Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹിന്ദു നേതാവിന്റെ വാക്കുകള്‍ വളച്ചൊടിച്ച് ദേശാഭിമാനിയും മീഡിയവണ്ണും ‘പാലയൂര്‍ പള്ളി’ വിവാദമാക്കി; പാലയൂര്‍ പള്ളിയില്‍ എത്തി സുരേഷ് ഗോപി

പാലയൂര്‍ പള്ളി ശിവക്ഷേത്രമാക്കണമെന്ന വിവാദ പ്രസ്താവനയോട് സുരേഷ് ഗോപി പ്രതികരിക്കണമെന്ന ദേശാഭിമാനിയുടെയും മാധ്യമത്തിന്റെയും ആവശ്യത്തോട് സുരേഷ് ഗോപി പക്ഷെ വ്യത്യസ്തമായാണ് പ്രതികരിിച്ചത്. ഇത്രയും പാരമ്പര്യമുള്ള പള്ളിയില്‍ എത്തി പ്രാര്‍ത്ഥിച്ചുകൊണ്ടായിരുന്നു സുരേഷ് ഗോപി മറുപടി നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2024, 09:10 pm IST
in Kerala

തൃശൂര്‍ :പാലയൂര്‍ പള്ളി പണ്ട് ശിവക്ഷേത്രമായിരുന്നു എന്ന വിവാദം സൃഷ്ടിച്ചത് ദേശാഭിമാനി പത്രവും അത് പിന്നീട് ഏറ്റെടുത്തത് ജമാ അത്തെ ഇസ്ലാമി പത്രമായ മാധ്യമവും അവരുടെ ചാനലായ മീഡിയ വണ്ണും. ഹിന്ദു ഐക്യവേദി പ്രവര്‍ത്തകനായ ആര്‍.വി. ബാബുവിന്റെ വാക്കുകളാണ് ദേശാഭിമാനി വളച്ചൊടിച്ചത്.

ദേശാഭിമാനിയും മാധ്യമവും മീഡിയാവണ്ണും വാക്കുകള്‍ വളച്ചൊടിച്ചു: ആര്‍.വി. ബാബു

ക്രൈസ്തവരില്‍ തെറ്റിദ്ധാരണയുണ്ടാക്കാന്‍ വേണ്ടി താന്‍ പറയാത്ത വാക്കുകള്‍ തന്റെ മേല്‍ കെട്ടിച്ചമച്ചതാണെന്നും രാഷ്‌ട്രീയനേട്ടത്തിന് വേണ്ടി ക്രൈസ്തവരെ ഇളക്കാനുള്ള തന്ത്രം വിലപ്പോവില്ലെന്നും ആര്‍.വി. ബാബു തന്നെ ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു.

സുരേഷ് ഗോപിയെ കാത്ത് വിശ്വാസികള്‍

അടുത്ത ഘട്ടത്തില്‍ പാലയൂര്‍ പള്ളി ശിവക്ഷേത്രമാക്കണമെന്ന ഹിന്ദു ഐക്യവേദി നേതാവിന്റെ പ്രസ്താവനയോട് സുരേഷ് ഗോപി പ്രതികരിക്കണമെന്ന ആവശ്യമായിരുന്നു ദേശാഭിമാനിയും മാധ്യമവും മീഡിയവണ്‍ ചാനലും ഉയര്‍ത്തിയത്. ഇടതു ചായ് വുള്ള ദൂള്‍ ന്യൂസിനെപ്പോലുള്ളവരും ഇത് ഏറ്റെടുത്തു. പിന്നീട് കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനെതിരെ കരുവന്നൂരില്‍ നിന്നും തൃശൂരിലേക്ക് നടന്ന സുരേഷ് ഗോപിയെ ഒരു പാഠം പഠിപ്പിക്കാന്‍ വിറളിപൂണ്ട് നില്‍ക്കുന്ന തൃശൂര്‍ സിപിഎം ജില്ലാ കമ്മിറ്റിയും സുരേഷ് ഗോപിയുടെ പാലയൂര്‍ പള്ളി വിവാദത്തില്‍ മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി.

സുരേഷ് ഗോപി പാലയൂര്‍ പള്ളിയില്‍ പ്രാര്‍ത്ഥിക്കുന്നു, വിശ്വാസികളെ കാണുന്നു

പാലയൂര്‍ പള്ളിയും തൃശൂരിലെ പുത്തന്‍പള്ളിയും കയ്യേറാന്‍ സംഘപരിവാറിന് അജണ്ടയുണ്ടെന്ന പ്രസ്താവനയുമായി ടി.എന്‍. പ്രതാപനും രംഗത്തെത്തി. ക്രിസ്ത്യന്‍-ഹിന്ദു ഐക്യം തകര്‍ക്കലായിരുന്നു പ്രതാപന്റെയും ലക്ഷ്യം. ഇപ്പോള്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പുറത്തായതോടെ പ്രതാപന്‍ മൗനത്തിലായി.

 

സംഘപരിവാറിനെതിരെ കള്ളവാര്‍ത്ത: ദേശാഭിമാനി മാപ്പ് പറഞ്ഞു

സംഘപരിവാറിനെയും സര്‍സംഘചാലകിനെയും അപകീര്‍ത്തിപ്പെടുത്തി വാര്‍ത്ത ചമച്ച കുറ്റത്തിന് ദേശാമഭിമാനിക്ക് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ നിന്നും ശാസന ലഭിച്ചിട്ട് അധികനാളായിട്ടില്ല. കണ്ണൂരില്‍ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് പങ്കെടുത്ത വികാസ് വര്‍ഗ്ഗിനെതിരെ അത്യന്തം ദുരുദ്ദേശപരമായ വാര്‍ത്ത ദേശാഭിമാനി പ്രസിദ്ധീകരിച്ചിരുന്നു. സമാധാനമല്ല, സംഘര്‍ഷമാണ് വേണ്ടതെന്ന് മോഹന്‍ ഭാഗവത് നിര്‍ദേശം നല്‍കിയെന്നും ക്ഷേത്രങ്ങളുടെ സമീപത്തെ അന്യമതസ്ഥരുടെ കച്ചവടസ്ഥാപനങ്ങള്‍ തകര്‍ക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നുവെന്നുമായിരുന്നു വാര്‍ത്ത. എന്നാല്‍ ഇത് വ്യാജമായിരുന്നുവെന്ന് പ്രസ് കൗണ്‍സില്‍ പരിശോധനയില്‍ തെളിഞ്ഞു. സതീഷ് ഗോപി എന്ന വ്യാജപ്പേരിലായിരുന്നു ഈ വാര്‍ത്ത.

ക്ഷേത്രമായിരുന്നുവെന്ന് വിവാദപ്രസ്താവന കുത്തിപ്പൊക്കി സുരേഷ് ഗോപി മറുപടി പറയണമെന്ന് വരെ പ്രചാരണം അഴിച്ചുവിട്ട മീഡിയവണ്ണിനും മാധ്യമം ദിനപത്രത്തിനും മറുപടി നല്‍കി സുരേഷ് ഗോപി. അദ്ദേഹം ഗുരുവായൂരിലെ പാലയൂര്‍ പള്ളിയില്‍ സന്ദര്‍ശനം നടത്തി.ദേശാഭിമാനി ഒടുവില്‍ മാപ്പ് പറയുകയും ചെയ്തു.

സുരേഷ് ഗോപി പാലയൂര്‍ പള്ളിയില്‍ പ്രാര്‍ത്ഥിക്കുന്നു

പാലയൂര്‍ പള്ളി വിവാദത്തില്‍ സുരേഷ് ഗോപി മറുപടി നല്‍കിയത് പള്ളിയില്‍ എത്തി പ്രാര്‍ത്ഥിച്ച്

പാലയൂര്‍ പള്ളി ശിവക്ഷേത്രമാക്കണമെന്ന വിവാദ പ്രസ്താവനയോട് സുരേഷ് ഗോപി പ്രതികരിക്കണമെന്ന ദേശാഭിമാനിയുടെയും മാധ്യമത്തിന്റെയും ആവശ്യത്തോട് സുരേഷ് ഗോപി പക്ഷെ വ്യത്യസ്തമായാണ് പ്രതികരിിച്ചത്. ഇത്രയും പാരമ്പര്യമുള്ള പള്ളിയില്‍ എത്തി പ്രാര്‍ത്ഥിച്ചുകൊണ്ടായിരുന്നു സുരേഷ് ഗോപി മറുപടി നല്‍കിയത്.

സുരേഷ് ഗോപി പാലയൂര്‍ പള്ളിയില്‍ പ്രാര്‍ത്ഥിക്കുന്നു

പാലയൂര്‍ പള്ളി ചരിത്രം

തൃശ്ശൂർ ജില്ലയിൽ ചാവക്കാടിനടുത്ത് പാലയൂരിൽ സ്ഥിതി ചെയ്യുന്ന അതി പുരാതനമായ ക്രിസ്തീയ ദേവാലയമാണ് പാലയൂർ പള്ളി ( Palayur Church / Palayoor Church) . ഇന്ത്യയിലെത്തന്നെ ആദ്യ ക്രിസ്തീയ ദേവാലയങ്ങളിൽ ഒന്നാണ് പാലയൂർ പള്ളി. ക്രി.വ 52-ൽ തോമാശ്ലീഹ സ്ഥാപിച്ചതാണ് ഈ പള്ളിയെന്ന് വിശ്വസിക്കപ്പെടുന്നു. ആദ്യം അദ്ദേഹം അവിടെ ഒരു കുരിശ് മാത്രം സ്ഥാപിക്കുകയും പിന്നീട് പള്ളി പണികഴിപ്പിക്കുകയും ചെയ്തുവെന്നുമാണ് വിശ്വാസം.

ജൂലൈ മൂന്നിന് മാർ തോമാശ്ലീഹായുടെരക്തസാക്ഷി ദിനത്തിന്റ ശ്രാദ്ധ ഊട്ടും ഇവിടെ നടത്തുന്നു. വലിയ നൊയമ്പിൽ ഓശാന ഞായറിന് മുമ്പുള്ള ഞായറാഴ്ച തൃശൂർ അതിരൂപതയുടെ കീഴിലുള്ള പളളികളിൽ നിന്ന് പാലയൂർ പള്ളിയിലേക്ക് മഹാതീർത്ഥാടനം നടത്തുക പതിവാണ്.

സെല്‍ഫിയെടുത്തും സുരേഷ് ഗോപിയുടെ വീഡിയോ എടുത്തും പള്ളിവിശ്വാസികള്‍

സുരേഷ് ഗോപി പാലയൂർ പളളി, അവിടുത്തെ ചരിത്ര മ്യൂസിയം, ശ്ലീഹാ സ്ഥാപിച്ച കൽകുരിശ് , ബോട്ട് കുളം, ലോകത്തിലെ ഏറ്റവും വലിയ തോമാശ്ലീഹായുടെ ശിൽപം, പൂർവ്വികർക്ക് മാമ്മോദീസാ നല്കിയ ചരിത്ര പ്രസിദ്ധമായ തളിയകുളം എന്നിവിടങ്ങളില്‍ എത്തി. ദേവാലയത്തിലും കല്‍ക്കുരിശിന് മുന്‍പിലും നിന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്തു.

സുരേഷ് ഗോപിയെ ഒരു നോക്ക് കാണാന്‍ നൂറുകണക്കിന് പേര്‍ ഇവിടെ തടിച്ചുകൂടിയിരുന്നു. പള്ളിപരിസരത്ത് സുരേഷ് ഗോപിയെ കാത്ത് നിന്നവരില്‍ സ്ത്രീകളും കുട്ടികളും യുവാക്കളും ഉണ്ടായിരുന്നു. പലരും സുരേഷ് ഗോപിയെ വീഡിയോയില്‍ പകര്‍ത്തുകയും ചിലര്‍ സെല്‍ഫിയെടുക്കുകയും ചെയ്തു. അതിനെല്ലാം സുരേഷ് ഗോപി അനുവദിക്കുകയും ചെയ്തു.

 

Tags: PalayoorchurchThrssur loksabha seatdeshabhimaniMediaoneSGMadhyamamPalayoor churchSureshGopi #മാനവസേവ #SG #sureshgopiofficial #sureshgopifansLokSabhaElections2024
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

Kerala

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

Kerala

ശമ്പളം തരൂ..ഞങ്ങൾ പട്ടിണിയിലാണ്..ആരും അറിയാത്ത മാധ്യമം പത്രത്തിന്റെ തട്ടിപ്പ്

India

കേന്ദ്രസര്‍ക്കാരിന്റെ എഐ ഉച്ചകോടിയെ അപകീര്‍ത്തിപ്പെടുത്താന്‍ മത്സരിച്ച് മാധ്യമം പത്രവും മീഡിയ വണ്‍ ചാനലും മനോരമയും

India

മാതാ വൈഷ്ണോ ദേവി മെഡിക്കൽ കോളേജിന്റെ അംഗീകാരം റദ്ദാക്കിയത് മുസ്ലീങ്ങൾ ചേര്‍ന്നത് കൊണ്ടെന്ന് മീഡിയവണ്‍ ;അല്ല,സൗകര്യങ്ങളില്ലാത്തതിനാല്‍

പുതിയ വാര്‍ത്തകള്‍

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.