Saturday, July 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഉത്തരംമുട്ടി ഐസക്ക്: സംവാദങ്ങള്‍ നിര്‍ത്തി പാര്‍ട്ടി

പാര്‍ട്ടിയിലെ തമ്മിലടി മുതല്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക ദുരവസ്ഥ വരെ ചര്‍ച്ചയായതോടെ സംവാദ യോഗങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

Janmabhumi Online by Janmabhumi Online
Mar 28, 2024, 02:47 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവല്ല: പാര്‍ട്ടി കുടുംബയോഗങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. തോമസ് ഐസക്കിനെ ഉത്തരം മുട്ടിച്ച് പ്രവര്‍ത്തകര്‍. സ്ഥാനാര്‍ത്ഥിയുമായി സംവാദം എന്ന രീതിയിലാണ് കുടുംബ യോഗങ്ങള്‍ സംഘടിപ്പിച്ചത്. പാര്‍ട്ടിയിലെ തമ്മിലടി മുതല്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക ദുരവസ്ഥ വരെ ചര്‍ച്ചയായതോടെ സംവാദ യോഗങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

കുടുംബ യോഗ സംവാദങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ വാര്‍ത്ത ആയതോടെയാണ് യോഗങ്ങള്‍ നിര്‍ത്തിവയ്‌ക്കാന്‍ നേതൃത്വം നിര്‍ബന്ധിതമായത്. കുടുംബശ്രീ അംഗങ്ങള്‍, പൗരപ്രമുഖര്‍, മുതിര്‍ന്ന പ്രവര്‍ത്തകര്‍ തുടങ്ങി ഒട്ടേറെ ആളുകള്‍ പങ്കെടുക്കുന്ന കുടുംബ യോഗങ്ങളാണ് രണ്ടാംഘട്ട പ്രചരണത്തില്‍ എല്‍ഡിഎഫ് ലക്ഷ്യമിട്ടത്. എന്നാല്‍ ഉറച്ച പാര്‍ട്ടിക്കാര്‍ അടക്കം സ്ഥാനാര്‍ത്ഥിയെ മുള്‍മുനയില്‍ നിര്‍ത്തുന്ന ചോദ്യങ്ങളാണ് ഉന്നയിച്ചത്.

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയുടെ തുടക്കം ഐസക്ക് ധനമന്ത്രി ആയിരുന്ന കാലത്താണ്. നീണ്ട ഇടവേളയ്‌ക്കു ശേഷം ട്രഷറി നിയന്ത്രണം വീണ്ടും ഏര്‍പ്പെടുത്തേണ്ടി വന്നതും സാമ്പത്തിക വിദഗ്ധനായി പാര്‍ട്ടി അവതരിപ്പിച്ച തോമസ് ഐസക്കിന്റെ കാലത്താണ്. കിഫ്ബിയിലെ സിഎജി ഓഡിറ്റിങ് അടക്കമുള്ള വിഷയങ്ങളില്‍ ഒത്തുകളിയുടെ ഭാഷയിലായിരുന്നു ഐസക്കിന്റെ മറുപടികള്‍. വന്‍കിട പ്രോജക്ടുകള്‍ നടപ്പാക്കുന്നതില്‍ ഭരണയന്ത്രം പരാജയമാണെന്നും സേവന മേഖലയിലെ രണ്ടാം തലമുറ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ലെന്നും കുടുംബ യോഗങ്ങളില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ തുറന്നടിച്ചു.

കാര്‍ഷിക മേഖലയിലെ രൂക്ഷമായ വളര്‍ച്ചാ മുരടിപ്പില്‍ അതിരൂക്ഷ പ്രതികരണങ്ങളാണ് അപ്പര്‍ കുട്ടനാടന്‍ മേഖലയില്‍ നിന്ന് ഐസക്കിന് നേരിടേണ്ടി വന്നത്. പ്രതികൂല കമ്പോള പരിതസ്ഥിതിയാണ് ഇതിന് കാരണമെന്നു പറഞ്ഞ് തടിതപ്പാനായിരുന്നു ഐസക്കിന്റെ ശ്രമം. എന്നാല്‍ ഇന്നത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ ഒന്നാം പ്രതിയാണ് തോമസ് ഐസക്കെന്നും കിഫ്ബി പോലെയുള്ള വികല പരിഷ്‌കാരങ്ങളാണ് ഇന്ന് ധനമന്ത്രി ബാലഗോപാലിനെ വിഷമവൃത്തില്‍ ആക്കിയതെന്നും യോഗങ്ങളില്‍ ആരോപണം ഉയര്‍ന്നു. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ധനപ്രതിസന്ധിയുടെ യഥാര്‍ത്ഥ കാരണക്കാരനായാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍ധനമന്ത്രിയുമായ ഡോ. തോമസ് ഐസക്കിനെ കാലം അടയാളപ്പെടുത്തുക എന്നും ചിലര്‍ തുറന്നടിച്ചു.

