Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അയോദ്ധ്യയിലും കാശിയിലും മഥുരയിലും പള്ളി പണിതത് വിട്ടുതരാനല്ല; വാരിയംകുന്നന്റെ പിന്മുറക്കാരാണ് ഞങ്ങൾ: പി.കെ. ഫിറോസ്

അയോദ്ധ്യയിലും കാശിയും മഥുരയിലുമടക്കം ക്ഷേത്രം കയ്യേറി മസ്ജിദുകൾ പണിതതിനെ ന്യായീകരിച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. ഇവിടങ്ങളിൽ പള്ളി പണിതത് മുസ്ലീങ്ങൾക്ക് പ്രാർത്ഥിക്കാനാണെന്നാണ് ഫിറോസിന്റെ വാദം.

Janmabhumi Online by Janmabhumi Online
Feb 17, 2024, 06:09 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

കോഴിക്കോട്: അയോദ്ധ്യയിലും കാശിയും മഥുരയിലുമടക്കം ക്ഷേത്രം കയ്യേറി മസ്ജിദുകൾ പണിതതിനെ ന്യായീകരിച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. ഇവിടങ്ങളിൽ പള്ളി പണിതത് മുസ്ലീങ്ങൾക്ക് പ്രാർത്ഥിക്കാനാണെന്നാണ് ഫിറോസിന്റെ വാദം. അള്ളാഹുവിനെ സുകൂത് ചെയ്യാൻ പണിത പള്ളികളാണ് ഇവയെന്നും ഹിന്ദുക്കൾക്ക് വിട്ടു നൽകില്ലെന്നും യൂത്ത് ലീഗ് നേതാവ് വെല്ലുവിളിച്ചു. മുസ്ലീം യൂത്ത് ലീഗ് ഡേ നൈറ്റ് മാർച്ചിൽ സംസാരിക്കുകയായിരുന്നു പി.കെ. ഫിറോസ്.

“അയോദ്ധ്യയും കാശിയും മഥുരയും ചോദിക്കുന്നു എന്നാണ് യുപി മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ മിസ്റ്റർ യോഗി ആദിത്യനാഥിനോട് യൂത്ത് ലീഗിന് പറയാനുള്ളത്, മലയാളക്കരയ്‌ക്ക് പറയാനുള്ളത്, കേരളത്തിന് പറയാനുള്ളത് നിങ്ങൾ ചോദിക്കുമ്പോൾ വിട്ടുതരാനല്ല ഞങ്ങളുടെ പൂർവികർ ഇന്ത്യയിൽ പള്ളി പണിതത് എന്നാണ്. വാരിയംകുന്നന്റെ പിന്മുറക്കാരാണ് ഞങ്ങൾ”- ഫിറോസ് പറഞ്ഞു.

“ഇന്ത്യയിൽ പള്ളി പണിതത് ഞങ്ങൾക്ക് ആരാധിക്കാനാണ്. സർവ്വ ശക്തനായ അള്ളാഹുവിനെ സുകൂത് ചെയ്യാനാണ്. പള്ളികൾക്ക് വേണ്ടി പടപൊരുതാൻ അവസാന ശ്വാസം വരെ ഞങ്ങൾ ഉണ്ടാകും. ഒരു കയ്യിൽ ഖുറാനും മറു കയ്യിൽ ഭരണഘടനയും പിടിച്ചുകൊണ്ട് ഞങ്ങൾ പട പൊരുതും. ക്രിസ്ത്യൻ പള്ളികൾക്ക് നേരെ ആരു വന്നാലും ചർച്ചുകൾ സംരക്ഷിക്കാനും യൂത്ത് ലീഗ് കാണും”- പി.കെ. ഫിറോസ് പറഞ്ഞു.

വര്‍ഗ്ഗീയത ആളിക്കത്തിക്കുന്ന രീതിയിലുള്ള പ്രസംഗത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന യുവനേതാവ് കൂടിയാണ് ഫിറോസ്. കത് വ-ഉന്നാവ് എന്നിവിടങ്ങളില്‍ നടന്ന കൂട്ടബലാത്സംഗത്തില്‍ ഇരകളായ യുവതികള്‍ക്ക് പണം നല്‍കാനായി കേരളത്തില്‍ വ്യാപകമായി ബക്കറ്റ് പിരിവ് നടത്തുകയും ഈ ഫണ്ട് വകമാറ്റി ചെലവഴിക്കുകയും ചെയ്തു എന്ന ആരോപണത്തിന്റെ കരിനിഴലില്‍ നില്‍ക്കുന്ന നേതാവ് കൂടിയാണ് ഫിറോസ്. പിന്നീട് പൊലീസ് തന്നെ ഈ കേസില്‍ ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തിരുന്നു.

Tags: P.K. FirozmosquesYouth leagueindiamosqueAyodhyaMathuraKashi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

India

ഇന്ത്യ 2047ല്‍ സൂപ്പര്‍ പവറാകും, ഇന്ത്യ വിദേശനിക്ഷേപം ആകര്‍ഷിക്കുന്ന കാന്തമാകും; യുഎസിന് തുല്യമായ ക്രയശേഷി ഇന്ത്യയ്‌ക്കുണ്ടാകും: മാര്‍ട്ടിന്‍ വുള്‍ഫ്

India

രാജ്യസഭയിലേക്ക് ചുവട് വയ്‌ക്കാനൊരുങ്ങി കമല്‍ ഹാസന്‍ : വഴിയൊരുക്കിയത് മക്കള്‍ നീതി മയ്യം

World

ഓപ്പറേഷൻ സിന്ദൂരിന്റെ ഫലം ; പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ലോകമെമ്പാടും ചുറ്റിനടന്ന് യാചിക്കുന്നു

World

മക്കളെ കാണാൻ പോലും അനുവദിക്കുന്നില്ല : പാകിസ്ഥാനിലെ പാവ സർക്കാരുമായി ചർച്ച നടത്തിയിട്ട് കാര്യമില്ല : ഇമ്രാൻ ഖാൻ

പുതിയ വാര്‍ത്തകള്‍

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

എറണാകുളത്ത് 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ച കളളന്‍ കുടുങ്ങി

കോഴിക്കോട് വാഹനാപകടത്തില്‍ 6 പേര്‍ക്ക് പരിക്ക്

വീട്ടുമുറ്റത്ത് വച്ച് കുഞ്ഞിന് ചോറ് വാരി കൊടുക്കവെ യുവതി പാമ്പ് കടിയേറ്റ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies