്‍ അതിനുമുന്നേ തന്നെ സര്‍വീസ് നടത്താന്‍ കപ്പല്‍ കമ്പനികള്‍ താല്‍പ്പര്യപത്രങ്ങളുമായി എത്തിക്കഴിഞ്ഞു.

ഇതുവരെ സര്‍വ്വീസ് നടത്താന്‍ തയ്യാറായി ഗുജറാത്ത് മാരിടൈം ബോര്‍ഡ് വഴി മാത്രം നാല് കപ്പല്‍ കമ്പനികളെത്തിയിട്ടുണ്ട്. സംസ്ഥാനത്തും, ബോംബെ ആസ്ഥാനമായവയും ഉള്‍പ്പെടെ നിരവധി കമ്പനികള്‍ മാരിടൈം ബോര്‍ഡിനെ സമീപിച്ചതായാണ് വിവരം.

1200 യാത്രക്കാര്‍ക്കും കാര്‍ഗോ സൗകര്യങ്ങളുമൊരുക്കിയായിരിക്കും സര്‍വീസ് നടത്തുക. ഇത് പ്രവാസികള്‍ക്ക് വന്‍ അവസരമാണ് ഒരുക്കുന്നത്. നിലവില്‍ ഉത്സവ സീസണില്‍ കേരളക്കരയിലേക്ക് യാത്ര ചെയ്യുമ്പോള്‍ വിമാന സര്‍വീസികളുടെ പിഴിയുന്ന അവസ്ഥയില്‍ നിന്ന് രക്ഷനേടാനാകുമെന്ന ആശ്വാസത്തിലാണ് പ്രവാസികള്‍.

അവധിക്കാല സീസണുകളില്‍ വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് ഏകദേശം 50,000 മുതല്‍ 80,000 വരെയൊക്കെ ഉയര്‍ത്തിയ സാഹചര്യം നിലനില്‍ക്കുമ്പോള്‍ കപ്പലില്‍ 25,000ത്തോളം രൂപയായിരിക്കും കൂടാതെ 200 കിലോവരെ ലഗേജ് കൊണ്ടുവരാനുള്ള സൗകര്യവും ഉണ്ടാകുമെന്നാണ് അറിയുന്നത്. 3-4 ദിവസം എടുക്കുന്നതാണ് യാത്രസമയം എന്നത് ടൂറിസം മേഖല പരിപോഷിപ്പിക്കാന്‍ ഉതകുന്നതാകും എന്ന കാഴ്ചപ്പാടിലുമാണ് അധികൃതര്‍. പതിനായിരം രൂപയില്‍ ടിക്കറ്റ് ഉറപ്പാക്കാനായാല്‍ നിലവിലെ സാഹചര്യത്തില്‍ പ്രവാസികള്‍ക്ക് വലിയ ആശ്വാസമാകും.

നിലവില്‍ കൊച്ചിയില്‍ നിന്ന് സര്‍വീസ് ആരംഭിക്കുക. ഭാവിയില്‍ അഴീക്കല്‍, കൊല്ലം, വിഴിഞ്ഞം തുറമുഖങ്ങളില്‍ നിന്നും സര്‍വീസ് തുടങ്ങാന്‍ കഴിയുമോ എന്നത് പരിശോധനയിലാണ്.

കാര്‍ഗോ സര്‍വീസിന്റ സാധ്യത വികസന മേഖലയിലും വലിയ മാറ്റങ്ങള്‍ക്ക് വഴി വയ്‌ക്കുമെന്നാണ് വിലയിരുത്തല്‍. തുടര്‍യോഗങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കാനായാല്‍ അടുത്ത ഉത്സവ സീസണോടെ സര്‍വീസ് തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ.

Tags: Kerala-Gulf cruiseKerala Maritime BoardGujarat Maritime BoardKochi Shipyard
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കപ്പല്‍ നിര്‍മ്മാണ വ്യവസായത്തിന് 30,000 കോടിയുടെ ഫണ്ട്; കൊച്ചി കപ്പല്‍ശാലയ്‌ക്കും ഗുണകരം

കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഡ്രഡ്ജറിനുള്ള കീല്‍ ഇടുന്ന ചടങ്ങ്
Kerala

കൊച്ചി കപ്പല്‍ശാലയില്‍ രാജ്യത്തെ ഏറ്റവും വലിയ ഡിസിഐ ഡ്രെഡ്ജ് ഗോദാവരിക്കായി കീല്‍ ഇട്ടു

Kerala

കൊച്ചി കപ്പല്‍ശാലയ്‌ക്ക് നേട്ടം: യൂറോപ്പിനു വേണ്ടി കൊച്ചി കപ്പല്‍ശാല ഹൈബ്രിഡ് ഓഫ്‌ഷോര്‍ കപ്പല്‍ നിര്‍മിക്കും

പുതിയ വാര്‍ത്തകള്‍

ബിഗ് ബോസിൽ പ്രണയപരാജയത്തെ തുടർന്ന് നടി ജീവനൊടുക്കാൻ ശ്രമിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ബീഹാറിലെ വോട്ടര്‍പട്ടികയില്‍ നേപ്പാളികളും ബംഗ്ലാദേശികളുമെന്ന് ഇലക്ഷന്‍ കമ്മീഷന് റിപ്പോര്‍ട്ട്; ആരോപണം വ്യാജമെന്ന് തേജസ്വി യാദവ്

വരുണ്‍ മോഹനെ ഗൂഗിളില്‍ നിന്നും 20605 കോടി രൂപ നേടിയ ബിസിനസുകാരനാക്കിയതിന് പിന്നില്‍ വിദ്യാഭ്യാസം, ദീര്‍ഘവീക്ഷണം, ടെക്നോളജി കോമ്പോ

ഇന്ത്യയിലെ 87ാം ഗ്രാന്‍റ് മാസ്റ്ററായി തമിഴ്നാട്ടില്‍ നിന്നും മറ്റൊരു പ്രതിഭകൂടി-ഹരികൃഷ്ണന്‍

സാധാരണഭക്തര്‍ക്കൊപ്പം അലിഞ്ഞുചേര്‍ന്ന്  അദാനിയും ഭാര്യ പ്രീതി അദാനിയും മകന്‍ കരണ്‍ അദാനിയും സാധാരണഭക്തര്‍ക്കൊപ്പം അലിഞ്ഞുചേര്‍ന്ന് പങ്കെടുത്തപുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവച്ചടങ്ങില്‍(വലത്ത്)

ജഗന്നാഥയാത്രയില്‍ രഥം അദാനിക്ക് വേണ്ടി നിര്‍ത്തിയെന്ന് രാഹുല്‍ ഗാന്ധി; ഭാര്യയ്‌ക്കൊപ്പം ഭക്തര്‍ക്കുള്ള പ്രസാദം പാകം ചെയ്ത അദാനിയെ അപമാനിച്ച് രാഹുല്‍

സർക്കാർ ഭൂമിയിൽ അനധികൃതമായി വീട് വച്ച് താമസിച്ചത് 1,400 ഓളം ബംഗാളി മുസ്ലീങ്ങൾ : വീടുകൾ പൊളിച്ചു നീക്കി അസം സർക്കാർ

ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ തലപ്പത്തേക്ക് തേജസ്സാര്‍ന്ന മലയാളിയുവതി പ്രിയാനായര്‍; ഈ പദവി കയ്യാളുന്ന ആദ്യ വനിത

മുസ്ലീം രാജ്യങ്ങളിൽ നിന്ന് ലഭിച്ചത് 500 കോടി ; ലൗ ജിഹാദിനായി ആയിരത്തിലധികം മുസ്‌ലിം യുവാക്കൾക്കു ചങ്കൂർ ബാബ പണം നൽകി

ഗുരുപൂജ അനുവദിക്കില്ല ; സനാതന ധർമം നടപ്പാക്കാനുള്ള ആർ എസ് എസിന്റെ ശ്രമം ചെറുത്ത് തോൽപ്പിക്കുമെന്ന് എം വി ​ഗോവിന്ദൻ

46 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പെരുമ്പാവൂരിൽ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies