Monday, May 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സുരേഷ് ഗോപിയുടെ ഇമേജ് തകര്‍ക്കാന്‍ ഇടത് കേന്ദ്രങ്ങള്‍; കുറ്റപത്രവുമായി നടക്കാവ് പൊലീസ്; മാതാവിന് നല്‍കിയത് ചെമ്പെന്നും പ്രചാരണം

തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപിയുടെ ഇമേജ് തകര്‍ക്കാന്‍ ഇടത് കേന്ദ്രങ്ങള്‍ കൃത്യമായ കരുനീക്കങ്ങള്‍ തുടങ്ങി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടന്ന അതേ ദിവസം തന്നെ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസ് നടക്കാവ് പൊലീസ് പൊടിതട്ടിയെടുത്തിരിക്കുന്നു.

Janmabhumi Online by Janmabhumi Online
Mar 2, 2024, 10:19 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തൃശൂര്‍: തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപിയുടെ ഇമേജ് തകര്‍ക്കാന്‍ ഇടത് കേന്ദ്രങ്ങള്‍ കൃത്യമായ കരുനീക്കങ്ങള്‍ തുടങ്ങി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടന്ന അതേ ദിവസം തന്നെ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസ് നടക്കാവ് പൊലീസ് പൊടിതട്ടിയെടുത്തിരിക്കുന്നു. നടക്കാവ് പൊലീസ് സുരേഷ് ഗോപിയ്‌ക്കെതിരെ ശനിയാഴ്ച തന്നെ കുറ്റപത്രം സമര്‍പ്പിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 354, പൊലീസ് ആക്ടിലെ 119എ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് നടക്കാവ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. 354ലെ മുഴുവന്‍ വകുപ്പുകളും (എ മുതല്‍ ഡി വരെ) ചേര്‍ത്തതിനാല്‍ അറസ്റ്റ് ചെയ്ത് ജയിലിലടക്കാന്‍ വരെ കഴിയും..

ഈ കേസില്‍ മകളുടെ വിവാഹം കാരണം സുരേഷ് ഗോപിയ്‌ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇനി വൈകാതെ തന്നെ കോടതി കേസില്‍ വാദം കേട്ടുതുടങ്ങും.

അതുപോലെ മകളുടെ വിവാഹത്തിന് ഒരു ദിവസം മുന്‍പ് സുരേഷ് ഗോപി തൃശൂരില്‍ ലൂര്‍ദ്ദ് പള്ളിയിലെ മാതാവിന് അഞ്ച് പവന്റെ സ്വര്‍ണ്ണക്കിരീടം നല്‍‍കിയിരുന്നു. ഏതോ ഒരു ബിജെപി വിരുദ്ധ ചാനലിന്റെ ക്യാമറാമാന്‍ ഈ കിരീടം കൈകൊണ്ട് മനപൂര്‍വ്വം തട്ടിയിട്ടെന്നും പിന്നീട് മാതാവ് പോലും സുരേഷ് ഗോപിയുടെ കിരീടം തള്ളിക്കളഞ്ഞുവെന്നും പ്രചാരണം നടത്തുകയും ചെയ്തിരുന്നു.

സുരേഷ് ഗോപി നല്‍കിയ അഞ്ച് പവന്റെ കിരീടം വെറും സ്വര്‍ണ്ണം പൂശിയ ചെമ്പ് മാത്രമെന്ന് പ്രചാരണം

ഇപ്പോള്‍ അടുത്ത കള്ളക്കഥയാണ് ഇടത് ക്യാമ്പിന്റെ ക്യാപ്സൂളായി പുറത്തുവന്നിരിക്കുന്നത്. ഈ സ്വര്‍ണ്ണക്കിരീടത്തില്‍ ഭൂരിഭാഗവും ചെമ്പ് മാത്രമായിരുന്നുവെന്നും പേരിന് സ്വര്‍ണ്ണം പൂശുക മാത്രമാണ് ചെയ്തതെന്നുമാണ് ദുഷ് പ്രചാരണം. സിപിഐയുടെ മുഖപത്രമായ ജനയുഗത്തില്‍ വന്ന വാര്‍ത്തയില്‍ സുരേഷ് ഗോപി ചെമ്പുതകിടില്‍ സ്വര്‍ണ്ണം പൂശിയാണ് മാതാവിന് നല്‍കിയതെന്നും അതിന് വെറും രണ്ടു ഗ്രാം സ്വര്‍ണ്ണം മാത്രം മതിയെന്നുമാണ് പറഞ്ഞിരിക്കുന്നത്. അതായത്, സുരേഷ് ഗോപി തൃശൂരിലെ ലൂര്‍ദ്ദ് മാതാവിന് അഞ്ച് പവന്‍ നല്‍കി എന്ന് പറഞ്ഞത് നുണയാണെന്നും യഥാര്‍ത്ഥത്തില്‍ നല്‍കിയത് വെറും രണ്ടു ഗ്രാം മാത്രമാണെന്നുമാണ് ജനയുഗം വാര്‍ത്ത സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത്.

കള്ളക്കഥ പ്രചരിപ്പിക്കുംതോറും സ്ത്രീകള്‍ സുരേഷ് ഗോപിയോടടുക്കുന്നു

ഇതും മറ്റൊരു കല്ലുവെച്ച നുണയാണെന്ന് എല്ലാവര്‍ക്കുമറിയാം. തൃശൂരിലെ ശക്തന്‍ മാര്‍ക്കറ്റിന് ശുദ്ധജലം ശേഖരിക്കാനുുള്ള ടാങ്കും ശക്തന്‍ ഇറച്ചിമാര്‍ക്കറ്റിലെ പ്രധാനകിണറിനുള്ള ഫൈബര്‍ മറയും നഗരസഭയിലെ ഹെല്‍ത്ത് ഓഫീസ് പ്രവര്‍ത്തിക്കാനുള്ള മുറികളും ആളുകള്‍ക്ക് ഉപയോഗിക്കാനുള്ള മൂത്രപ്പുരയും എല്ലാം പണിത് നല്‍കാന്‍ സുരേഷ് ഗോപി നല്‍കിയത് ഒരു കോടി രൂപയാണ്.തന്നെ തോല്‍പിച്ച മണ്ഡലത്തിലെ ജനങ്ങള്‍ക്ക് വേണ്ടിയായിരുന്നു സുരേഷ് ഗോപിയുടെ ഈ പ്രവര്‍ത്തനമെന്നോര്‍ക്കണം. അന്ന് സുരേഷ് ഗോപിയുടെ ഒരു കോടിയുടെ ചെക്ക് കിട്ടിയപ്പോള്‍ തൃശൂര്‍ മേയര്‍ എം.കെ. വര്‍ഗ്ഗീസ് തന്നെ അന്തം വിട്ടുപോയി. അതാണ് സുരേഷ് ഗോപി. പറഞ്ഞത് ചെയ്യും.

എന്തായാലും സുരേഷ് ഗോപിയ്‌ക്കെതിരായ ഇടത് ക്യാമ്പുകളുടെ നുണപ്രചാരണം കൂടുന്തോറും ഈ ജില്ലയിലെ സ്ത്രീവോട്ടര്‍മാര്‍ കൂടുതലായി സുരേഷ് ഗോപിയുമായി അടുക്കുകയാണ്. തന്റെ മകളെ നല്ലയില്‍ കെട്ടിച്ചയച്ച അച്ഛനായും ഭാര്യയെ നല്ലതുപോലെ സംരക്ഷിക്കുന്ന ഭര്‍ത്താവായും പാവപ്പെട്ടവര്‍ക്ക് ആവുന്നത്ര സഹായം നല്‍കി അതില്‍ സന്തോഷം കണ്ടെത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തകനായും സുരേഷ് ഗോപിയെ ഇവര്‍ ഹൃദയത്തില്‍ സ്വീകരിച്ചുകഴിഞ്ഞു. മാത്രമല്ല, സുരേഷ് ഗോപിയെ ജയിപ്പിച്ചാല്‍ അദ്ദേഹം മണ്ഡലത്തിന് വേണ്ടി എന്തെങ്കിലും ചെയ്യും എന്ന പ്രതീക്ഷയും തൃശൂരിലെ വോട്ടര്‍മാര്‍ക്കുണ്ട്.

 

 

Tags: Thrissursuresh gopi#SGLourde mataThrissur Lok Sabha seat2024 Loksabha seat
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെതിരെ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടി ബി ജെ പിയില്‍, തന്നെ ആളാക്കിയത് ബിജെപിയും സുരേഷ് ഗോപിയും

Kerala

തൃശൂരിലെ പൊടിമില്ലിൽ വൻ തീപിടുത്തം; യന്ത്രസാമഗ്രികൾ കത്തിനശിച്ചു

Kerala

കുളിര്‍കാറ്റേറ്റല്ല, തീക്കാറ്റേറ്റ് വളര്‍ന്നതാണ് ജന്മഭൂമി : സുരേഷ് ഗോപി

Kerala

ദുരിതങ്ങളുടെ കൊടുംവെയിലില്‍ ശ്രേയക്ക് സാന്ത്വനമായി സുരേഷ് ഗോപി; മൂന്ന് സെമസ്റ്ററുകളുടെ ഫീസ് അക്കൗണ്ടിലെത്തി

Kerala

പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

സംഘം പിന്തുടരുന്നത് സനാതന സംസ്‌കാരം

മഴക്കെടുതി: ഊര്‍ജിത നടപടി വേണം

സര്‍വകലാശാല നിയമ ഭേദഗതി ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നതിനോ?

മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, കെ.എസ് നാരായണന്‍,വി.എസ് രാമസ്വാമി

കേരള ക്ഷേത്ര സംരക്ഷണ സമിതി: പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍

വിപ്ലവഗാനങ്ങളും പടപ്പാട്ടുകളും പാടി ക്ഷേത്രങ്ങളെ അശുദ്ധിവരുത്തുന്നു: ജെ. നന്ദകുമാര്‍

കൂരിയാട് തകര്‍ന്ന ദേശീയപാത ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സന്ദര്‍ശിച്ചപ്പോള്‍

ദേശീയപാതയിലെ വിള്ളല്‍ നടപടിയുണ്ടാകുമെന്ന് നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കി: രാജീവ് ചന്ദ്രശേഖര്‍

പാവം ശശി കല ടീച്ചറെ വേടന്റെ പേരില്‍ പലരും തെറ്റിദ്ധരിച്ചു; ടീച്ചര്‍ പറയാന്‍ ശ്രമിച്ചത് മറ്റൊന്ന്, പ്രചരിപ്പിച്ചത് വേറെ ഒന്ന്

കോഴിക്കോട് രൂപത ഇനി അതിരൂപത: ഡോ. വര്‍ഗീസ് ചക്കാലയ്‌ക്കല്‍ ആര്‍ച്ച് ബിഷപ്പായി അഭിഷിക്തനായി

ഇറാനിയന്‍ സംവിധായകന്‍ ജാഫര്‍ പഹാനിക്ക് പാം ഡി ഓര്‍ പുരസ്‌കാരം

ഭാരതം അജയ്യമാകണം :ഡോ. മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies