Monday, May 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ദേശാഭിമാനിക്ക് ബ്രിട്ടീഷ് സഹായം;14 കൂറ്റന്‍ ഇരുമ്പ് പെട്ടികളിലെ പാര്‍ട്ടി രേഖകള്‍ കേന്ദ്രകമ്മിറ്റി കത്തിച്ചു: സന്ദീപ് വാചസ്പതി

Janmabhumi Online by Janmabhumi Online
Feb 12, 2024, 10:25 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ദേശാഭിമാനിക്ക് ബ്രിട്ടീഷ് സഹായം കിട്ടിയതുമായി ബന്ധപ്പെട്ടത് ഉള്‍പ്പെടെയുള്ള രേഖകള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തീയിട്ടതായി സന്ദീപ് വാചസ്പതി . തീയിടല്‍ സഖാക്കളുടെ സ്ഥിരം പരിപാടി ആണെങ്കിലും തീയിട്ട് നശിപ്പിക്കാന്‍ പറ്റാത്തതാണ് സത്യമെന്ന് മനസിലാക്കണമെന്ന് സന്ദീപ് ഫേസ് ബുക്കില്‍ കുറിച്ചു.
ദേശാഭിമാനിക്ക് ബ്രിട്ടീഷ് സഹായം കിട്ടി. കാര്യം ബിജെപി വക്താവ് സന്ദീപ് വാര്യര്‍ കഴിഞ്ഞ ദിവസം പൊതു വേദിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് സിപിഎം സഖാക്കള്‍ ഇതു സംബന്ധിച്ച പരാമര്‍ശങ്ങള്‍ ഒഴിവാക്കി തിരുത്തല്‍ വരുത്തി. അതിന്റെ പശ്ചാത്തലത്തിലാണ് മറ്റൊരു വക്താവായ വാചസ്പതി ഫേസ് ബുക്കില്‍ എഴുതിയത്

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ദേശാഭിമാനിക്ക് ബ്രിട്ടീഷ് സഹായം കിട്ടി എന്ന ചരിത്ര വസ്തുത സന്ദീപ് വാര്യര്‍ പൊതു വേദിയില്‍ പറഞ്ഞതോടെ അന്തം കമ്മികള്‍ വിക്കിപീഡിയ തിരുത്തുന്നു എന്നാണ് പുതിയ ആരോപണം. മൂത്ത കമ്മികള്‍ ചെയ്ത പാതകം മനസ്സിലാക്കുമ്പോള്‍ ഇതൊക്കെ എത്രയോ ചെറുത്. മൂത്ത കള്ളന്മാര്‍ മുഴുത്ത കള്ളം ചെയ്യുമ്പോള്‍ പാവങ്ങള്‍ അവര്‍ക്ക് പറ്റുന്ന ചെറിയ തരികിടകള്‍ ചെയ്യുന്നു എന്നേ ഉള്ളൂ.
പാര്‍ട്ടി രൂപീകരണ കാലം മുതല്‍ സ്വാതന്ത്ര്യ കാലം വരെയുള്ള പാര്‍ട്ടി കത്തിടപാടുകള്‍, വിവിധ ഘടകങ്ങള്‍ കേന്ദ്ര കമ്മിറ്റിക്ക് നല്‍കിയ റിപ്പോര്‍ട്ടുകള്‍, നേതാക്കളെ പറ്റിയുള്ള ആരോപണങ്ങള്‍, ചര്‍ച്ചകളുടെ മിനിട്‌സ് എന്നിവ അടങ്ങിയ 14 കൂറ്റന്‍ ഇരുമ്പ് പെട്ടികളിലെ പാര്‍ട്ടി രേഖകള്‍ കേന്ദ്രകമ്മിറ്റി കത്തിച്ചു കളഞ്ഞിട്ടുണ്ട്. ഇതിനായി ഇ.എം.എസ്, നിഖില്‍ ചക്രവര്‍ത്തി, ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ എന്നിവരുള്‍പ്പെട്ട ആര്‍ക്കൈവ്‌സ് കമ്മിറ്റി രൂപീകരിച്ചു. ഇ.എം.എസ് കേരളത്തിലേക്ക് മടങ്ങിയപ്പോള്‍ എം. ബസവ പുന്നയ്യ പകരം നിയോഗിക്കപ്പെട്ടു.
‘ഇതെല്ലാം പാര്‍ട്ടിയിലെ ജീര്‍ണ്ണതയുടെ തെളിവുകളാണ്. ഇതൊന്നും ചരിത്രത്തില്‍ വന്നു കൂടാ.’ എന്നായിരുന്നു പാര്‍ട്ടി നിര്‍ദ്ദേശം. പക്ഷേ ബ്രിട്ടീഷുകാര്‍ പോയ ശേഷം നാഷണല്‍ ആര്‍ക്കൈവ്‌സിന്റെ ഭാഗമായ ഇത്തരം രേഖകള്‍ കത്തിക്കാന്‍ പാര്‍ട്ടിക്ക് അവസരം കിട്ടാത്തത് കൊണ്ട് പതുക്കെയാണെങ്കിലും ഇക്കാര്യങ്ങള്‍ വെളിയില്‍ വന്നു. പാര്‍ട്ടിക്ക് കുഴപ്പമില്ലാത്ത രേഖകള്‍ ദില്ലിയിലെ അജോയ് ഭവനില്‍ ഇപ്പോഴും ലഭ്യമാണ്. തീയിടല്‍ സഖാക്കളുടെ സ്ഥിരം പരിപാടി ആണെങ്കിലും തീയിട്ട് നശിപ്പിക്കാന്‍ പറ്റാത്തതാണ് സത്യമെന്ന് നിങ്ങള്‍ മനസിലാക്കണം. ഇനിയും ഇത്തരം രേഖകള്‍ പുറത്ത് വരിക തന്നെ ചെയ്യും… വിക്കിപീഡിയ തിരുത്തി കൈ കുഴയുമെന്ന് ചുരുക്കം. കരുതിയിരിക്കു

Tags: DesabhimaniSandeep vachaspathi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അച്ഛനോ അപ്പൂപ്പനോ മുഖ്യമന്ത്രിയായതു കൊണ്ടല്ല ബിജെപി സംസ്ഥാന അധ്യക്ഷൻ ഉദ്ഘാടന വേദിയിലിരുന്നത്; റിയാസിനോട് സന്ദീപ് വാചസ്പതി

News

”കേരളാ രാഷ്‌ട്രീയത്തില്‍ പുതിയ ബെഞ്ച് മാര്‍ക്ക് സൃഷ്ടിക്കാന്‍ ബിജെപി”

Fact Check

പ്രായോഗിക പരീക്ഷയും അഭിമുഖവും നടത്തും

Kerala

സ്വന്തം ആസനം നോക്കി ഓടിയവരോടാണ്, ചെന്നു കയറിയ കൂടാരത്തിൽ വലിയ ആസനം കിട്ടുമോ എന്ന് ശ്രദ്ധിക്ക്, ഇവിടുത്തെ കാര്യം നോക്കണ്ട- സന്ദീപ് വാചസ്പതി

India

മുഖ്യമന്ത്രിയുടെ ഓഫീസ് ഭരണം ഏതെങ്കിലും കമ്പനിയെ ഏല്‍പ്പിച്ചോ?: സന്ദീപ് വാചസ്തപതി

പുതിയ വാര്‍ത്തകള്‍

പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടത് ആരൊക്കെ? എന്താണ് പ്രയോജനം?

മുങ്ങിയ കപ്പലിലെ കണ്ടെയ്‌നര്‍ കരുനാഗപ്പള്ളി ചെറിയഴീക്കല്‍ തീരത്ത് അടിഞ്ഞു, തീരദേശ വാസികളെ ഒഴിപ്പിച്ചു

കപ്പല്‍ അപകടത്തിന്റെ ഗൗരവം കണക്കിലെടുത്ത് സുരക്ഷാ നടപടികള്‍, ഉന്നതതല യോഗം സ്ഥിതി വിലയിരുത്തി

സംഘം പിന്തുടരുന്നത് സനാതന സംസ്‌കാരം

മഴക്കെടുതി: ഊര്‍ജിത നടപടി വേണം

സര്‍വകലാശാല നിയമ ഭേദഗതി ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നതിനോ?

മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, കെ.എസ് നാരായണന്‍,വി.എസ് രാമസ്വാമി

കേരള ക്ഷേത്ര സംരക്ഷണ സമിതി: പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍

വിപ്ലവഗാനങ്ങളും പടപ്പാട്ടുകളും പാടി ക്ഷേത്രങ്ങളെ അശുദ്ധിവരുത്തുന്നു: ജെ. നന്ദകുമാര്‍

കൂരിയാട് തകര്‍ന്ന ദേശീയപാത ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സന്ദര്‍ശിച്ചപ്പോള്‍

ദേശീയപാതയിലെ വിള്ളല്‍ നടപടിയുണ്ടാകുമെന്ന് നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കി: രാജീവ് ചന്ദ്രശേഖര്‍

പാവം ശശി കല ടീച്ചറെ വേടന്റെ പേരില്‍ പലരും തെറ്റിദ്ധരിച്ചു; ടീച്ചര്‍ പറയാന്‍ ശ്രമിച്ചത് മറ്റൊന്ന്, പ്രചരിപ്പിച്ചത് വേറെ ഒന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies