Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിരാസത് എന്നു കേട്ടു; എളമരം കരീം വീരസവര്‍ക്കര്‍ക്കെതിരേ ചീറി, നാണംകെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2024, 02:56 pm IST
in Kerala

കോഴിക്കോട്: ‘കാളപെറ്റു’ എന്ന്‌പോലും കേള്‍ക്കുന്നതിന് മുമ്പേ കയറുമായി സിപിഎം നേതാവും കോഴിക്കോട് ലോക്‌സഭാ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ എളമരം കരീം. എന്‍ഐടി കാലിക്കറ്റും സ്പിക്ക് മാകെ എന്ന സംഘടനയും ചേര്‍ന്ന് കോഴിക്കോട് എന്‍ഐടിയില്‍ കലാസാംസ്‌കാരിക പരിപാടിയായ ‘വിരാസത്- 24’ സംഘടിപ്പിക്കുന്നു. ഇത് ‘ഹിന്ദുത്വത്തിന്റെ താത്ത്വിക ആചാര്യനും ഗാന്ധിവധക്കേസില്‍ പ്രതിയുമായ സര്‍വര്‍ക്കറുടെ പേരില്‍ നടക്കുന്ന കലോത്സവമാണ്’ എന്ന വിമര്‍ശനവുമായി സിപിഎം നേതാവ് എളമരം കരീം ചാടിവീണ് അപഹാസ്യനാകുകയായിരുന്നു.

എന്‍ഐടിയെ ഗോഡ്‌സെ ആരാധകരുടെയും സവര്‍ക്കറുടെ മതരാഷ്‌ട്രവാദ പ്രചാരണത്തന്റെയും കേന്ദ്രമാക്കി മാറ്റാനുള്ള നീക്കമാണെന്നും ഇതില്‍ പ്രതിഷേധം ഉയര്‍ന്നുവരണമെന്നുമൊക്കെയാണ് എളമരം കരീം നീണ്ട പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടത്. ഡയറക്ടര്‍ പ്രസാദ് കൃഷ്ണയെ വ്യക്തിപരമായി ആക്ഷേപിച്ചുമാണ് കരീം പ്രസ്താവനയിറക്കിയത്.

വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും കലാസാംസ്‌കാരിക വാസനകളെ പ്രോത്സാഹിപ്പിക്കുകയും വിവിധ സ്ഥാപനങ്ങളില്‍ പ്രദര്‍ശനം
സംഘടിപ്പിക്കുകയും ചെയ്യുന്ന വേദിയാണ് സ്പിക് മാകെ. 1995 മുതല്‍ വിരാസത് എന്ന പേരില്‍ തുടര്‍ച്ചയായി ഭാരതത്തിലെ കാമ്പസുകളില്‍ പരിപാടി സംഘടിപ്പിച്ചുവരികയാണ്. വിരാസത് 24 സംഘടിപ്പിക്കുന്നതിനായി എന്‍ഐടിയും സ്പിക് മാകെയും ഫെബ്രുവരി 23 ന് ധാരണാ പത്രം ഒപ്പിട്ടിരുന്നു. മാര്‍ച്ച് മാസത്തില്‍ പതിനേഴ് ദിവസത്തെ സാംസ്‌കാരികോത്സവമാണ് ഇതിന്റെ ഭാഗമായി നടക്കുന്നത്.

‘വിരാസത്’ എന്ന വാക്കിന്റെ അര്‍ത്ഥം ‘പാരമ്പര്യം’ എന്നാണെന്ന് പോലും മനസ്സിലാക്കാതെ അത് വീരസവര്‍ക്കറുടെ പേരില്‍ നടക്കുന്ന പരിപാടിയാണെന്ന വാദവുമായാണ് കരീം ചാടി വീണത്. രാജ്യസഭാ എംപിയായശേഷം കോഴിക്കോട്ട് പൊതുവേദികളിലൊന്നും സജീവമല്ലാതിരുന്ന കരീം ഇക്കഴിഞ്ഞ ദിവസങ്ങളിലായി വിവിധ പ്രസ്താവനകള്‍ ഇറക്കിയിരുന്നു. വിരാസത്തിനെ വീരസര്‍വര്‍ക്കറായി ചിത്രീകരിച്ച് മണ്ഡലത്തിലെ മുസ്ലിം വര്‍ഗ്ഗീയ സംഘടനകളുടെ പിന്തുണ ഉറപ്പിക്കുകയായിരുന്നു സിപിഎം നേതാവിന്റെ ലക്ഷ്യം. എന്നാല്‍, അപഹാസ്യനായി മാറുകയായിരുന്നു.

ദേശാഭിമാനി പത്രത്തിന്റെ ഓണ്‍ലൈനിലും കരീമിന്റെ പ്രതികരണം പോലെയുള്ള വാര്‍ത്ത വന്നിരുന്നു. ഡൂള്‍ ന്യൂസ് വാര്‍ത്ത പ്രസിദ്ധീകരിച്ചെങ്കിലും പിന്നീട് പിന്‍വലിച്ചു.

Tags: Elamaram KareemVeer SavarkarVeerasath 24
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിഐടിയു യൂണിയനില്‍ ഉളളവരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യവുമായി സംഘടന, ഭരണമാറ്റം മൂലം ജോലി നഷ്ടപ്പെടും

സത്യകി സവര്‍ക്കര്‍ (വലത്ത്) അമ്മ ഹിമാനി സവര്‍ക്കര്‍ (ഇടത്ത്)
India

ആരാണ് സത്യകി സവര്‍ക്കര്‍? സത്യകി സവര്‍ക്കറുടെ മാതൃപരമ്പര തേടി രാഹുല്‍ഗാന്ധി; ഹിന്ദുത്വത്തില്‍ അടിയുറച്ച സത്യകിയുടെ കുടുംബം

India

വീർ സവർക്കറുടെ കൊച്ചുമകന്റെ മാതൃപരമ്പരയെക്കുറിച്ചറിയണം ; രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജി പൂനെ കോടതി തള്ളി

Kerala

സമരം ചെയ്യുന്നത് ഈര്‍ക്കിലി സംഘടന; വീണ്ടും ആശാ വര്‍ക്കര്‍ സമരത്തെ അധിക്ഷേപിച്ച് എളമരം കരീം

India

മഹാനായ വീർ സവർക്കർ ധീരമായി രക്ഷപ്പെടാൻ ശ്രമിച്ചത് ഇവിടെ വച്ച്; ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ഫ്രഞ്ച് നഗരം മാഴ്സെയുടെ പങ്കിനെപ്പറ്റി മോദി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.