Monday, June 23, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വീട്ടില്‍ പ്രസവം; നയാസ് ആട്ടിയോടിച്ചെന്ന് വാര്‍ഡ് കൗണ്‍സിലര്‍

Janmabhumi Online by Janmabhumi Online
Feb 22, 2024, 11:16 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: വീട്ടില്‍ സുഖപ്രസവത്തിനു ശ്രമിച്ച വീട്ടമ്മയും നവജാത ശിശുവും മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് നയാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി വാര്‍ഡ് കൗണ്‍സിലര്‍ ദീപിക.

സംഭവത്തെക്കുറിച്ച് നേമം വാര്‍ഡിലെ കൗണ്‍സിലര്‍ ദീപികയുടെ വാക്കുകളില്‍ നിന്ന്

ഇവര്‍ എന്റെ വാര്‍ഡില്‍ വന്നിട്ട് ഒരു വര്‍ഷമായി. ഗര്‍ഭിണിയായ യുവതി ഉള്ള കാര്യം കഴിഞ്ഞ ജനുവരിയിലാണ് അറിയുന്നത്. അവരുടെ വീട്ടില്‍ എത്തിയെങ്കിലും വീടിനകത്തു കയറാന്‍ അവര്‍ അനുവദിച്ചില്ല. ഗര്‍ഭിണിയായ യുവതിയുടെ വിശദാംശങ്ങളും നല്‍കാന്‍ വിസമ്മതിച്ചു. ആശുപത്രിയില്‍ പരിശോധനയ്‌ക്കു പോയോ എന്നു ചോദിച്ചപ്പോള്‍ പോയി എന്നു മാത്രം പറഞ്ഞു.
ആ സമയത്ത് അവര്‍ എട്ടു മാസം ഗര്‍ഭിണിയായിരുന്നു. സംശയം തോന്നി വീട്ടില്‍ കയറി സംസാരിച്ചപ്പോഴാണ് ഇത് അവരുടെ നാലാമത്തെ പ്രസവമാണെന്ന് അറിയുന്നത്. ആദ്യത്തെ മൂന്നും സിസേറിയനായിരുന്നു. മൂന്നാമത്തെ സിസേറിയന്‍ കഴിഞ്ഞിട്ട് ഒരു വര്‍ഷമാകുന്നതേയുള്ളൂവെന്നും മനസ്സിലായി. അവര്‍ക്ക് ഒരു കാരണവശാലും നോര്‍മല്‍ ഡെലിവറി സാധ്യമല്ലാത്ത സാഹചര്യമാണ്. ആ സ്ത്രീക്ക് സംസാരിക്കാന്‍ ഭയമായിരുന്നു. അവര്‍ ഭര്‍ത്താവിന്റെ സമ്പൂര്‍ണ നിയന്ത്രണത്തിലായിരുന്നു.

എങ്ങനെയെങ്കിലും ഇവരെ ആശുപത്രിയില്‍ എത്തിക്കണമെന്ന ചിന്തയോടെ ഞാന്‍ വീണ്ടും അവരുടെ വീട്ടില്‍ വന്നു. അപ്പോള്‍ വാതില്‍ തുറക്കാന്‍ കൂട്ടാക്കിയില്ല. അര മണിക്കൂറോളം അവിടെനിന്നു. കണ്ടിട്ടേ പോകൂ എന്ന് പറഞ്ഞപ്പോള്‍ ഒടുവില്‍ അയാള്‍ വന്ന് വാതില്‍ തുറന്നു. ഭാര്യയെ ഒരു കാരണവശാലും ആശുപത്രിയില്‍ കൊണ്ടുപോകില്ല എന്നാണ് അയാള്‍ പറഞ്ഞത്. കേരളത്തിലെ ആരോഗ്യസംവിധാനത്തെ മുഴുവന്‍ അടച്ചാക്ഷേപിച്ചാണ് സംസാരിച്ചത്. . എന്നോടു വീട്ടില്‍നിന്ന് ഇറങ്ങിപ്പോകാനും ആവശ്യപ്പെട്ടു.

പിറ്റേന്ന് ഡിഎംഒ ഓഫിസില്‍നിന്നു ഡോക്ടറെ കൊണ്ടുവന്നു. പക്ഷേ, പിന്നീട് വിളിച്ചാല്‍ ഫോണ്‍പോലും എടുക്കാതായി. . ബാക്കി മൂന്നു കുഞ്ഞുങ്ങളെയും മണക്കാടു താമസിക്കുന്ന ആദ്യ ഭാര്യയുടെ അടുത്തു കൊണ്ടാക്കി. പിന്നീട് ഈ സ്ത്രീ ഒറ്റയ്‌ക്കായി. യുട്യൂബില്‍ നോക്കി നോര്‍മല്‍ ഡെലിവറിക്കു ശ്രമിക്കാനാണു തീരുമാനം എന്ന് അയാള്‍ പറഞ്ഞു. ആ സ്ത്രീക്ക് അതിനോട് ഒട്ടും യോജിപ്പില്ലെന്നാണു ഞാന്‍ മനസ്സിലാക്കിയത്. പക്ഷേ, അവര്‍ അയാളുടെ പൂര്‍ണ നിയന്ത്രണത്തിലായിരുന്നു. അയാളെ മറികടന്ന് സംസാരിച്ചാല്‍ ഉപേക്ഷിക്കാന്‍ പോലും മടിക്കില്ലെന്ന് അവര്‍ ഇടയ്‌ക്ക് പറഞ്ഞു.”

പോപ്പുലര്‍ ഫ്രണ്ട് നേതാവായിരുന്ന നയാസിന്റെ ഭാര്യ ഷമീറ ബീവിയും നവജാത ശിശുവുമാണ് ചികിത്സ കിട്ടാതെ മരിച്ചത്. ആശുപത്രിയില്‍ കൊണ്ടുപോകാതിരിക്കാന്‍ കാരണം പറഞ്ഞത് ഇസ്ലാം വിരുദ്ധം എന്നകാരണം പറഞ്ഞ് വീട്ടില്‍ പ്രസവിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് മരണം. പ്രസവവേദന അനുഭവപ്പെട്ടിട്ടും ആശുപത്രിയില്‍ പോയില്ല. ഇതിനിടെ അമിത രക്തസ്രാവമുണ്ടായി.തുടര്‍ന്ന് ബോധരഹിതയായ ഇവരെ നാട്ടുകാര്‍ ഇടപെട്ട് കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകള്‍ക്കു മുന്‍പേ അമ്മയും കുഞ്ഞും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ന്നു സ്ഥലത്തെത്തിയ പൊലീസ് നയാസിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നരഹത്യാക്കുറ്റം ചുമത്തി

Tags: Deepika
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാതോലിക്ക സഭയുടെ മുഖപത്രത്തിന്റെ നിശിത വിമര്‍ശനം; വഖഫെന്ന കംഗാരു കോടതിയുടെ കാവല്‍ക്കാര്‍ ക്രൈസ്തവരെ മതേതരത്വം പഠിപ്പിക്കേണ്ട

Kerala

തൃശൂര്‍ പൂരം കലക്കിയത് സര്‍ക്കാരെന്ന് കെ.സുരേന്ദ്രന്‍, സതീശന്‍ ആര്‍എസ്എസിനെ കുറ്റപ്പെടുത്തുന്നത് ചില വോട്ടുകള്‍ കിട്ടുമെന്ന പ്രതീക്ഷയില്‍

Kerala

രാഷ്‌ട്രീയ ഇസ്ലാമിനെതിരായ പി ജയരാജന്റെ നിലപാട് സ്വാഗതാര്‍ഹമെന്ന് ദീപിക, പോപ്പുലര്‍ഫ്രണ്ടിനെ പ്രതിരോധിക്കാനായില്ല,കാശ്മീരില്‍ ബിജെപിക്ക് സ്വീകാര്യത

Kerala

ഹമാസിന്റെ ഇസ്ലാമിക തീവ്രവാദത്തിനെതിരെ ആഞ്ഞടിച്ച് ദീപിക ദിനപത്രം;സ്വരാജിനോടൊരു ചോദ്യം

Sports

സ്‌ക്വാഷ്: സൗരവ് ഘോഷല്‍, ദീപിക-ഹരീന്ദര്‍ സഖ്യം ഫൈനലില്‍

പുതിയ വാര്‍ത്തകള്‍

കോയമ്പത്തൂർ പേരൂർ രാമസ്വാമി അടിഗളരുടെ നൂറാം വാർഷിക ആഘോഷ വേദിയിൽ ആർഎസ്എസ് സർസംഘചാലക് ഡോ.മോഹൻ ഭാഗവത്

“യുദ്ധം തുടങ്ങിയത് നിങ്ങളാണ്, ഞങ്ങൾ അത് അവസാനിപ്പിക്കും”; ട്രംപിനെ ഭീഷണിപ്പെടുത്തി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്

ആര്‍എസ്എസ് പ്രാന്ത പ്രചാരക് അഖിലഭാരതീയ ബൈഠക് ദൽഹിയിൽ

നാട്ടിൽ പിന്നിലായെന്ന് കരുതി മോശക്കാരനാകില്ല ; പ്രതീക്ഷയ്‌ക്ക് അനുസരിച്ച് മുന്നോട്ട് വരാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല  ;  എം സ്വരാജ്

കല്യാണത്തലേന്ന് മോഹൻലാലിന്റെ അച്ഛൻ ഒരു പൊതി തന്നു, സുരേഷ് ഗോപി ;ജ്യോത്സ്യൻ പറഞ്ഞ സ്ഥലത്ത് ഞാൻ അത് വച്ചിട്ടുണ്ട്.

ഹോർമുസ് കടലിടുക്ക് അടച്ചാലും ഇന്ത്യയ്‌ക്ക് പ്രശ്നമില്ല ; ബദൽ സംവിധാനം വർഷങ്ങൾക്ക് മുൻപേ ഒരുക്കി മോദി സർക്കാർ 

പ്രേംനസീർ പുരസ്ക്കാരങ്ങൾ സമർപ്പിച്ചു

തകര്‍ന്നടിഞ്ഞ് എല്‍ഡിഎഫ്; സ്വന്തം പഞ്ചായത്തിൽ പോലും ലീഡ് നേടാനാകാതെ എം. സ്വരാജ്, സിപിഎമ്മിന് കനത്ത തിരിച്ചടി

അമേരിക്ക ഇറാനിൽ ബോംബിട്ടതിൽ രോഷാകുലരായി ഹിസ്ബുള്ള ; യുഎസ് ഭീകരതയുടെ ഔദ്യോഗിക സ്പോൺസറാണെന്നും തീവ്രവാദ സംഘടന

നിലമ്പൂരിൽ താൻ പിടിച്ച 13573 പരം വോട്ടുകൾ സിപിഎമ്മിന്റേതെന്ന് അൻവർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies