Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിതീഷ് കുമാറിനെ മടുപ്പിച്ചത് കോണ്‍ഗ്രസിലെയും ലാലുപ്രസാദിന്റെ പാര്‍ട്ടിയിലെയും മക്കള്‍ രാഷ്‌ട്രീയം

കോണ്‍ഗ്രസിലെയും ലാലുപ്രസാദിന്റെ ആര്‍ജെഡിയിലും നിലനില്‍ക്കുന്ന മക്കള്‍ രാഷ്‌ട്രീയം മടുത്താണ് നിതീഷ് കുമാര്‍ വീണ്ടും ബിജെപിയിലേക്ക് മടങ്ങിയതെന്ന് റിപ്പോര്‍ട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2024, 09:22 pm IST
in India

പട്ന: കോണ്‍ഗ്രസിലെയും ലാലുപ്രസാദിന്റെ ആര്‍ജെഡിയിലും നിലനില്‍ക്കുന്ന മക്കള്‍ രാഷ്‌ട്രീയം മടുത്താണ് നിതീഷ് കുമാര്‍ വീണ്ടും ബിജെപിയിലേക്ക് മടങ്ങിയതെന്ന് റിപ്പോര്‍ട്ട്.

മകനായ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയായി വാഴിക്കുക എന്നതിനപ്പുറം മറ്റൊന്നും സോണിയാഗാന്ധിയുടെ മനസ്സിലില്ല. മറ്റൊരാളെയും കഴിവുണ്ടെങ്കില്‍ തലപൊക്കാന്‍ അനുവദിക്കില്ല. മക്കള്‍ രാഷ്‌ട്രീയത്തിനെ സമരം ചെയ്താല്‍ പുറത്താക്കപ്പെടുമെന്നതിനാല്‍ എല്ലാവരും ഭയന്നാണ് ആ പാര്‍ട്ടിയില്‍ സോണിയാഗാന്ധിയുടെ തിട്ടൂരത്തിന് കീഴ്വഴങ്ങി നില്‍ക്കുന്നത്. ഇന്ത്യാ മുന്നണിയില്‍ പ്രവര്‍ത്തിച്ചപ്പോള്‍ കോണ്‍ഗ്രസിലെ മക്കള്‍ രാഷ്‌ട്രീയം നിതീഷ് കുമാറിന് വ്യക്തമായി മനസ്സിലായി.

അതുപോലെ മക്കള്‍ രാഷ്‌ട്രീയം നിലനില്‍ക്കുന്ന മറ്റൊരു പാര്‍ട്ടിയാണ് രാഷ്‌ട്രീയ ജനതാദള്‍ എന്ന ആര്‍ജെഡി. ബിജെപി വിട്ട് നിതീഷ് കുമാര്‍ നേരെ പോയത് ലാലുയാദവിന്റെ ആര്‍ജെഡിയുമായി കൂട്ടുചേരാനാണ്. മുഖ്യമന്ത്രിക്കസേര പക്ഷെ വിട്ടുകൊടുത്തില്ല. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഒരു കാര്യം വ്യക്തമായി. ലാലുപ്രസാദ് യാദവിന് ഒരൊറ്റ ലക്ഷ്യമേയുള്ളൂ. മകന്‍ തേജസ്വി യാദവിനെ മുഖ്യമന്ത്രിയായി വാഴിക്കുക. അതിനായി നിതീഷ് കുമാറിനെ മുഖ്യമന്ത്രിക്കസേരയില്‍ നിന്നും തള്ളിത്താഴെയിടാനും ലാലുപ്രസാദ് യാദവ് ശ്രമിച്ചിരുന്നതായും നിതീഷ്കുമാറിന് ചില റിപ്പോര്‍ട്ടുകള്‍ കിട്ടിയിരുന്നു. അതേ സമയം നിതീഷ് കുമാറിനെ ഇന്ത്യാ മുന്നണിയുടെ അധ്യക്ഷ പദവിയില്‍ എത്തിക്കാനൊന്നും ലാലുപ്രസാദ് യാദവ് താല്‍പര്യം കാട്ടിയതുമില്ല. ഇതാണ് നിതീഷിനെ ലാലുപ്രസാദ് യാദവുമായും ആര്‍ജെഡിയുമായും അകറ്റിയത്.  മുഖ്യമന്ത്രിക്കസേരയില്‍ നിന്നും വീണാല്‍ പിന്നെ രാഷ്‌ട്രീയത്തില്‍ നിന്നും എന്നെന്നേയ്‌ക്കുമായി താന്‍ തുടച്ചുനീക്കപ്പെടും എന്നും നിതീഷ് ഭയന്നിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ സുരക്ഷിതം ബിജെപിയാണെന്നും നിതീഷ് തിരിച്ചറിഞ്ഞു.

പരിവാര്‍വാദ് (Parivarvad) എന്ന് ഹിന്ദിയിലും ഡൈനാസ്റ്റി പൊളിറ്റിക്സ് (Dynasty politics) എന്ന് ഇംഗ്ലീഷിലും മക്കള്‍ രാഷ്‌ട്രീയം എന്ന് മലയാളത്തിലും വിശേഷിപ്പിക്കുന്ന ഈ പ്രതിഭാസത്തില്‍ പെട്ട് കിടക്കുന്ന പാര്‍ട്ടിയാണ് ഇന്ത്യാമുന്നണിയിലെ ഓരോ പാര്‍ട്ടിയും. മഹാരാഷ്‌ട്രയിലെ ഉദ്ധവ് താക്കറെ മകന്‍ ആദിത്യ താക്കറെയും മക്കളില്ലാത്ത മമത ബാനര്‍ജി ബംഗാളില്‍ പിന്‍ഗാമിയായി അഭിഷേക് ബാനര്‍ജിയേയും എന്‍സിപിയുടെ ശരദ് പവാര്‍ പരിചയസമ്പന്നരായ അജിത് പവാറിനെ വരെ പുറന്തള്ളി സ്വന്തം മകള്‍ സുപ്രിയ സുലെയെയും സ്റ്റാലിന്‍ തമിഴ്നാട്ടില്‍ സ്വന്തം മകന്‍ ഉദയനിധി സ്റ്റാലിനെയും പിന്‍ഗാമിയായി വാഴിക്കാന്‍ അര്‍ഹരായ പലരേയും തഴയുന്നു. ഇക്കാര്യത്തില്‍ വേറിട്ടുനില്‍ക്കുന്ന നേതാവാണ് നരേന്ദ്രമോദിയെന്ന് നിതീഷ് കുമാറിന് തിരിച്ചറിവുണ്ടാകാന്‍ ഇന്ത്യാ മുന്നണിയില്‍ അല്‍പനാള്‍ ഒന്നു കയറിയിറങ്ങേണ്ടി വന്നു എന്ന് മാത്രം.

മാത്രമല്ല, നിതീഷ് കുമാര്‍ കോണ്‍ഗ്രസിലെ സോണിയയോടും മന്‍മോഹന്‍സിങ്ങിനോടും 2005 മുതല്‍ കര്‍പ്പൂരി താക്കൂര്‍ എന്ന സോഷ്യലിസ്റ്റ് നേതാവിനെ ഭാരതരത്ന നല്‍കി ആദരിക്കാന്‍ നിതീഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് അത് കേട്ട ഭാവമേ നടിച്ചില്ല. അങ്ങിനെയിരിക്കെയാണ് മോദി 2024ല്‍ കര്‍പ്പൂരി താക്കൂറിന് ഭാരതരത്ന പ്രഖ്യാപിച്ചത്. കര്‍പ്പൂരി താക്കൂറിന്റെ മകനാണ് അച്ഛന് ഭാരത് രത്ന നല്‍കുന്നതായി അറിയിച്ച് പ്രധാനമന്ത്രി മോദി വിളിച്ചിരുന്ന കാര്യം അറിയിച്ചിരുന്നതായി നിതീഷിനോട് പറഞ്ഞത്. ഇതോടെ നിതീഷിന് മോദിയോടുള്ള മതിപ്പ് ഇരട്ടിയായി. കാരണം തന്റെ നെടുനാളത്തെ ആവശ്യം തന്നോട് പോലും ഒരക്ഷരം മിണ്ടാതെ നടപ്പാക്കിയ മോദിയുടെ ഉദാരമനസ്കത നിതീഷിന് മറക്കാന്‍ കഴിയാത്തതാണ്. കാരണം തന്റെ രാഷ്‌ട്രീയ ഗുരുവിന് നല്‍കാന്‍ താന്‍ ആഗ്രഹിച്ച സമ്മാനമാണ് മോദി നല്‍കിയത്. ‘മോദി താങ്കള്‍ അസാധാരണനാണ്, താങ്കള്‍ എന്നെ തോല്‍പിച്ചു കളഞ്ഞു.’- നിതീഷ് കുമാര്‍ മനസ്സില്‍ മന്ത്രിച്ചു.

 

Tags: modiNitish KumarDynasty PoliticsBharat RatnaPMModiLalu YadavKarpuri ThakurParivarvadSonia
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

India

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)
India

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

India

തിരഞ്ഞെടുപ്പിൽ വിജയിച്ച കൊളംബിയൻ പ്രസിഡൻ്റിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി : ലാറ്റിനമേരിക്കൻ രാജ്യവുമായി മികച്ച ബന്ധം ഉറപ്പാക്കും

പുതിയ വാര്‍ത്തകള്‍

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.