നികുതി പിരിവിലെ കാര്യക്ഷമതയില്ലായ്മയും ഐജിഎസ്ടി പിരിവിലെ പരാജയവും കുടുംബയോഗങ്ങളില്‍ പലരും തുറന്നുകാട്ടി. പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ നിര്‍ദേശപ്രകാരം സംസ്ഥാനത്തിന്റെ വായ്പാ വിഹിതത്തില്‍ കുറവ് വരുത്തിയതടക്കമുള്ള കാര്യങ്ങളില്‍ ന്യായീകരണം നല്കാന്‍ ഐസക്കിന് കഴിയാതെ വന്നതോടെയാണ് പാര്‍ട്ടി ഇടപെട്ട് കുടുംബ സംവാദയോഗങ്ങള്‍ നിര്‍ത്തിവച്ചതെന്നാണ് പിന്നാമ്പുറ സംസാരം.

Tags: Thomas issac
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താന്‍ മുന്‍പു പറഞ്ഞതിനൊന്നും ഇപ്പോള്‍ പ്രസക്തിയില്ലെന്ന് തോമസ് ഐസക്! ടോള്‍ പിരിച്ചേ പറ്റൂ

Kerala

പാര്‍ട്ടി അംഗങ്ങള്‍ ആരാധനാലയങ്ങളില്‍ കയറിപ്പറ്റണമെന്ന് തോമസ് ഐസക്കിന്‌റെ ആഹ്വാനം

Kerala

ശബരിമല പോലൊരു പ്രശ്നം ഇല്ലാതിരുന്നിട്ടുകൂടി എല്‍ഡിഎഫ് വോട്ടുകള്‍ ബിജെപി കൊണ്ടുപോയെന്ന് ഐസക്ക്

Kerala

തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി അനുഭാവികളുടെ വോട്ട് പോലും ലഭിച്ചില്ലെന്ന് തോമസ് ഐസക്; പാര്‍ട്ടി ജനങ്ങളെ കേള്‍ക്കണം

Kerala

താന്‍ പറഞ്ഞത് വീണ വിജയന്റെ കമ്പനിയെ കുറിച്ച് തന്നെ; തോമസ് ഐസകിന്റേത് വിഷയം വഴിതിരിച്ചുവിടാനുള്ള ശ്രമം- ഷോണ്‍ ജോര്‍ജ്

പുതിയ വാര്‍ത്തകള്‍

ഗുകേഷ് ലോക ഒന്നാം റാങ്കുകാരനായ മാഗ്നസ് കാള്‍സന്റെ അഹന്ത തച്ചുടച്ച ആ കളി ആസ്വദിക്കാം…ഇംഗ്ലീഷ് ഡിഫന്‍സില്‍ ഗുകേഷിന്റെ ധീരമായ ആക്രമണം

കള്ളു ഷാപ്പില്‍ യുവാവിനെ ആക്രമിച്ച കേസില്‍ 3 പേര്‍ അറസ്റ്റില്‍

കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടം: കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍

അഗ്നി 5 വികസിപ്പിക്കുന്നത് പാകിസ്ഥാന്‍ ആണവകേന്ദ്രമായ കിരാനകുന്നുകളെ തുളയ്‌ക്കാനോ? യുഎസിന്റെ ബോംബിനേക്കാള്‍ മൂന്നിരട്ടിശക്തി;ഇസ്രയേലിന് പോലുമില്ല

പാലക്കാട്,മലപ്പുറം ജില്ലകളിലെ നിപ രോഗികളുടെ റൂട്ട് മാപ്പ് പുറത്തിറക്കി, സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍

നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ആരോഗ്യ വകുപ്പ്

പ്രവീൺ നെട്ടാരു വധക്കേസിലെ പ്രധാന പ്രതിയായ പോപ്പുലർ ഫ്രണ്ട് ഭീകരനെ കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വെച്ച് എൻഐഎ അറസ്റ്റ് ചെയ്തു

അനാഥാലയത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണി: മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി നടത്തിപ്പുകാരി

അന്ന് രാമക്ഷേത്രത്തിനായി പുണ്യജലവും , കല്ലുകളും നൽകി  ; ഇന്ന് ക്ഷേത്രത്തിന്റെ പകർപ്പും സരയു നദിയിൽ നിന്നുള്ള ജലവും സമ്മാനമായി നൽകി മോദി

39 വര്‍ഷം പഴക്കമുള്ള കൊലപാതക കേസ് അന്വേഷണത്തില്‍ തിരുവമ്പാടി പൊലീസ് , അന്വേഷണം മുഹമ്മദിന്റെ വെളിപ്പെടുത്തലിന് പിന്നാലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies