Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മരിച്ചവരുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് രോഹിംഗ്യ മുസ്ലിങ്ങളെ ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്ക് കടത്തുന്നു

നിര്‍ഭയരും തീവ്രവാദസ്വഭാവമുള്ളവരും അക്രമികളും ആയാണ് രോഹിംഗ്യ മുസ്ലിങ്ങളെ പൊതുവേ കണക്കാക്കുന്നത്. ഇത്തരക്കാരെ ആസൂത്രിതമായി ഇന്ത്യയിലേക്ക് കടത്തുന്നതായി കണ്ടെത്തി. മരച്ചിവരുടെ ആധാര്‍ കാര്‍ഡ് ഉപയോഗപ്പെടുത്തി രോഹിംഗ്യകള്‍ക്ക് പുതിയ ആധാര്‍കാര്‍ ഡ് സൃഷ്ടിച്ചാണ് ഇവരെ ഇന്ത്യയിലേക്ക് കടത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2024, 11:06 pm IST
in India

ന്യൂദല്‍ഹി: നിര്‍ഭയരും തീവ്രവാദസ്വഭാവമുള്ളവരും അക്രമികളും ആയാണ് രോഹിംഗ്യ മുസ്ലിങ്ങളെ പൊതുവേ കണക്കാക്കുന്നത്. ഇത്തരക്കാരെ ആസൂത്രിതമായി ഇന്ത്യയിലേക്ക് കടത്തുന്നതായി കണ്ടെത്തി. മരിച്ചവരുടെ ആധാര്‍ കാര്‍ഡ് ഉപയോഗപ്പെടുത്തി രോഹിംഗ്യകള്‍ക്ക് പുതിയ ആധാര്‍കാര്‍ ഡ് സൃഷ്ടിച്ചാണ് ഇവരെ ഇന്ത്യയിലേക്ക് കടത്തുന്നത്.

കഴിഞ്ഞ ദിവസം ഇത്തരത്തില്‍ മരിച്ച ഇന്ത്യക്കാരുടെ ആധാര്‍ കാര്‍ഡ് ഉണ്ടാക്കി അതുപയോഗിച്ച് ബംഗ്ലാദേശിലെ നിഷ്ഠുരരായ രോഹിംഗ്യ മുസ്ലിങ്ങളെ ഇന്ത്യയിലേക്ക് കടത്തിയതിന് മൂന്ന് പേരെ എന്‍ ഐഎ അറസ്റ്റ് ചെയ്തു.  മനുഷ്യക്കടത്തില്‍ ഏര്‍പ്പെട്ടിരുന്ന ഇവര്‍ മൂന്ന് പേരും ബംഗ്ലാദേശ് പൗരന്മാരാണ്. ഇവര്‍ വ്യാപകമായി രോഹിംഗ്യകളെയും ബംഗ്ലദേശ് പൗരന്മാരെയും ഇന്ത്യയിലേക്ക് കടത്തിയതായി പറയുന്നു. മുഹമ്മദ് സോറിഫുള്‍ എന്ന ബാബു മിയാന്‍, ഷഹാബുദ്ദീന്‍ ഹുസൈന്‍, മുന്ന എന്ന നൂര്‍ കരിം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

തമിഴ്നാട്ടിലേക്ക് മനുഷ്യക്കടത്ത് നടത്തിയിരുന്ന ഒരു ഗ്രൂപ്പും വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിക്കുന്നതില്‍ വിദഗ്ധരായിരുന്നു. ബാബു മിയാന്‍ എന്ന വ്യക്തിയാണ് വ്യാജ ഐഡിയില്‍ ഇന്ത്യയില്‍ എത്തിയ ബംഗ്ലദേശുകാര്‍ക്ക് അനധികൃത താമസം ഒരുക്കിയിരുന്നത്. ജനന സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസന്‍സ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വോട്ടേഴ്സ് ഐഡി കാര്‍ഡ്, പാന്‍ കാര്‍ഡ്, വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ നിര്‍മ്മിക്കുന്നതില്‍ വിദഗ്ധനാണ്. രോഹിംഗ്യ മുസ്ലിങ്ങള്‍ക്ക് ഐഡി കാര്‍ഡുകള്‍ ഉണ്ടാക്കാന്‍ മരിച്ച വ്യക്തികളുടെ ആധാറും മറ്റുമാണ് ഉപയോഗിച്ചതെന്ന് ഇവര്‍ അന്വേഷണ ഏജന്‍സിയുടെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയതായി പറയുന്നു. ഇതുപയോഗിച്ച് ഇന്ത്യയില്‍ എവിടെയും യാത്ര ചെയ്യാനും താമസിക്കാനും സാധിക്കും. അതേ സമയം ജോലിക്ക് ഈ ഐഡി കാര്‍ഡുകള്‍ ഉപയോഗിക്കരുതെന്ന് അവര്‍ ഉപദേശിക്കുന്നുമുണ്ട്. കാരണം പിഎഫിലും മറ്റുമായി സര്‍ക്കാര്‍ ശൃംഖലകളിലേക്ക് ഈ ഐഡികള്‍ എത്തിപ്പെട്ടാല്‍ പിടിക്കപ്പെടും എന്നതിനാലാണ് ഇത്. . തമിഴ്നാട്, അസം, ഹരിയാന, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ വ്യാജ കാര്‍ഡില്‍ നിറയെ രോഹിംഗ്യകള്‍ എത്തിയിരിക്കുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

ഇതില്‍ ഷഹാബുദ്ദീന്‍ ഹുസൈന്‍ എന്നയാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി അടുപ്പം സ്ഥാപിച്ച ശേഷമാണ് മരിച്ചവരുടെ വിശദാംശങ്ങള്‍ സംഘടിപ്പിക്കുന്നത്. പിന്നീട് ഈ പേരിലും വിലാസത്തിലും വ്യാജ ഐഡി കാര്‍ഡുകള്‍ നിര്‍മ്മിക്കുകയാണ് ചെയ്യുന്നത്.

2021 ജനവരിയില്‍ ഹരിയാനയിലെ നൂഹിലേക്ക് രണ്ട് രോഹിംഗ്യ സ്ത്രീകളെ കടത്തിക്കൊണ്ടുവരികയും ബലാത്സംഗം ചെയ്യുകയും ചെയ്തതിന് മൂന്ന് രോഹിംഗ്യ യുവാക്കളെ പത്ത് വര്‍ഷത്തേക്കാണ് തടവിന് വിധിച്ചത്. മുഹമ്മദ് അയാസ്, ഹഫീസ് മുഹമ്മദ്, മുഹമ്മദ് യൂനസ് എന്നിവരാണ് മനുഷ്യക്കടത്തുകാരായ ഈ മൂന്ന് രോഹിംഗ്യകള്‍. 25000 രൂപ വീതം നല്‍കിയാണ് രണ്ട് ചെറുപ്പക്കാരികളായ രോഹിംഗ്യ യുവതികള്‍ അന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞു കടന്നത്.

 

 

Tags: indiarohingyaHuman TraffickingBangladeshRohingyas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

Vicharam

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

India

ഏത് വ്യോമ പ്രതിരോധത്തെയും തകർക്കാൻ ശേഷി ; ഇസ്രായേലിന്റെ ROCKS മിസൈൽ സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യ

India

ഇന്ത്യൻ കപ്പലുകൾക്ക് വീണ്ടും ഇറാന്റെ പച്ചക്കൊടി : 80,800 മെട്രിക് ടൺ ക്രൂഡ് ഓയിലുമായി ജഗ് ലാഡ്കി ടാങ്കർ മുന്ദ്ര തുറമുഖത്തെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.