Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രഘുറാം രാജന്റെ ഉപദേശം സ്വീകരിക്കാന്‍ കഴിയില്ലെന്ന് നിര്‍മ്മല ; ‘ഇയാള്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായിരുന്നപ്പോള്‍ ബാങ്കുകള്‍ പീഡിപ്പിക്കപ്പെട്ടു’

രഘുറാം രാജന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായിരുന്നപ്പോഴുള്ള കാലഘട്ടത്തില്‍ ഇന്ത്യയില്‍ ബാങ്കുകള്‍ പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2024, 12:07 am IST
in India

ന്യൂദല്‍ഹി: രഘുറാം രാജന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായിരുന്നപ്പോഴുള്ള കാലഘട്ടത്തില്‍ ഇന്ത്യയില്‍ ബാങ്കുകള്‍ പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഇന്ത്യാടുഡേയ്‌ക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു ഈ പരാമര്‍ശം. വഴിവിട്ട് വായ്‌പകള്‍ക്കായി വന്ന ഫോണ്‍ വിളികള്‍ക്ക് ബാങ്കുകള്‍ വഴങ്ങിക്കൊടുത്തു. എന്നാല്‍ അന്ന് ബാങ്കുകളെ നിയന്ത്രിക്കേണ്ട റിസര്‍വ്വ് ബാങ്ക് ഒരു കാര്യം പറഞ്ഞില്ല- നിങ്ങള്‍ ബാങ്കുകളുടെ നിയമത്തില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി, അല്ലാതെ ഫോണ്‍ വിളികള്‍ക്ക് വഴങ്ങിക്കൊടുക്കേണ്ട എന്നൊന്നും റിസര്‍വ് ബാങ്ക് പറഞ്ഞില്ല. “- നിര്‍മ്മല സീതാരാമന്‍ അന്നത്തെ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായിരുന്ന രഘുറാം രാജനെ വിമര്‍ശിച്ചുകൊണ്ട് പറഞ്ഞു.

വായ്‌പ നല്‍കുന്നതിന് പിന്നില്‍ രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് നിയമങ്ങള്‍ കാറ്റില്‍ പറത്തി അന്ന് പല ബിസിനസുകാര്‍ക്കും വായ്‌പ നല്‍കാന്‍ ബാങ്കുകളെ നിര്‍ബന്ധിച്ചിരുന്നു. ഇത് പല ബാങ്കുകള്‍ക്കും പിന്നീട് തിരിച്ചടിയായി ഭവിച്ചു.

കോണ്‍ഗ്രസ് ഭരണകാലത്താണ് രഘുറാം രാജന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായിരുന്നത്. എല്ലാ ചട്ടങ്ങളും കാറ്റില്‍ പറത്തി പല ഫോണ്‍വിളികളും നേരിട്ട് ബാങ്കുകളില്‍ അന്ന് എത്തിയിരുന്നു. -നിര്‍മ്മല സീതാരാമന്‍ ആരോപിച്ചു. “അതുകൊണ്ട് സര്‍ക്കാരിനെതിരെ ചോദ്യങ്ങള്‍ ചോദിക്കാന്‍ മാധ്യമങ്ങളെ പ്രേരിപ്പിക്കുമ്പോള്‍ രഘുറാം രാജന്‍ പണ്ട് ചെയ്ത കാര്യങ്ങളും ഓര്‍മ്മിയ്‌ക്കണം.”- നിര്‍മ്മല സീതാരാമന്‍ പറയുന്നു.

രഘുറാം രാജന്റെ ഉപദേശം സ്വീകരിക്കാന്‍ കഴിയില്ലെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. “കാരണം മോദി സര‍്ക്കാരിനോട് ഉല്‍പാദനത്തിലേക്ക് തിരിയുന്നത് അബദ്ധമാണെന്നും സേവനമേഖലയിലേക്കാണ് ഭാരതം ശ്രദ്ധയൂന്നേണ്ടതെന്നും ഉള്ള ഉപദേശം നല്‍കിയത് രഘുറാം രാജനായിരുന്നു.” – നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

എന്നാല്‍ മോദിസര്‍ക്കാര്‍ ഉല്‍പാദനബന്ധിതമായ ഇളവുകള്‍ നല്‍കിയതിനാലാണ് ആപ്പിള്‍, തയ് വാനിലെ സെമികണ്ടക്ടര്‍ മേഖലയിലെ ആഗോള രാജാവായ ഫോക്സ് കോണ്‍ തുടങ്ങിയ ആഗോള ബ്രാന്‍റുകള്‍ ഇന്ത്യയിലെത്തിയത്. ഇലക്ട്രോണിക്സ് ഉല്‍പാദനരംഗത്തും മൊബൈല്‍ ഫോണ്‍ കയറ്റുമതിയിലും ഇന്ത്യ മുന്നേറിയത് ഉല്‍പാദനമേഖലയില്‍ ഉല്‍പാദനവുമായി ബന്ധപ്പെട്ട് കമ്പനികള്‍ക്ക് ഉത്തേജനം നല്‍കുന്ന മോദിയുടെ നയം മൂലമായിരുന്നു.

രഘുറാം രാജന്‍ നിഷ്പക്ഷ സാമ്പത്തികവിദഗ്ധനായാണ് ആദ്യമൊക്കെ അറിയപ്പെട്ടിരുന്നതെങ്കിലും ക്രമേണ അദ്ദേഹത്തിന്റെ രാഷ്‌ട്രീയ തനിനിറം വെളിപ്പെടുകയായിരുന്നു. ഏറ്റവുമൊടുവില്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ അദ്ദേഹം കൂടെ നടക്കുക പോലും ചെയ്തു. അതുകൊണ്ടാണ് നിര്‍മ്മല സീതാരാമന്‍ കുത്തുന്ന പരിഹാസത്തോടെ ഈ അഭിമുഖത്തില്‍ ചോദിച്ചത്:”രഘുറാം രാജന്‍ എന്ന സാമ്പത്തിക വിദഗ്ധന്റെയോ അതോ രഘുറാം രാജന്‍ എന്ന രാഷ്‌ട്രീയക്കാരന്റെയോ- ഇതില്‍ ആരുടെ ഉപദേശമാണ് ഞാന്‍ സ്വീകരിക്കേണ്ടത്?”.

Tags: Raghuram RajanrbiNirmala SitharamanReserve Bank of India
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെല്ല്-ഗോതമ്പ് ബോണസ് നിർത്തലാക്കുമെന്ന പരാമർശം: കേരളത്തെ ഒഴിവാക്കണം, കേന്ദ്ര ധാനമന്ത്രിക്ക് കത്തയച്ച് ബിജെപി അധ്യക്ഷൻ

India

കടലാമയെ ബ്രിട്ടാസിന് പുല്ലുവില, പക്ഷെ അമേരിക്ക കടലാമയെ വിലമതിക്കുന്നു; ഇത്രയ്‌ക്ക് പരിസ്ഥിതി വിരുദ്ധരോ കമ്മ്യൂണിസ്റ്റുകള്‍

India

50 ശതമാനം വ്യാപാരത്തീരുവ ഏര്‍പ്പെടുത്തിയപ്പോള്‍ ‘എവിടെപ്പോയി മോദിയും ട്രംപും തമ്മിലുള്ള സൗഹൃദം’ എന്ന് പരിഹസിച്ച രഘുറാം രാജന്‍ മിണ്ടുന്നില്ല

India

മെയ്‌ക്ക് ഇൻ ഇന്ത്യ എവിടെ? എന്ന് രാഹുല്‍ഗാന്ധി; ഇവിടെയുണ്ട്….40,000 കോടിയുടെ സെമികണ്ടക്ടര്‍, 10,000 കോടി ബയോഫാര്‍മ, 7.8 ലക്ഷം കോടി പ്രതിരോധം

India

നിർമ്മല സീതാരാമൻ കർതവ്യ ഭവനിലെത്തിയത് പർപ്പിൾ കാഞ്ചീവരം സാരി ധരിച്ച് ; ഓരോ ബജറ്റ് അവതരണത്തിലും അവർ ധരിച്ച സാരിക്കുമുണ്ട് പറയാൻ ഒരുപാട് കാര്യങ്ങൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

നാട്ടികയില്‍ ശനിയാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി സി.സി. മുകുന്ദനൊപ്പം എത്തിയ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍.

സി.സി. മുകുന്ദന്‍ നാമനിര്‍ദേശികപത്രിക സമര്‍പ്പിക്കുമ്പോള്‍ സാന്നിധ്യമായി ഗുജറാത്ത് മുഖ്യമന്ത്രി; ബിജെപിയ്‌ക്ക് നാട്ടികയില്‍ വിജയപ്രതീക്ഷ

ഫിലിപ്പീൻസിൽ കണ്ടെത്തിയ ത്രിശൂലവും, മഹാദണ്ഡും ഇന്ത്യയിലെത്തിച്ചു ; 10,000 വർഷം പഴക്കമുള്ളതെന്ന് റിപ്പോർട്ട്

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി

ഗുരുവായൂര്‍ എംഎല്‍എയായി ഹൈന്ദവസമുദായപ്രതിനിധിയുണ്ടായില്ലെന്ന അഡ്വ. ബി. ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ വിറളി പൂണ്ട് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.