Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ ഗാന്ധിയുടെ നായ ബിസ്‌ക്കറ്റ് വിവാദം: ഹിമന്ത ബിശ്വ ശര്‍മ്മ കോണ്‍ഗ്രസ് വിടാനുള്ള കാരണം വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു

തനിക്കും സമാനമായ ഒരു അനുഭവം ഉണ്ടായിട്ടുണ്ടെന്നും മുന്‍ കോണ്‍ഗ്രസ് നേതാവുകൂടിയായ ബിജെപി മുഖ്യമന്ത്രി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2024, 07:34 pm IST
in India, Special Article

ഗുവാഹത്തി: ബിജെപിയുടെ നേതൃത്ത്വത്തിലുള്ള അസം സര്‍ക്കാരിലെ മുഖ്യമന്ത്രിയായ ഹിമന്ത ബിശ്വ ശര്‍മ്മ കോണ്‍ഗ്രസ് വിടാനുള്ള കാരണം വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാകുകയാണ്. ഭാരത് ജോഡോ ന്യായ് യാത്രക്കിടെ പട്ടിക്ക് നല്‍കിയ അതേ ബിസ്‌ക്കറ്റ് അണിക്ക് വച്ചു നീട്ടിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കുനേരെ വിമര്‍ശനങ്ങള്‍ ഉയരുമ്പോളാണ് അസം മുഖ്യമന്ത്രിയുടെ സമാനമായ ദുരനുഭവം ചര്‍ച്ചയിലെത്തിയത്.

മുമ്പ് കോണ്‍ഗ്രസിന്റെ ഭാഗമായിരുന്നപ്പോള്‍ അന്നു ദേശീയ അധ്യക്ഷന്‍ കൂടിയായ രാഹുല്‍ ഗാന്ധി കാണാന്‍ ദല്‍ഹിയിലെത്തിയപ്പോഴാണ് ഹിമന്ത ബിശ്വ ശര്‍മ്മയ്‌ക്ക് ദുരനുഭവം ഉണ്ടായത്. കൂടിക്കാഴ്ചക്കായി രാഹുലിന്റെ വസതിയില്‍ എത്തിയ ഹിമന്ത ബിശ്വ ശര്‍മ്മയോട് രാഹുല്‍ അല്‍പ്പം തിരക്കിലാണെന്നും അല്‍പ്പം കാത്തിരിക്കണം എന്നുമായിരുന്നു ലഭിച്ച മറുപടി. എന്നാല്‍ ഏറെ നേരം കാത്തിരുന്നിട്ടും അദേഹം വരാത്തതിനെ തുടര്‍ന്ന് കാണാന്‍ അകത്തു കയറിയപ്പോള്‍ ഹിമന്ത ബിശ്വ ശര്‍മ്മ കണ്ടത് വളര്‍ത്തുനായ ‘പിഡി’ക്ക് പ്ലേറ്റില്‍ നിന്ന് ബിസ്‌ക്കറ്റ് നല്‍കികൊണ്ടിരിക്കുന്ന രാഹുലിനെയാണ്.

അദേഹം നോക്കിനില്‍ക്കെ രാഹുലിന് ചുറ്റും നിന്നിരുന്ന മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ക്കു നേരെ അതേ പ്ലേറ്റില്‍ നീട്ടിയപ്പോള്‍ അവര്‍ അതില്‍ നിന്ന് ബിസ്‌ക്കറ്റ് എടുത്തു കഴിക്കുന്നതാണ് കണ്ടത്. തനിക്കു നേരെയും രാഹുല്‍ പ്ലേറ്റ് നീട്ടി. രാഹുലിനും കുടുബത്തിനും തന്നെകൊണ്ട് ഈ ബിസ്‌ക്കറ്റ് കഴിപ്പിക്കാന്‍ കഴിയില്ലെന്ന് അപ്പോള്‍ തന്നെ പ്രതികരിച്ചുകൊണ്ട് അദേഹം പോകുകയായിരുന്നു. പിന്നാലെ പാര്‍ട്ടിയില്‍ നിന്നും രാജി വയ്‌ക്കുകയും ചെയ്തുവെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.

Pallavi ji, not only Rahul Gandhi but the entire family could not make me eat that biscuit. I am a proud Assamese and Indian . I refused to eat and resign from the Congress. https://t.co/ywumO3iuBr

— Himanta Biswa Sarma (@himantabiswa) February 5, 2024

ഇപ്പോള്‍ സമാനമായ ഒരു വീഡിയോ ഉയര്‍ന്നു വന്നപ്പോള്‍ ഹിമന്ത ബിശ്വ ശര്‍മ്മയും പ്രതികരിച്ചു. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയില്‍ രാഹുല്‍ ഗാന്ധി തന്റെ അനുയായികളോട് മോശമായി പെരുമാറുന്നുവെന്നാണ് ആരോപണം ഉയരുന്നത്. ഈ വീഡിയോ പങ്കുവച്ചുകൊണ്ട് തനിക്കും സമാനമായ ഒറു അനുഭവം ഉണ്ടായെന്നും എന്നാല്‍ താന്‍ അഭിമാനിയായ ഒരു അസാമിയും ഭാരതീയനും ആണ്, അതുകൊണ്ട് അത് കഴിച്ചില്ലെന്നും അദേഹം എക്‌സില്‍ കുറിച്ചു. ഇതിനു പിന്നാലെയാണ് അദേഹം കോണ്‍ഗ്രസ് വിട്ട് സംഭവം ചര്‍ച്ചയാകുന്നത്.

Tags: Rahul GandhicongressGandhi familyHimanta Biswa Sharma
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

Kerala

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

Kerala

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

Kerala

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, കൂട്ടരാജി; കുട്ടനാട്ടില്‍ വിമത സ്ഥാനാര്‍ത്ഥി രംഗത്ത്, സീറ്റ് വിറ്റെന്ന് ആരോപണം

Kerala

കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി; കെ സുധാകരൻ എം.പി സ്ഥാനം രാജിവെച്ച് കണ്ണൂരില്‍ സ്വതന്ത്രനാകുമെന്ന് സൂചന, 12 മണിക്ക് നിര്‍ണ്ണായക പ്രഖ്യാപനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

റോബിന്‍ രാധാകൃഷ്ണന്‍ രാജീവ് ചന്ദ്രശേഖറിനൊപ്പം (ഇടത്ത്) പി.സി. വിഷ്ണുനാഥ് (വലത്ത്)

ബിജെപിയ്‌ക്ക് വേണ്ടി കുണ്ടറ പിടിക്കാന്‍ ബിഗ് ബോസ് താരം ഡോ.റോബിന്‍ രാധാകൃഷ്ണന്‍

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം: 8 പ്രതികള്‍ക്ക് ജാമ്യം

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.