Monday, June 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വിസി യുടെ കസേര മന്ത്രി കയ്യേറി; മന്ത്രി സെനറ്റിൽ അധ്യക്ഷത വഹിക്കുന്നത് ആദ്യം

Janmabhumi Online by Janmabhumi Online
Feb 16, 2024, 02:23 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ഗവർണറുടെ നിർദ്ദേശപ്രകാരം, വൈസ് ചാന്‍സലറെ നിയമിക്കുന്നതിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് കേരള സർവ്വകലാശാല സെനറ്റിന്റെ പ്രതിനിധിയെ തെരഞ്ഞെടുക്കാൻ ഇന്ന് ചേർന്ന് വിശേഷാൽ സെനറ്റ് യോഗം അലങ്കോലപ്പെട്ടു.

നിയമസഭാ പാസാക്കിയ നിയമഭേദഗതി സുപ്രീംകോടതിയുടെ പരിഗണന യിലിരിക്കവേ സേർച്ച്‌ കമ്മിറ്റി അംഗത്തെ നിശ്ചയിക്കാൻ യോഗം വിളിച്ചു ചേർത്തത് ചട്ടവിരുദ്ധമാണെന്ന പ്രമേയം പ്രൊ ചാൻസ ലർ കൂടിയായ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ പാസാക്കി.
കേരള സർവ്വകലാശാലയുടെചരിത്രത്തിൽ ആദ്യമായാണ് വിദ്യാഭ്യാസ മന്ത്രി തന്നെ സെ നറ്റ് യോഗത്തിൽ ആധ്യ ക്ഷം വഹിക്കുന്നത്.

യൂണിവേഴ്സിറ്റി നിയമം 9 (9)വകുപ്പ് പ്രകാരം സർവ്വകലാശാല സെനറ്റ്,സിൻഡിക്കേറ്റ്, അക്കാഡമിക് കൗൺസിൽ തുടങ്ങിയ സമിതികളിൽ അധ്യക്ഷത വഹി ക്കാനുള്ള അധികാരം വൈസ് ചാൻസലറിൽ നിക്ഷിപ്തമാണ്. വകുപ്പ് 7 (2) പ്രകാരം ചാൻസല ർ ഹാജരാവുന്നു എങ്കിൽ അദ്ദേഹം സെനറ്റ് യോഗത്തിൽ അധ്യക്ഷത വഹിക്കും. ഓണററി ബിരുദം നൽകുന്നതിന് കൂടുന്ന സെനറ്റ് യോഗത്തിൽ മാത്രമേ ഈ വകുപ്പ് പ്രകാരം ഗവർണറുടെ സാന്നിധ്യം ഉണ്ടാവുകയുള്ളൂ.

സർവ്വകലാശാല നിയമത്തിൽ പ്രൊ ചാൻസലർ കൂടിയായ ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് പ്രത്യേക അധികാരങ്ങൾ നിശ്ചയിച്ചിട്ടില്ല. ചാൻ സലരുടെ അഭാവത്തിൽ മാത്രമേ പ്രോ ചാൻസലർക്ക് ചാൻസല റുടെ അധികാരങ്ങൾ വഹിക്കാനാവു. ഈ വകുപ്പ് ഉപയോഗിച്ചാണ് മന്ത്രി അധ്യക്ഷത വഹിച്ചത്. ചാൻസിലർ സംസ്ഥാനത്ത് ഉണ്ടാവുകയും അദ്ദേഹത്തിന്റെ അനുമതി കൂടാതെ അദ്ദേഹത്തിന്റെ അധികാരം ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്ന് നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഇത് ശരിവച്ചാൽ ഇന്നേ ദിവസം കേരള സർവ്വകലാശാലയ്‌ക്ക് രണ്ട് ചാൻസലർമാർ ഉള്ളതായി അനുമാനിക്കേണ്ടി വരും. അതുകൊണ്ട് തന്നെ മന്ത്രിയുടെ നിലപാട് ചട്ട വിരുദ്ധമാണ്.ഇന്നുവരെ ഒരു ഉന്നത വിദ്യാഭ്യാസ മന്ത്രിയും അധ്യക്ഷത വഹിക്കാത്തതും ഇക്കാരണത്താലാണ് .

11:00 മണിക്ക് നിശ്ചയിച്ചിരുന്ന സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ വി സി ഹാളിൽ എത്തിച്ചേർന്നപ്പോൾ തന്നെ വിസി യുടെ കസേരയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഉപവിഷ്ടയായിരുന്നു. കാലേകൂട്ടി തയ്യാറാക്കിയ പ്രോ ചാൻസലർ എന്ന ഒരു ബോർഡ് മന്ത്രിയുടെ ടേബിളിന് മുമ്പിൽ പ്രദർശിപ്പിച്ചിരുന്നു. മന്ത്രിക്ക് തൊട്ടടുത്ത് വൈസ് ചാൻസലർക്ക് കസേര നൽകിയിരുന്നു.

തന്റെ അധ്യക്ഷതയിലാണ് ഇന്നത്തെ ചേരാൻ പോകുന്നതെന്ന് മന്ത്രി, വിസി യെ അറിയിച്ചു. എന്നാൽ സർവകലാശാല നിയമം 9(9) അനുസരിച്ച് അധ്യക്ഷത വഹിക്കാനുള്ള അധികാരം തന്നിൽ മാത്രം നിക്ഷിപ്തമായിട്ടുള്ളതാണെന്ന് മന്ത്രിയെ വിസി അറിയിച്ചു. എന്നാൽ സെക്ഷൻ 7 (2) പ്രകാരം ചാൻസലറുടെ അഭാവത്തിൽ തനിക്ക് ആധ്യക്ഷം വഹി ക്കാമെന്ന് മന്ത്രി അറിയിച്ചപ്പോൾ ചാൻസലർ ഇന്ന് സംസ്ഥാനത്ത് ഉണ്ടെന്നും ചാൻസല റുടെ അറിവോ സമ്മതമോ കൂടാതെ പ്രൊ ചാൻസലർ ചാൻസലറുടെ അധികാരം ഉപയോഗിക്കാൻ പാടില്ല എന്ന നിലപാടാണ് വിസി കൈകൊണ്ടത്.

ചാൻസലറുടെ നിർദ്ദേശ പ്രകാരം സെനറ്റിന്റെ പ്രതിനിധിയെ തിരഞ്ഞെടുക്കാനാണ് യോഗം എന്ന് വിസി യോഗത്തെ അറിയിച്ചപ്പോൾ പ്രതിപക്ഷഅംഗങ്ങളുടെ ഭാഗത്തുനിന്ന് അവർ ഒപ്പിട്ട രണ്ടു മുൻവിസിമാരുടെ പേരുകൾ നിർദ്ദേശിച്ച പട്ടിക വിസി ക്ക് കൈമാറി.

അതിനിടെ യോഗം ക്രമപ്രകാരം അല്ലെന്നും നിയമസഭ പാസ്സാക്കിയ സർവ്വകലാശാല നിയമ ഭേദഗതി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുമ്പോൾ സെർച്ച് കമ്മിറ്റി പ്രതിനിധിയെ നിശ്ചയിക്കുന്നത് നിയമ വിരുദ്ധമാണെന്നുള്ള പ്രമേയം ഇടതുപക്ഷ അംഗങ്ങൾ അവതരിപ്പിക്കുകയും അത് പാസായതായി മന്ത്രി പ്രഖ്യാപിക്കുകയുമായിരുന്നു. ഉടൻതന്നെ യോഗവും പിരിഞ്ഞു. പ്രതിപക്ഷ അംഗങ്ങൾ നൽകിയ പ്രതിനിധിയുടെ പേര് അംഗീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

യോഗശേഷം മന്ത്രി വിസി യുടെ ചേമ്പറിൽ പോയി, സെനറ്റ് അംഗീകരിച്ച പ്രമേയത്തിന്റെ മിനുറ്റ്സിൽ ഒപ്പുവച്ചു. ഒപ്പ് വയ്‌ക്കാൻ വിസി യോട് മന്ത്രി ആവശ്യപ്പെട്ടുവെങ്കിലും വിസി  വി സമ്മതിക്കുകയായിരുന്നു. യോഗ വിവരം സംബന്ധിച്ച വിശദമായ റിപ്പോർട്ട്‌ വിസി പ്രത്യേകം തയ്യാറാക്കി ചാൻസലർ കൂടിയായ ഗവർണറെ അറിയിക്കും. മന്ത്രി അംഗീകാരം നൽകിയ പ്രമേയത്തിന്റെ നിയമസധുത പരിശോധിക്കും. അതും ഗവർണർക്ക് അയച്ചുകൊടുക്കും.

ഹൈക്കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് ഇന്ന് സെനറ്റ് യോഗം ചേർന്നത് .
സർവ്വകലാശാല യോഗം ചേർന്ന് പ്രതിനിധിയെ തെരഞ്ഞെടുക്കണമെന്നും, നൽകാത്തപക്ഷം ചാൻസലർക്ക് വിസി നിയമനത്തിൽ നിയമപരമായ നടപടികളുമായി മുന്നോട്ടു പോകാമെ ന്നുമുള്ള ഹൈക്കോടതി വിധി പ്രകാരം, മേൽ നടപടികൾ കൈകൊള്ളാൻ വിസി ഗവർണർക്ക് കത്ത് നൽകുമെന്നറിയുന്നു.

Tags: senate
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കേരള സര്‍വകലാശാല ആസ്ഥാനത്ത് വന്‍ സംഘര്‍ഷം, കെ എസ് യു- എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, പൊലീസ് ലാത്തിവീശി

kerala university
Kerala

സെനറ്റ് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; എസ്എഫ്‌ഐ- കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

യു പി സന്തോഷ് കണ്ണൂര്‍ സര്‍വകലാശാലയില്‍ ഗവര്‍ണറുടെ പ്രതിനിധി

മൂന്നാമത്തെ ഇന്‍തിഫാദയില്‍ ബോംബെറിയുന്ന പലസ്തീന്‍ പോരാളികള്‍ (വലത്ത്)
Kerala

‘ഇന്‍തിഫാദ’യ്‌ക്ക് അന്താരാഷ്‌ട്ര തീവ്രവാദ ബന്ധം; കേന്ദ്ര അന്വേഷണം വേണമെന്ന് ഗവര്‍ണറോട് സെനറ്റ് അംഗങ്ങള്‍

Kerala

യോഗത്തിനെത്തിയ മന്ത്രി സ്വന്തം നിലക്ക് അധ്യക്ഷയായി: മന്ത്രി ആര്‍ ബിന്ദുവിനെതിരെ വി.സിയുടെ റിപ്പോര്‍ട്ട്

പുതിയ വാര്‍ത്തകള്‍

എന്‍ഡിഎ നിലമ്പൂരില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും: അഡ്വ. മോഹന്‍ ജോര്‍ജ്

ബ്രഹ്മോസ് പരീക്ഷണം ലക്ഷ്യം തെറ്റിയപ്പോള്‍ ശിവ താണുപിള്ള പറഞ്ഞു: “സോഫ്റ്റ് വെയറിനാണ് തകരാറ്”; പരിഹരിച്ചതോടെ ലക്ഷ്യം വെച്ച കെട്ടിടം ഭസ്മമാക്കി ബ്രഹ്മോസ്

കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി,കുട്ടനാട്ടിലും അവധി

ഇന്ത്യയുടെ ആകാശത്തിന് കാവലൊരുക്കിയ എയർ ഡിഫൻസ് സിസ്റ്റം ; സൈന്യത്തിനു കരുത്തേകാൻ കൂടുതൽ സുദർശന ചക്ര റഷ്യയിൽ നിന്നെത്തുന്നു

ഇ ഡി ഓഫീസില്‍ വിജിലന്‍സ് സംഘമെത്തി നോട്ടീസ് നല്‍കി

ഹിന്ദുമതം ലോകസമാധാനത്തിനും ക്ഷേമത്തിനുമുള്ള പാത ; ലോകം മുഴുവൻ ഭഗവാൻ ശിവനെ പിന്തുടർന്നാൽ എല്ലാം ശരിയാകും ; എറോൾ മസ്‌ക്

ജാമ്യവ്യവസ്ഥയില്‍ ഇളവില്ല: യുവ അഭിഭാഷകയെ മര്‍ദിച്ച കേസിലെ പ്രതി അഡ്വ. ബെയിലിന്‍ ദാസിന് തിരിച്ചടി

ഇന്ത്യയുടെ സെൻസിറ്റീവ് അതിർത്തി പ്രദേശങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമിച്ച് ബംഗ്ലാദേശി യുവാവ് ; തോക്ക് ചൂണ്ടി വിരട്ടി ഓടിച്ച് ബിഎസ്എഫ് ജവാൻ

മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും

കുട്ടനാട് താലൂക്കിലെയും പുറക്കാട് പഞ്ചായത്തിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies