Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊയിലാണ്ടി ലോക്കല്‍ സെക്രട്ടറിയുടെ കൊലപാതകം; കൊലനടത്തിയത് പാര്‍ട്ടി വളര്‍ത്തിയ ഗുണ്ടാസംഘത്തലവന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2024, 02:05 am IST
in Kerala

കോഴിക്കോട്: കൊയിലാണ്ടിയിലെ സിപിഎം നേതാവിന്റെ കൊലപാതകത്തിലൂടെ പുറത്തുവരുന്നത് പാര്‍ട്ടി വളര്‍ത്തിയ ഗുണ്ടാസംഘങ്ങളുടെ അക്രമചരിത്രം. കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പെരുവട്ടൂര്‍ വി.പി. സത്യനാഥനെ കൊന്നത് സത്യനാഥന്റെയും പാര്‍ട്ടി നേതാക്കളുടെയും സന്തതസഹചാരിയും ഡിവൈഎഫ്‌ഐ മുന്‍ സെക്രട്ടറിയുമായ അഭിലാഷ് പുറത്തോന.

കൊയിലാണ്ടി മുനിസിപ്പാലിറ്റി മുന്‍ ചെയര്‍പേഴ്‌സണ്‍മാരായിരുന്ന അഡ്വ. കെ. സത്യന്‍, കെ. ശാന്ത എന്നിവരുടെ ഡ്രൈവറായിരുന്നു അഭിലാഷ്. ഡിവൈഎഫ്‌ഐയുടെ കീഴിലുള്ള സുരക്ഷ പെയിന്‍ ആന്‍ഡ് പാലിയേറ്റീവില്‍ ഏഴ് മാസം മുമ്പു വരെ പ്രവര്‍ത്തിച്ചിരുന്നു. കൊയിലാണ്ടി ഗവ. ആശുപത്രിയില്‍ ഡിവൈഎഫ്‌ഐയുടെ രാത്രി ഭക്ഷണ വിതരണത്തിലും ദിവസങ്ങള്‍ മുമ്പ് വരെ സജീവമായിരുന്നു. സിപിഎമ്മിന്റെ കുപ്രസിദ്ധിയാര്‍ജ്ജിച്ച ഡിഫന്‍സ് ഫോഴ്‌സ് ആയ 21 ബ്രദേഴ്‌സിലെ സജീവ അംഗമായിരുന്നു അഭിലാഷ്. സിപിഎം നേതൃത്വത്തിന്റെ സംരക്ഷണയിലായിരുന്നു ഈ സംഘം. എന്നാല്‍ അഭിലാഷിനെ സിപിഎമ്മില്‍ നിന്ന് ഏഴ് വര്‍ഷം മുമ്പ് പുറത്താക്കിയെന്നാണ് നേതൃത്വം വിശദീകരിക്കുന്നത്.

സ്വന്തം പാര്‍ട്ടി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീടുകള്‍ ആക്രമിക്കാനും ഈ സംഘങ്ങളെ നേതൃത്വം ഉപയോഗിച്ചുവെന്നാണ് വിവരം. 2015ല്‍ അഡ്വ. കെ. സത്യന്റെ ബൈക്ക് കത്തിക്കുകയും ബ്രാഞ്ച് സെക്രട്ടറി രാജന്റെ വാഴകൃഷി നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പേരില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ കേസില്‍ കുടുക്കി. 2018ല്‍ ബൈക്ക് അപകടത്തില്‍ ഒരു ഡിവൈഎഫ്‌ഐക്കാരന്‍ മരിക്കുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തതോടെയാണ് യഥാര്‍ത്ഥ സംഭവം പുറത്താവുന്നത്. തങ്ങള്‍ ചെയ്ത തെറ്റുകളുടെ പേരിലാണ് ബൈക്ക് അപകടം ഉണ്ടായതെന്നും 2015 ലെ അക്രമങ്ങള്‍ പാര്‍ട്ടി തങ്ങളെക്കൊണ്ട് ചെയ്യിച്ചതാണെന്നും ഗുരുതരമായി പരിക്കേറ്റ യുവാവ് വെളിപ്പെടുത്തുകയായിരുന്നു.

2019 ല്‍ ഏപ്രില്‍ 13 ന് അഭിലാഷിനെ ഒരുസംഘം അക്രമിച്ചു. ഇതിനും ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തെങ്കിലും കൃത്യം നടത്തിയത് സ്വന്തം പാര്‍ട്ടിക്കാരാണെന്ന് അഭിലാഷിന് വ്യക്തമായി. ഇക്കാര്യം അഭിലാഷ് ചോദ്യം ചെയ്തത് നേതൃത്വത്തിന് രസിച്ചില്ല. സംഭവത്തില്‍ അഭിലാഷിനെതിരെ നടപടിയെടുത്തെങ്കിലും അതൊരു പുകമറയായിരുന്നു. തുടര്‍ന്നും അഭിലാഷ് പാര്‍ട്ടിയില്‍ സജീവമായിരുന്നു. ഇതിനിടയിലാണ് സത്യനാഥനും അഭിലാഷും തമ്മിലുള്ള വൈരാഗ്യം വര്‍ദ്ധിച്ചത്. തന്റെ ജീവിതം നശിപ്പിച്ചത് പാര്‍ട്ടി നേതൃത്വമാണെന്ന് അഭിലാഷ് പ്രചരിപ്പിച്ചത് നേതാക്കള്‍ ചോദ്യം ചെയ്തു. ഈ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Tags: cpmkozhikodegang leader
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

Kerala

സിപിഎം നേതാവിനെതിരെ പീഡന പരാതി; ആത്മഹത്യക്ക് ശ്രമിച്ച് പരാതിക്കാരി

Kerala

കോഴിക്കോട് മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു; അങ്കണവാടിയിലെ മൂന്ന് കുട്ടികൾക്കും രോഗലക്ഷണങ്ങൾ

Ernakulam

തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം; സിപിഎമ്മില്‍ അതൃപ്തി, മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

Kerala

പെരുമ്പാവൂരില്‍ വെട്ടിലായി സിപിഎം; പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എതിരായി നിന്നയാളെ സ്വീകരിക്കേണ്ടി വന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.